<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2777801715101722115</id><updated>2012-01-27T14:41:35.931+05:30</updated><category term='അസുഖം'/><category term='ലേഖനം'/><category term='സ്വപ്നം'/><category term='പ്രണയം'/><category term='ഓണം'/><category term='പെരുന്നാള്‍'/><category term='അനുഭവം'/><category term='സുനീഷ്'/><category term='മദ്യം'/><category term='നര്‍മ്മം'/><category term='കോളജ്'/><category term='രോഗം'/><category term='അല്പം ഉത്തരാധുനികം'/><category term='അപ്പന്‍'/><category term='ബെര്‍ളി'/><category term='ഭരണങ്ങാനം'/><category term='അല്‍ഫോന്‍സാമ്മ'/><category term='ക്യാംപസ്'/><category term='കള്ള്'/><category term='പാരയ്ക്കു മറുപാര'/><category term='മായാജാലം'/><category term='എന്തോ ഒന്ന്...'/><category term='കരിസ്മാറ്റിക്'/><category term='പിന്‍മൊഴി'/><category term='നര്‍മം'/><category term='ദൈവം'/><category term='പകര്‍ച്ചപ്പനി'/><category term='അമ്മ'/><category term='മദ്യപാനം'/><category term='ബ്ളോഗേഴ്സ് മീറ്റ്'/><category term='കഥയില്ലായ്മ'/><category term='ബ്ളോഗ് വാര്‍ഷികം'/><category term='ചിത്രങ്ങള്‍'/><category term='നര്഼മം'/><category term='കഥ'/><category term='കരിനാക്ക്'/><title type='text'>ഭരണങ്ങാനവും ഞാനും</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://bharananganam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default?max-results=100'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>82</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2777801715101722115.post-3029128752863985615</id><published>2012-01-21T02:48:00.001+05:30</published><updated>2012-01-21T02:49:27.710+05:30</updated><title type='text'>അയ്യങ്കോലിപ്പാറയിലെ രാത്രികള്‍</title><content type='html'>&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചോരയുടെ നിറമായിരുന്നു ആ വെളിച്ചത്തിന്.&lt;br /&gt;&lt;br /&gt;അയ്യങ്കോലിപ്പാറയുടെ മുകളില്‍ അര്‍ധരാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്ന അന്തോണിയാണ് ആദ്യം ആ കാഴ്ച കണ്ടത്. അങ്ങകലെ, ഏതാണ്ടു താണോലിപ്പള്ളിയുടെ ഭാഗത്തുനിന്നു ചുവന്ന നിറത്തിലുള്ള ഒരു വെളിച്ചം നേരെ അയ്യങ്കോലിപ്പാറ ഉന്നം വച്ചു പാഞ്ഞുവരുന്നു.&lt;br /&gt;&lt;br /&gt;അയ്യോ എന്ന അലര്‍ച്ചയാണു പിന്നീടു നാട്ടുകാരു കേട്ടത്. അന്തോണി അവശനിലയില്‍ ആശുപത്രിയിലായി. ചുവന്ന വെളിച്ചം എന്ന് ഇടയ്ക്കിടെ പറയുന്നതൊഴിച്ചാല്‍ മറ്റൊന്നും ആരുമറിഞ്ഞില്ല. ചുവന്ന വെളിച്ചം എന്നു പറയാന്‍ മാത്രമായി അവനു ബോധം തെളിയും. അതു പറഞ്ഞുകഴിഞ്ഞാലുടന്‍ ബോധം മറയും. ഒരാഴ്ചയായി ഇതാണു സ്ഥിതി.&lt;br /&gt;&lt;br /&gt;അന്തോണി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് അയ്യങ്കോലിപ്പാറയില്‍ മറ്റൊരു സംഭവമുണ്ടായത്. അയ്യപ്പനാശാന്റെ വീടിന്റെ അടുക്കളയോടുചേര്‍ന്ന് ഒരു ചുവന്ന വര . ഏതാണ്ട് അരയടി നീളത്തില്‍ മൂന്നിഞ്ചുകനത്തില്‍ ഒരു വര. തൊട്ടപ്പുറത്തുള്ള മേരിച്ചേടത്തിയുടെ വാളന്‍ പുളി മരത്തിലും ഏതാണ്ട് ഒരാള്‍ ഉയരത്തില്‍ അതുപോലെയൊരു വര.&lt;br /&gt;&lt;br /&gt;ആരാണു വരച്ചതെന്ന് അയ്യപ്പനാശാന്‍ വൈകിട്ട് വീലായെത്തി നാട്ടുകാരോടു മുഴുവന്‍ ചോദിച്ചു. ഉത്തരം കിട്ടിയില്ല. അതിന്റെ ദുഖത്തിന് പെമ്പറന്നോത്തി കാര്‍ത്യാനിച്ചേടത്തീടെ മുടിക്കുത്തിനു പിടിച്ചു നിലത്തടിച്ചും അയ്യപ്പനാശാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;ഏതു മറ്റവനാടീ ഇവിടെ ചെമന്ന വര വരച്ചത്? അതും ആണൊരുത്തന്‍ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍???&lt;br /&gt;&lt;br /&gt;ആ ചോദ്യം അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, താഴെ അങ്ങു ഭരണങ്ങാനം വരെ മുഴങ്ങി. പക്ഷേ ഉത്തരമുണ്ടായില്ല. പകരം മറ്റൊന്നുണ്ടായി.&lt;br /&gt;അയ്യങ്കോലിപ്പാറയുടെ അടിവാരത്തെ മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെയും ഇറച്ചിവെട്ടുകാരന്‍ കറിയാച്ചേട്ടന്റെയും വീടിന്റെ ചുവരിലും ചുവന്ന വരകള്‍ പ്രത്യക്ഷപ്പെട്ടു. ഒരടിനീളം. മൂന്നിഞ്ചുകനം. ഗംഭീര വര. വരച്ചവനാരായാലും നന്നായി വരയ്ക്കാനറിയാവുന്നവനാണെന്നു അയല്പക്കത്തെ കുഞ്ഞാറാണപ്പണിക്കനും സാക്ഷയ്പ്പെടുത്തി. അത്രയ്ക്കു പെര്‍ഫക്ട് വര.&lt;br /&gt;&lt;br /&gt;വര നാട്ടില്‍ വര്‍ത്തമാനമായിത്തുടങ്ങി. നാളെ ആരുടെ വീട്ടിലായിരിക്കും വര വീഴുകയെന്നറിയാന്‍ പാടില്ലാത്തതിനാല്‍ നാട്ടുകാര്‍ ഉണര്‍ന്നിരുന്നു. വീടുകളുടെ ചുവരില്‍ ചുവന്ന വരയിടുന്നവനെ പിടിച്ചിട്ടു തന്നെ കാര്യം.&lt;br /&gt;സംഗതി, നാട്ടിലറിഞ്ഞതിനു പിന്നാലെ പള്ളിയിലുമെത്തി.&lt;br /&gt;&lt;br /&gt;പെസഹാദിവസം, വിശ്വാസികളുടെ വീടുകളുടെ കട്ടിളപ്പടിയില്‍ മുട്ടനാടിനെ കൊന്ന ചോരകൊണ്ട് അടയാളമിടണമെന്ന പഴയനിയമവചനമാണു വികാരിയച്ചന്റെ ഓര്‍മയിലെത്തിയത്. ചോര കൊണ്ട് അടയാളപ്പെടുത്താത്ത വീടുകളെ ദൈവദൂതന്‍ നിഗ്രഹിച്ചു കടന്നുപോകും.&lt;br /&gt;&lt;br /&gt;കര്‍ത്താവേ...???&lt;br /&gt;&lt;br /&gt;പള്ളിമുറിയുടെ ചുവരില്‍ സ്വന്തം നിലയ്ക്ക് ഒന്നു വരച്ചാലോ എന്ന് അച്ചന് തോന്നിപ്പോയി!!!&lt;br /&gt;&lt;br /&gt;എങ്കിലും, ഉള്ളിലെ പേടി മറച്ചുവച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;ആരും പേടിക്കേണ്ട, ഇപ്പോള്‍ നമ്മള്‍ പുതിയ നിയമമാണു ഫോളോ ചെയ്യുന്നത്. പഴയ നിയമമല്ല. അതുകൊണ്ട്, ചുവന്ന വരയോ ചോരയോ ഒന്നും നമുക്കു ഭൂഷണമല്ല. ഇതുവേറെയേതോ ചെകുത്താന്മാര്‍ ഒപ്പിക്കുന്ന വേലയാണ്.&lt;br /&gt;&lt;br /&gt;നാട്ടില്‍ പിന്നെയും ചുവന്നവരകളുടെ എണ്ണം കൂടിവന്നു. എല്ലാത്തിനും ഒരേ സ്വഭാവമായിരുന്നു. ഒരേ നിറവും.&lt;br /&gt;&lt;br /&gt;ഭരണങ്ങാനം ഒന്നടങ്കം രാത്രിയെ പകലാക്കി ഉണര്‍ന്നിരുന്നു തുടങ്ങി. പകലുറക്കം, രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. വീണ്ടും പകലുറക്കം രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. ഇതിനു സമാന്തരമായി വരകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ചെകുത്താന്‍ സേവയുടെ ഫലമാണു വര. ആരാണു ചെകുത്താനെ സേവിച്ചു പ്രീതിപ്പെടുത്തിയിരിക്കുന്നതെന്നു മാത്രമറിഞ്ഞു കൂടാ. നാട്ടുകാര്‍ തലപുകച്ചു. പുകഞ്ഞ കൊള്ളികള്‍ പുറത്തായതല്ലാതെ വരയിടുന്നവനെ പിടിക്കാന്‍ മാത്രം ആര്‍ക്കുമായില്ല. ഒപ്പം, എന്തിനു വേണ്ടിയാണു വരയിടുന്നതെന്നും ആര്‍ക്കും മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ ഒരു ദിവസം, അമ്പാറ ഷാപ്പിനു മുകളില്‍ ചുവന്ന വര വീണു. കുടിന്മാര്‍ ആശങ്കാകുലരായതിന്റെ പിറ്റേന്ന്, ആറിന്നക്കരെയുള്ള പാലമ്മൂട് ഷാപ്പിന്റെ ചുവരിലും വര വീണു. രണ്ടു ഷാപ്പുകളിലും കള്ളു തിളച്ചു മറിഞ്ഞു. കള്ളില്‍ വീണു ചത്ത പ്രാണികളുടെ ആത്മാക്കളോടൊപ്പം കുടിയന്മാരും തേങ്ങി. ആരാവും ഈ വര വരച്ചത്? എന്തിനാവും ഈ വര വരച്ചത്?&lt;br /&gt;&lt;br /&gt;ഷാപ്പിനു മുകളില് വര വീണതോടെ നാട്ടുകാരില്‍ ചിലര്‍ക്കു ധൈര്യമായി. ഇതു ദൈവത്തിന്റെ വരയാണ്. നാട്ടിലെ പാപികളെ അപ്പാടെ പായിക്കാന്‍ ദൈവം ഏര്‍പ്പാടു ചെയ്ത പുതിയ പാക്കേജാണു സംഗതി. ചുവന്ന വര വീണയിടങ്ങളെ നിഗ്രഹിച്ച് ദൈവദൂതന്‍ കടന്നുപോകും. പുതിയ പെസഹാ...!!!&lt;br /&gt;&lt;br /&gt;സംഗതി നാട്ടില്‍ ഫ്ളാഷായതോടെ, ചുവന്ന വര വീണ വീട്ടുകാര്‍ ഒറ്റപ്പെട്ടു. ഷാപ്പ് ഒറ്റപ്പെട്ടു. കുടിയന്മാര്‍ ഒറ്റപ്പെട്ടു. കറിക്കച്ചോടക്കാരന്‍ കോവാലന്‍ ചേട്ടന്‍ ഒറ്റപ്പെട്ടു.&lt;br /&gt;&lt;br /&gt;സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം കിട്ടാന്‍ യോഗ്യതയില്ലാത്ത വിധം തെറ്റു ചെയ്തവരാണ് അവരെന്നു നാടൊട്ടുക്കു പ്രചാരണമുണ്ടായി. ചുവന്നവരയുള്ള വീട്ടുകാരില്‍ പലരെയും പരസ്യമായി നാട്ടുകാര്‍ പരിഹസരിച്ചു, ആക്രമിച്ചു. ഭരണങ്ങാനത്തു ബാക്കിയുള്ള കള്ളുഷാപ്പുകള്‍ക്കു മുകളില്‍ക്കൂടി വര വീഴാന്‍ ദൈവം നടപടി സ്വീകരിക്കണമെന്ന് മദ്യവിരുദ്ധ അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദൈവത്തിനു ഫാക്സ് സന്ദേശം അയച്ചു.&lt;br /&gt;&lt;br /&gt;പിറ്റേദിവസം വര വീണു. ഭരണങ്ങാനം കുരിശുപള്ളിക്കും തൊട്ടിപ്പുറത്തെ കന്യാസ്ത്രീ മഠത്തിനും!!!&lt;br /&gt;അന്നുതന്നെ മദ്യവിരുദ്ധ സമിതി പിരിച്ചുവിട്ടു.&lt;br /&gt;&lt;br /&gt;വരകളുടെ എണ്ണം അന്‍പതു തികഞ്ഞ ദിവസമാണ് അന്തോണി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്ജ് ആയത്. നേരെ ഭരണങ്ങാനത്തു കാലുകുത്തിയ അപ്പോള്‍ത്തന്നെ അന്തോണി വരയെക്കുറിച്ചറിഞ്ഞു.&lt;br /&gt;വരകളുടെ നിറം ചുവപ്പാണെന്നുകൂടി അറിഞ്ഞതോടെ അന്തോണിയുടെ തലകറങ്ങി. എങ്കിലും അന്തോണി ആ സത്യം വിളിച്ചു പറഞ്ഞു.&lt;br /&gt;&lt;br /&gt;രാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്നപ്പോള്‍ താന്‍ ആകാശത്തു കണ്ട അതിഭയങ്കര വെളിച്ചത്തിന്റെ കഥ. രക്തത്തിന്റെ നിറമുള്ള ചുവന്ന വെളിച്ചം. അതുകേട്ടതോടെ, നാട്ടുകാരുടെ രക്തം കട്ടയായി.&lt;br /&gt;&lt;br /&gt;സംഗതി യക്ഷിയാണ്.&lt;br /&gt;&lt;br /&gt;ചുടല യക്ഷി. യക്ഷിയുടെ സഞ്ചാരസമയം രാത്രിയാണ്. യക്ഷി പോകുന്ന വഴിയിലെ വീടുകള്‍ക്കും മരങ്ങള്‍ക്കും മൈല്‍ക്കുറ്റികള്‍ക്കുമാണു ചുവന്നവര വീഴുന്നത്. അപ്പോള്‍ സംഗതി മനുഷ്യബന്ധമുള്ളതല്ല. ചുവന്ന വര വീണ വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം കട്ടപ്പുക. അവരെ യക്ഷി സ്കെച്ചു ചെയ്തു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഇനി ഏതെങ്കലിുമൊരു രാത്രിയില്‍, പാലപ്പൂ മണം വീണു പരന്ന നിലാവില്‍ അവരുടെ അലര്‍ച്ച കേള്‍ക്കാം. യക്ഷി കോന്പല്ലുകള്‍ കോര്‍ത്ത് ചോര വലിച്ചു കുടിക്കുന്ന ഒച്ച കേള്‍ക്കാം. അതില്‍ മിച്ചം വരുന്ന ചോര കൊണ്ട് യക്ഷി അടുത്ത വീട്ടില്‍ അടയാളമിടും. അതങ്ങനെ നീണ്ടുപോകും....&lt;br /&gt;&lt;br /&gt;ഇത്രയും കാലം ഇല്ലാതിരുന്ന യക്ഷി പെട്ടെന്ന് എവിടെനിന്നു വന്നു?&lt;br /&gt;&lt;br /&gt;അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, അതിന്നപ്പുറത്തേക്കും ഇപ്പുറത്തേക്കും വരകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സംഗതി ഭരണങ്ങാനത്തിന്റെ അതിര്‍ത്തിയും കടന്നു മുന്നേറിയതോടെ, ചുവന്ന വര വീണ വീട്ടുകാരില്‍ ചിലര്‍ കിട്ടിയ വിലയ്ക്കു സ്ഥലം വിട്ടു തടിരക്ഷിച്ചു.&lt;br /&gt;&lt;br /&gt;ചുമ്മാ കൊടുക്കാമെന്നു പറഞ്ഞിട്ടും സ്ഥലം മേടിക്കാന്‍ ആരും കൂട്ടാക്കത്തത്തിനെത്തുടര്‍ന്നു ചിലര്‍ വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്തു.&lt;br /&gt;&lt;br /&gt;ഏതുനിമിഷവും പടര്‍ത്തിയിട്ട തലമുടിയും നീട്ടി വളര്‍ത്തിയ നഖങ്ങളും കോമ്പല്ലുമായി പറന്നെത്തുന്ന യക്ഷിയെ നേരിടാന്‍ ചിലര്‍ കാത്തിരുന്നു.&lt;br /&gt;ഒടുവില്‍ ആ ദിവസം വന്നെത്തി. മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെ വീട്ടില്‍ അതിരാവിലെ ആറുമണിക്കു കേട്ട അലര്‍ച്ചയാണു നാട്ടുകാരെ ഉണര്‍ത്തിയത്.&lt;br /&gt;&lt;br /&gt;ഉണര്‍ന്ന പാടെ നാട്ടുകാര്‍ സത്യം തിരിച്ചറ‍ിഞ്ഞു. കുട്ടപ്പന്‍ ചേട്ടനെ യക്ഷി പിടിച്ചു. ചോരയാണെന്നു കരുതി വലിച്ചു കുടിക്കുന്ന സാധനം യക്ഷിയെ വീലാക്കിയില്ലെങ്കില് ഭാഗ്യം!!&lt;br /&gt;&lt;br /&gt;വീണ്ടും അലര്‍ച്ച കേട്ടു. കൂടെ ഓടിക്കോ എന്ന പുതിയ അലര്‍ച്ചയും...!!&lt;br /&gt;&lt;br /&gt;യക്ഷി ഓടുമോ? അല്ലെങ്കിലും യക്ഷിക്ക് പുരുഷ ശബ്ദമാണോ??&lt;br /&gt;&lt;br /&gt;ഇനി ഗന്ധര്‍വനായിരിക്കുമോ?&lt;br /&gt;&lt;br /&gt;ഗന്ധര്‍വന്‍ നോണ്‍ വെജ് ആവാന്‍ സാധ്യതയില്ല. അപ്പോള്‍ പിന്നെ ആരായിരിക്കും???&lt;br /&gt;&lt;br /&gt;പിടിയെടാ വിടരുത്.... കുട്ടപ്പന്‍ ചേട്ടന്റെ അലര്‍ച്ചയാണു കേട്ടത്..&lt;br /&gt;&lt;br /&gt;ദൈവമേ.. കുട്ടപ്പന്‍ ചേട്ടന്‍ യക്ഷിയെ പിടിക്കാന് പായുകയാണോ? ഈ കുട്ടപ്പന്‍ ചേട്ടന്റെ ധൈര്യം...&lt;br /&gt;&lt;br /&gt;പലരും അങ്ങനെ പലതും ഓര്‍ത്തും പേര്‍ത്തും തുടരവേയാണു നാട്ടുകാര് മറ്റൊരു ശബ്ദം കേട്ടത്.&lt;br /&gt;&lt;br /&gt;അയ്യോ....&lt;br /&gt;&lt;br /&gt;കുട്ടപ്പന് ചേട്ടന്റെ അലര്‍ച്ചയല്ല. യക്ഷിയുടെ അലര്‍ച്ചയല്ല. പിന്നെ ആരുടേത്???&lt;br /&gt;&lt;br /&gt;തല്ലല്ലേ... ഞാനൊരു പാവമാണേ....&lt;br /&gt;&lt;br /&gt;അലര്‍ച്ച ദീന രോദനമായി വഴിമാറി. സംഗതി യക്ഷിയല്ലെന്നു തിരിച്ചറിഞ്ഞതിന്റെ അടുത്ത നിമിഷം അലര്‍ച്ചയോടെ നാട്ടുകാര്‍ അങ്ങോട്ടു പാഞ്ഞു.&lt;br /&gt;&lt;br /&gt;അയ്യങ്കോലിപ്പാറയുടെ മൂട്ടില്‍, കാഞ്ഞിരത്തുംമൂട്ടില്‍ പീലിയുടെ നരിതൂറി പ്ളാവിന്റെ ചുവട്ടില്‍ ഒരുത്തനെ കുത്തിനു പിടിച്ചു നിര്‍ത്തിയിരിക്കുകയാണു കുട്ടപ്പന് ചേട്ടന്.&lt;br /&gt;&lt;br /&gt;കുത്തിനു പിടിക്കപ്പെട്ടവന്‍ നല്ല സിംപ്ളന്‍. പാന്റ്സും ഷര്‍ട്ടും ടൈയും വരെയുണ്ട്.&lt;br /&gt;&lt;br /&gt;ഇവനാണു നാടുമുഴുവന്‍ നടന്നു വരച്ചത്...!!!മേസ്തിരി കുട്ടപ്പന്‍ ചേട്ടന്‍ അലറി.&lt;br /&gt;&lt;br /&gt;നേരാണോടാ....- നാട്ടുകാരും അലറി.&lt;br /&gt;&lt;br /&gt;അതേ എന്നവന്‍ തലയാട്ടി.&lt;br /&gt;&lt;br /&gt;എന്നാത്തിനാടാ ഇവിടും മുഴുവന് വരച്ചത്.&lt;br /&gt;&lt;br /&gt;കുത്തിനു പിടിക്കപ്പെട്ട അവസ്ഥയില്‍ അവന്‍ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു.&lt;br /&gt;&lt;br /&gt;പൊന്നു ചേട്ടന്മാരെ തല്ലരുത്. ഞാന്‍ അങ്കമാലി- ശബരി റയില്‍ പാതയുടെ സര്‍വേ ജോലി ചെയ്യുന്ന ആളാ. റയില്‍വേ ലൈന്‍ ഇതുവഴിയാണു കടന്നുപോകുന്നത്. സര്‍വേയുടെ ഭാഗമായാണു ചുവന്ന വരയിട്ടത്.&lt;br /&gt;റയില്‍ വേ ലൈന്‍ വരുന്നതറിഞ്ഞാല്‍ നാട്ടുകാരുടെ എതിര്‍പ്പുണ്ടാവുമെന്നറിയാവുന്നതിനാല്‍ രഹസ്യമായി പുലര്‍ച്ചെ നേരത്തും മറ്റുമാണു ഞങ്ങളു സര്‍വേ നടത്തിപ്പോയത്. ഇപ്പോള്‍ അതൊന്നുകൂടി ക്രോസ് ചെക്ക് ചെയ്യാന്‍ വന്നതാണ്. എന്നെ തല്ലരുത്....&lt;br /&gt;&lt;br /&gt;നാട്ടുകാര്‍ക്കു ശ്വാസം നേരെ വീണു. യക്ഷിയല്ല, വരാനിരിക്കുന്നതു റയില്‍വേയാണ്. മല പോലെ വന്നതു ട്രെയിന്‍ പോലെ പോയി. ഇനി ട്രെയിന് വന്നാലെന്ത്? യക്ഷി വരില്ലല്ലോ...&lt;br /&gt;&lt;br /&gt;തല്ലാന്‍ പിടിച്ചവനെ കുട്ടപ്പന്‍ ചേട്ടന്‍ ആത്മാര്‍ഥമായി തലോടി. അവനും സന്തോഷമായി.&lt;br /&gt;&lt;br /&gt;ഭരണങ്ങാനത്തെ ചൂഴ്ന്നുനിന്ന ചുവപ്പു വര നാടകത്തിന് അവസാനമായ ആ രാത്രിയില്‍ എത്ര കിടന്നിട്ടും പക്ഷേ അന്തോണിക്ക് മാത്രം ഉറക്കം വന്നില്ല.&lt;br /&gt;&lt;br /&gt;വരാനിരിക്കുന്നതു ട്രെയിന്‍ ആണെങ്കില്‍ അന്നു താന്‍ കണ്ട ചുവന്ന വെളിച്ചം എന്തായിരിക്കും???&lt;br /&gt;&lt;br /&gt;ആലോചിച്ച് ആലോചിച്ച് അന്തോണിക്കു മുള്ളാന്‍ മുട്ടി.&lt;br /&gt;അര്‍ധരാത്രി. അര്‍ധനഗ്നനായി വീടിനുപുറത്തിറങ്ങിയ അന്തോണി കാര്യം സാധിച്ചുകൊണ്ടിരിക്കെ വീണ്ടും ആകാശത്തേക്കു നോക്കി.&lt;br /&gt;&lt;br /&gt;താണോലിപ്പള്ളിയുടെ ഭാഗത്തുനിന്ന് തന്നെ ഉന്നം വച്ചിതാ പാഞ്ഞുവരുന്നു പഴയ ചുവപ്പുനിറം. ചോരയുടെ അതേനിറമുള്ള വെളിച്ചം. ഇത്തവണ അന്തോണിയുടെ അലര്‍ച്ചയ്ക്കു ശബ്ദം പുറത്തേക്കു വന്നില്ല.&lt;br /&gt;&lt;br /&gt;നാട്ടുകാര്‍ ഒന്നും അറിഞ്ഞതുമില്ല!!!!&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-3029128752863985615?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/3029128752863985615/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=3029128752863985615' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/3029128752863985615'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/3029128752863985615'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2012/01/blog-post_21.html' title='അയ്യങ്കോലിപ്പാറയിലെ രാത്രികള്‍'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-7174786832187995828</id><published>2012-01-21T02:48:00.000+05:30</published><updated>2012-01-21T02:49:26.166+05:30</updated><title type='text'>അയ്യങ്കോലിപ്പാറയിലെ രാത്രികള്‍</title><content type='html'>&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചോരയുടെ നിറമായിരുന്നു ആ വെളിച്ചത്തിന്.&lt;br /&gt;&lt;br /&gt;അയ്യങ്കോലിപ്പാറയുടെ മുകളില്‍ അര്‍ധരാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്ന അന്തോണിയാണ് ആദ്യം ആ കാഴ്ച കണ്ടത്. അങ്ങകലെ, ഏതാണ്ടു താണോലിപ്പള്ളിയുടെ ഭാഗത്തുനിന്നു ചുവന്ന നിറത്തിലുള്ള ഒരു വെളിച്ചം നേരെ അയ്യങ്കോലിപ്പാറ ഉന്നം വച്ചു പാഞ്ഞുവരുന്നു.&lt;br /&gt;&lt;br /&gt;അയ്യോ എന്ന അലര്‍ച്ചയാണു പിന്നീടു നാട്ടുകാരു കേട്ടത്. അന്തോണി അവശനിലയില്‍ ആശുപത്രിയിലായി. ചുവന്ന വെളിച്ചം എന്ന് ഇടയ്ക്കിടെ പറയുന്നതൊഴിച്ചാല്‍ മറ്റൊന്നും ആരുമറിഞ്ഞില്ല. ചുവന്ന വെളിച്ചം എന്നു പറയാന്‍ മാത്രമായി അവനു ബോധം തെളിയും. അതു പറഞ്ഞുകഴിഞ്ഞാലുടന്‍ ബോധം മറയും. ഒരാഴ്ചയായി ഇതാണു സ്ഥിതി.&lt;br /&gt;&lt;br /&gt;അന്തോണി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് അയ്യങ്കോലിപ്പാറയില്‍ മറ്റൊരു സംഭവമുണ്ടായത്. അയ്യപ്പനാശാന്റെ വീടിന്റെ അടുക്കളയോടുചേര്‍ന്ന് ഒരു ചുവന്ന വര . ഏതാണ്ട് അരയടി നീളത്തില്‍ മൂന്നിഞ്ചുകനത്തില്‍ ഒരു വര. തൊട്ടപ്പുറത്തുള്ള മേരിച്ചേടത്തിയുടെ വാളന്‍ പുളി മരത്തിലും ഏതാണ്ട് ഒരാള്‍ ഉയരത്തില്‍ അതുപോലെയൊരു വര.&lt;br /&gt;&lt;br /&gt;ആരാണു വരച്ചതെന്ന് അയ്യപ്പനാശാന്‍ വൈകിട്ട് വീലായെത്തി നാട്ടുകാരോടു മുഴുവന്‍ ചോദിച്ചു. ഉത്തരം കിട്ടിയില്ല. അതിന്റെ ദുഖത്തിന് പെമ്പറന്നോത്തി കാര്‍ത്യാനിച്ചേടത്തീടെ മുടിക്കുത്തിനു പിടിച്ചു നിലത്തടിച്ചും അയ്യപ്പനാശാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;ഏതു മറ്റവനാടീ ഇവിടെ ചെമന്ന വര വരച്ചത്? അതും ആണൊരുത്തന്‍ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍???&lt;br /&gt;&lt;br /&gt;ആ ചോദ്യം അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, താഴെ അങ്ങു ഭരണങ്ങാനം വരെ മുഴങ്ങി. പക്ഷേ ഉത്തരമുണ്ടായില്ല. പകരം മറ്റൊന്നുണ്ടായി.&lt;br /&gt;അയ്യങ്കോലിപ്പാറയുടെ അടിവാരത്തെ മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെയും ഇറച്ചിവെട്ടുകാരന്‍ കറിയാച്ചേട്ടന്റെയും വീടിന്റെ ചുവരിലും ചുവന്ന വരകള്‍ പ്രത്യക്ഷപ്പെട്ടു. ഒരടിനീളം. മൂന്നിഞ്ചുകനം. ഗംഭീര വര. വരച്ചവനാരായാലും നന്നായി വരയ്ക്കാനറിയാവുന്നവനാണെന്നു അയല്പക്കത്തെ കുഞ്ഞാറാണപ്പണിക്കനും സാക്ഷയ്പ്പെടുത്തി. അത്രയ്ക്കു പെര്‍ഫക്ട് വര.&lt;br /&gt;&lt;br /&gt;വര നാട്ടില്‍ വര്‍ത്തമാനമായിത്തുടങ്ങി. നാളെ ആരുടെ വീട്ടിലായിരിക്കും വര വീഴുകയെന്നറിയാന്‍ പാടില്ലാത്തതിനാല്‍ നാട്ടുകാര്‍ ഉണര്‍ന്നിരുന്നു. വീടുകളുടെ ചുവരില്‍ ചുവന്ന വരയിടുന്നവനെ പിടിച്ചിട്ടു തന്നെ കാര്യം.&lt;br /&gt;സംഗതി, നാട്ടിലറിഞ്ഞതിനു പിന്നാലെ പള്ളിയിലുമെത്തി.&lt;br /&gt;&lt;br /&gt;പെസഹാദിവസം, വിശ്വാസികളുടെ വീടുകളുടെ കട്ടിളപ്പടിയില്‍ മുട്ടനാടിനെ കൊന്ന ചോരകൊണ്ട് അടയാളമിടണമെന്ന പഴയനിയമവചനമാണു വികാരിയച്ചന്റെ ഓര്‍മയിലെത്തിയത്. ചോര കൊണ്ട് അടയാളപ്പെടുത്താത്ത വീടുകളെ ദൈവദൂതന്‍ നിഗ്രഹിച്ചു കടന്നുപോകും.&lt;br /&gt;&lt;br /&gt;കര്‍ത്താവേ...???&lt;br /&gt;&lt;br /&gt;പള്ളിമുറിയുടെ ചുവരില്‍ സ്വന്തം നിലയ്ക്ക് ഒന്നു വരച്ചാലോ എന്ന് അച്ചന് തോന്നിപ്പോയി!!!&lt;br /&gt;&lt;br /&gt;എങ്കിലും, ഉള്ളിലെ പേടി മറച്ചുവച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;ആരും പേടിക്കേണ്ട, ഇപ്പോള്‍ നമ്മള്‍ പുതിയ നിയമമാണു ഫോളോ ചെയ്യുന്നത്. പഴയ നിയമമല്ല. അതുകൊണ്ട്, ചുവന്ന വരയോ ചോരയോ ഒന്നും നമുക്കു ഭൂഷണമല്ല. ഇതുവേറെയേതോ ചെകുത്താന്മാര്‍ ഒപ്പിക്കുന്ന വേലയാണ്.&lt;br /&gt;&lt;br /&gt;നാട്ടില്‍ പിന്നെയും ചുവന്നവരകളുടെ എണ്ണം കൂടിവന്നു. എല്ലാത്തിനും ഒരേ സ്വഭാവമായിരുന്നു. ഒരേ നിറവും.&lt;br /&gt;&lt;br /&gt;ഭരണങ്ങാനം ഒന്നടങ്കം രാത്രിയെ പകലാക്കി ഉണര്‍ന്നിരുന്നു തുടങ്ങി. പകലുറക്കം, രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. വീണ്ടും പകലുറക്കം രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. ഇതിനു സമാന്തരമായി വരകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ചെകുത്താന്‍ സേവയുടെ ഫലമാണു വര. ആരാണു ചെകുത്താനെ സേവിച്ചു പ്രീതിപ്പെടുത്തിയിരിക്കുന്നതെന്നു മാത്രമറിഞ്ഞു കൂടാ. നാട്ടുകാര്‍ തലപുകച്ചു. പുകഞ്ഞ കൊള്ളികള്‍ പുറത്തായതല്ലാതെ വരയിടുന്നവനെ പിടിക്കാന്‍ മാത്രം ആര്‍ക്കുമായില്ല. ഒപ്പം, എന്തിനു വേണ്ടിയാണു വരയിടുന്നതെന്നും ആര്‍ക്കും മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ ഒരു ദിവസം, അമ്പാറ ഷാപ്പിനു മുകളില്‍ ചുവന്ന വര വീണു. കുടിന്മാര്‍ ആശങ്കാകുലരായതിന്റെ പിറ്റേന്ന്, ആറിന്നക്കരെയുള്ള പാലമ്മൂട് ഷാപ്പിന്റെ ചുവരിലും വര വീണു. രണ്ടു ഷാപ്പുകളിലും കള്ളു തിളച്ചു മറിഞ്ഞു. കള്ളില്‍ വീണു ചത്ത പ്രാണികളുടെ ആത്മാക്കളോടൊപ്പം കുടിയന്മാരും തേങ്ങി. ആരാവും ഈ വര വരച്ചത്? എന്തിനാവും ഈ വര വരച്ചത്?&lt;br /&gt;&lt;br /&gt;ഷാപ്പിനു മുകളില് വര വീണതോടെ നാട്ടുകാരില്‍ ചിലര്‍ക്കു ധൈര്യമായി. ഇതു ദൈവത്തിന്റെ വരയാണ്. നാട്ടിലെ പാപികളെ അപ്പാടെ പായിക്കാന്‍ ദൈവം ഏര്‍പ്പാടു ചെയ്ത പുതിയ പാക്കേജാണു സംഗതി. ചുവന്ന വര വീണയിടങ്ങളെ നിഗ്രഹിച്ച് ദൈവദൂതന്‍ കടന്നുപോകും. പുതിയ പെസഹാ...!!!&lt;br /&gt;&lt;br /&gt;സംഗതി നാട്ടില്‍ ഫ്ളാഷായതോടെ, ചുവന്ന വര വീണ വീട്ടുകാര്‍ ഒറ്റപ്പെട്ടു. ഷാപ്പ് ഒറ്റപ്പെട്ടു. കുടിയന്മാര്‍ ഒറ്റപ്പെട്ടു. കറിക്കച്ചോടക്കാരന്‍ കോവാലന്‍ ചേട്ടന്‍ ഒറ്റപ്പെട്ടു.&lt;br /&gt;&lt;br /&gt;സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം കിട്ടാന്‍ യോഗ്യതയില്ലാത്ത വിധം തെറ്റു ചെയ്തവരാണ് അവരെന്നു നാടൊട്ടുക്കു പ്രചാരണമുണ്ടായി. ചുവന്നവരയുള്ള വീട്ടുകാരില്‍ പലരെയും പരസ്യമായി നാട്ടുകാര്‍ പരിഹസരിച്ചു, ആക്രമിച്ചു. ഭരണങ്ങാനത്തു ബാക്കിയുള്ള കള്ളുഷാപ്പുകള്‍ക്കു മുകളില്‍ക്കൂടി വര വീഴാന്‍ ദൈവം നടപടി സ്വീകരിക്കണമെന്ന് മദ്യവിരുദ്ധ അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദൈവത്തിനു ഫാക്സ് സന്ദേശം അയച്ചു.&lt;br /&gt;&lt;br /&gt;പിറ്റേദിവസം വര വീണു. ഭരണങ്ങാനം കുരിശുപള്ളിക്കും തൊട്ടിപ്പുറത്തെ കന്യാസ്ത്രീ മഠത്തിനും!!!&lt;br /&gt;അന്നുതന്നെ മദ്യവിരുദ്ധ സമിതി പിരിച്ചുവിട്ടു.&lt;br /&gt;&lt;br /&gt;വരകളുടെ എണ്ണം അന്‍പതു തികഞ്ഞ ദിവസമാണ് അന്തോണി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്ജ് ആയത്. നേരെ ഭരണങ്ങാനത്തു കാലുകുത്തിയ അപ്പോള്‍ത്തന്നെ അന്തോണി വരയെക്കുറിച്ചറിഞ്ഞു.&lt;br /&gt;വരകളുടെ നിറം ചുവപ്പാണെന്നുകൂടി അറിഞ്ഞതോടെ അന്തോണിയുടെ തലകറങ്ങി. എങ്കിലും അന്തോണി ആ സത്യം വിളിച്ചു പറഞ്ഞു.&lt;br /&gt;&lt;br /&gt;രാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്നപ്പോള്‍ താന്‍ ആകാശത്തു കണ്ട അതിഭയങ്കര വെളിച്ചത്തിന്റെ കഥ. രക്തത്തിന്റെ നിറമുള്ള ചുവന്ന വെളിച്ചം. അതുകേട്ടതോടെ, നാട്ടുകാരുടെ രക്തം കട്ടയായി.&lt;br /&gt;&lt;br /&gt;സംഗതി യക്ഷിയാണ്.&lt;br /&gt;&lt;br /&gt;ചുടല യക്ഷി. യക്ഷിയുടെ സഞ്ചാരസമയം രാത്രിയാണ്. യക്ഷി പോകുന്ന വഴിയിലെ വീടുകള്‍ക്കും മരങ്ങള്‍ക്കും മൈല്‍ക്കുറ്റികള്‍ക്കുമാണു ചുവന്നവര വീഴുന്നത്. അപ്പോള്‍ സംഗതി മനുഷ്യബന്ധമുള്ളതല്ല. ചുവന്ന വര വീണ വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം കട്ടപ്പുക. അവരെ യക്ഷി സ്കെച്ചു ചെയ്തു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഇനി ഏതെങ്കലിുമൊരു രാത്രിയില്‍, പാലപ്പൂ മണം വീണു പരന്ന നിലാവില്‍ അവരുടെ അലര്‍ച്ച കേള്‍ക്കാം. യക്ഷി കോന്പല്ലുകള്‍ കോര്‍ത്ത് ചോര വലിച്ചു കുടിക്കുന്ന ഒച്ച കേള്‍ക്കാം. അതില്‍ മിച്ചം വരുന്ന ചോര കൊണ്ട് യക്ഷി അടുത്ത വീട്ടില്‍ അടയാളമിടും. അതങ്ങനെ നീണ്ടുപോകും....&lt;br /&gt;&lt;br /&gt;ഇത്രയും കാലം ഇല്ലാതിരുന്ന യക്ഷി പെട്ടെന്ന് എവിടെനിന്നു വന്നു?&lt;br /&gt;&lt;br /&gt;അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, അതിന്നപ്പുറത്തേക്കും ഇപ്പുറത്തേക്കും വരകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സംഗതി ഭരണങ്ങാനത്തിന്റെ അതിര്‍ത്തിയും കടന്നു മുന്നേറിയതോടെ, ചുവന്ന വര വീണ വീട്ടുകാരില്‍ ചിലര്‍ കിട്ടിയ വിലയ്ക്കു സ്ഥലം വിട്ടു തടിരക്ഷിച്ചു.&lt;br /&gt;&lt;br /&gt;ചുമ്മാ കൊടുക്കാമെന്നു പറഞ്ഞിട്ടും സ്ഥലം മേടിക്കാന്‍ ആരും കൂട്ടാക്കത്തത്തിനെത്തുടര്‍ന്നു ചിലര്‍ വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്തു.&lt;br /&gt;&lt;br /&gt;ഏതുനിമിഷവും പടര്‍ത്തിയിട്ട തലമുടിയും നീട്ടി വളര്‍ത്തിയ നഖങ്ങളും കോമ്പല്ലുമായി പറന്നെത്തുന്ന യക്ഷിയെ നേരിടാന്‍ ചിലര്‍ കാത്തിരുന്നു.&lt;br /&gt;ഒടുവില്‍ ആ ദിവസം വന്നെത്തി. മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെ വീട്ടില്‍ അതിരാവിലെ ആറുമണിക്കു കേട്ട അലര്‍ച്ചയാണു നാട്ടുകാരെ ഉണര്‍ത്തിയത്.&lt;br /&gt;&lt;br /&gt;ഉണര്‍ന്ന പാടെ നാട്ടുകാര്‍ സത്യം തിരിച്ചറ‍ിഞ്ഞു. കുട്ടപ്പന്‍ ചേട്ടനെ യക്ഷി പിടിച്ചു. ചോരയാണെന്നു കരുതി വലിച്ചു കുടിക്കുന്ന സാധനം യക്ഷിയെ വീലാക്കിയില്ലെങ്കില് ഭാഗ്യം!!&lt;br /&gt;&lt;br /&gt;വീണ്ടും അലര്‍ച്ച കേട്ടു. കൂടെ ഓടിക്കോ എന്ന പുതിയ അലര്‍ച്ചയും...!!&lt;br /&gt;&lt;br /&gt;യക്ഷി ഓടുമോ? അല്ലെങ്കിലും യക്ഷിക്ക് പുരുഷ ശബ്ദമാണോ??&lt;br /&gt;&lt;br /&gt;ഇനി ഗന്ധര്‍വനായിരിക്കുമോ?&lt;br /&gt;&lt;br /&gt;ഗന്ധര്‍വന്‍ നോണ്‍ വെജ് ആവാന്‍ സാധ്യതയില്ല. അപ്പോള്‍ പിന്നെ ആരായിരിക്കും???&lt;br /&gt;&lt;br /&gt;പിടിയെടാ വിടരുത്.... കുട്ടപ്പന്‍ ചേട്ടന്റെ അലര്‍ച്ചയാണു കേട്ടത്..&lt;br /&gt;&lt;br /&gt;ദൈവമേ.. കുട്ടപ്പന്‍ ചേട്ടന്‍ യക്ഷിയെ പിടിക്കാന് പായുകയാണോ? ഈ കുട്ടപ്പന്‍ ചേട്ടന്റെ ധൈര്യം...&lt;br /&gt;&lt;br /&gt;പലരും അങ്ങനെ പലതും ഓര്‍ത്തും പേര്‍ത്തും തുടരവേയാണു നാട്ടുകാര് മറ്റൊരു ശബ്ദം കേട്ടത്.&lt;br /&gt;&lt;br /&gt;അയ്യോ....&lt;br /&gt;&lt;br /&gt;കുട്ടപ്പന് ചേട്ടന്റെ അലര്‍ച്ചയല്ല. യക്ഷിയുടെ അലര്‍ച്ചയല്ല. പിന്നെ ആരുടേത്???&lt;br /&gt;&lt;br /&gt;തല്ലല്ലേ... ഞാനൊരു പാവമാണേ....&lt;br /&gt;&lt;br /&gt;അലര്‍ച്ച ദീന രോദനമായി വഴിമാറി. സംഗതി യക്ഷിയല്ലെന്നു തിരിച്ചറിഞ്ഞതിന്റെ അടുത്ത നിമിഷം അലര്‍ച്ചയോടെ നാട്ടുകാര്‍ അങ്ങോട്ടു പാഞ്ഞു.&lt;br /&gt;&lt;br /&gt;അയ്യങ്കോലിപ്പാറയുടെ മൂട്ടില്‍, കാഞ്ഞിരത്തുംമൂട്ടില്‍ പീലിയുടെ നരിതൂറി പ്ളാവിന്റെ ചുവട്ടില്‍ ഒരുത്തനെ കുത്തിനു പിടിച്ചു നിര്‍ത്തിയിരിക്കുകയാണു കുട്ടപ്പന് ചേട്ടന്.&lt;br /&gt;&lt;br /&gt;കുത്തിനു പിടിക്കപ്പെട്ടവന്‍ നല്ല സിംപ്ളന്‍. പാന്റ്സും ഷര്‍ട്ടും ടൈയും വരെയുണ്ട്.&lt;br /&gt;&lt;br /&gt;ഇവനാണു നാടുമുഴുവന്‍ നടന്നു വരച്ചത്...!!!മേസ്തിരി കുട്ടപ്പന്‍ ചേട്ടന്‍ അലറി.&lt;br /&gt;&lt;br /&gt;നേരാണോടാ....- നാട്ടുകാരും അലറി.&lt;br /&gt;&lt;br /&gt;അതേ എന്നവന്‍ തലയാട്ടി.&lt;br /&gt;&lt;br /&gt;എന്നാത്തിനാടാ ഇവിടും മുഴുവന് വരച്ചത്.&lt;br /&gt;&lt;br /&gt;കുത്തിനു പിടിക്കപ്പെട്ട അവസ്ഥയില്‍ അവന്‍ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു.&lt;br /&gt;&lt;br /&gt;പൊന്നു ചേട്ടന്മാരെ തല്ലരുത്. ഞാന്‍ അങ്കമാലി- ശബരി റയില്‍ പാതയുടെ സര്‍വേ ജോലി ചെയ്യുന്ന ആളാ. റയില്‍വേ ലൈന്‍ ഇതുവഴിയാണു കടന്നുപോകുന്നത്. സര്‍വേയുടെ ഭാഗമായാണു ചുവന്ന വരയിട്ടത്.&lt;br /&gt;റയില്‍ വേ ലൈന്‍ വരുന്നതറിഞ്ഞാല്‍ നാട്ടുകാരുടെ എതിര്‍പ്പുണ്ടാവുമെന്നറിയാവുന്നതിനാല്‍ രഹസ്യമായി പുലര്‍ച്ചെ നേരത്തും മറ്റുമാണു ഞങ്ങളു സര്‍വേ നടത്തിപ്പോയത്. ഇപ്പോള്‍ അതൊന്നുകൂടി ക്രോസ് ചെക്ക് ചെയ്യാന്‍ വന്നതാണ്. എന്നെ തല്ലരുത്....&lt;br /&gt;&lt;br /&gt;നാട്ടുകാര്‍ക്കു ശ്വാസം നേരെ വീണു. യക്ഷിയല്ല, വരാനിരിക്കുന്നതു റയില്‍വേയാണ്. മല പോലെ വന്നതു ട്രെയിന്‍ പോലെ പോയി. ഇനി ട്രെയിന് വന്നാലെന്ത്? യക്ഷി വരില്ലല്ലോ...&lt;br /&gt;&lt;br /&gt;തല്ലാന്‍ പിടിച്ചവനെ കുട്ടപ്പന്‍ ചേട്ടന്‍ ആത്മാര്‍ഥമായി തലോടി. അവനും സന്തോഷമായി.&lt;br /&gt;&lt;br /&gt;ഭരണങ്ങാനത്തെ ചൂഴ്ന്നുനിന്ന ചുവപ്പു വര നാടകത്തിന് അവസാനമായ ആ രാത്രിയില്‍ എത്ര കിടന്നിട്ടും പക്ഷേ അന്തോണിക്ക് മാത്രം ഉറക്കം വന്നില്ല.&lt;br /&gt;&lt;br /&gt;വരാനിരിക്കുന്നതു ട്രെയിന്‍ ആണെങ്കില്‍ അന്നു താന്‍ കണ്ട ചുവന്ന വെളിച്ചം എന്തായിരിക്കും???&lt;br /&gt;&lt;br /&gt;ആലോചിച്ച് ആലോചിച്ച് അന്തോണിക്കു മുള്ളാന്‍ മുട്ടി.&lt;br /&gt;അര്‍ധരാത്രി. അര്‍ധനഗ്നനായി വീടിനുപുറത്തിറങ്ങിയ അന്തോണി കാര്യം സാധിച്ചുകൊണ്ടിരിക്കെ വീണ്ടും ആകാശത്തേക്കു നോക്കി.&lt;br /&gt;&lt;br /&gt;താണോലിപ്പള്ളിയുടെ ഭാഗത്തുനിന്ന് തന്നെ ഉന്നം വച്ചിതാ പാഞ്ഞുവരുന്നു പഴയ ചുവപ്പുനിറം. ചോരയുടെ അതേനിറമുള്ള വെളിച്ചം. ഇത്തവണ അന്തോണിയുടെ അലര്‍ച്ചയ്ക്കു ശബ്ദം പുറത്തേക്കു വന്നില്ല.&lt;br /&gt;&lt;br /&gt;നാട്ടുകാര്‍ ഒന്നും അറിഞ്ഞതുമില്ല!!!!&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-7174786832187995828?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/7174786832187995828/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=7174786832187995828' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/7174786832187995828'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/7174786832187995828'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2012/01/blog-post.html' title='അയ്യങ്കോലിപ്പാറയിലെ രാത്രികള്‍'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-4879673738888800524</id><published>2009-06-25T12:39:00.004+05:30</published><updated>2009-06-25T12:52:21.618+05:30</updated><category scheme='http://www.blogger.com/atom/ns#' term='ബെര്‍ളി'/><category scheme='http://www.blogger.com/atom/ns#' term='സുനീഷ്'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നര്‍മം'/><title type='text'>ബെഞ്ചമിന്റെ പണിക്കാര്‍  - നാല്</title><content type='html'>&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;രജനീകാന്തിനായി തമിഴങ്ങാനം കണ്ണില്‍ കടുകെണ്ണയൊഴിച്ചു കാത്തിരിപ്പു തുടങ്ങി. ആറോണ്‍ എലിയാസ് അരുണ്‍ തന്നെയുമായി തെങ്കാശിയിലെ വിരിപ്പുപാടങ്ങളിലൂടെ ഡ്യൂയറ്റ് പാടി നടക്കുന്നതു സ്വപ്നം കണ്ടുകണ്ടു പ്രേയസി    ചമയത്തില്‍ തനി തമിഴ്നാട്ടുകാരിയായി&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;രജനീകാന്ത് നാട്ടുകാരെ ഇളക്കിമറിക്കുന്ന സമയത്ത് ആരുമറിയാതെ ഹൌസ് ഓണറുടെ പിന്നാമ്പുറത്തെ വാച്ചിലില്‍ക്കൂടി പ്രേയസിയെയുമായി മുങ്ങണം. ഇതായിരുന്നു അരുണിന്റെ പ്ളാന്‍. തന്റെ മോഡസ് ഓപ്പറാണ്ടി അരുണ്‍ പ്രേയസിയെയും അറിയിച്ചിരുന്നു. പ്രേയസിക്കും നൂറുസമ്മതം. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; കാതലന്‍ എന്ന സിനിമയില്‍ നഗ്മയുടെ കയ്യും പിടിച്ചു പ്രഭുദേവ ഓടുന്നതും പിന്നെ ബൈക്കില്‍ കയറി മരണപ്പാച്ചില്‍ പായുന്നതുമെല്ലാം സ്വപ്നം കണ്ട പ്രേയസി അറിയാതെ ചിലപ്പോഴൊക്കെ 'എന്നവളേ അടി എന്നവളേ' എന്ന പാട്ടു മൂളി. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഒടുവില്‍ ആ ദിവസം വന്നു. രജനീകാന്ത് വരുന്ന ദിവസം. അതിരാവിലെ പൊങ്കലും സാമ്പാറും തട്ടി ഏമ്പക്കവും വിട്ടു തമിഴന്മാര്‍ ടൌണില്‍ ഫോളിനായി. വൈകാതെ തനിനാട്ടുകാരും. പ്രേയസിയുടെ ആദ്യകുര്‍ബാനയ്ക്കു തയ്പിച്ച വെള്ള ഷര്‍ട്ടും കസവുകരമുണ്ടും കോടിത്തോര്‍ത്തുമിട്ടു ഹൌസ് ഓണറും വില്ലീസ് ജീപ്പില്‍ വേദിയ്ക്കരികിലെത്തി. രാവിലെ തന്നെ രണ്ടുവണ്ടി പൊലീസ് പ്രദേശത്തു റോന്തുചുറ്റിത്തുടങ്ങിയിരുന്നു. നാട്ടുകാര്‍ ആശങ്കയോടെയും തമിഴന്മാര്‍ ആകാംക്ഷയോടെയും രജനിയണ്ണന്റെ വരവിനായി കാത്തിരുന്നു. പാലായില്‍ മാത്രം കിട്ടുന്ന ആനമയക്കികള്‍ വഴിയേ പോകുന്ന വണ്ടികളെ വെല്ലുവിളിച്ചുകൊണ്ടേയിരുന്നു.  മരങ്ങാടന്‍ ജോയിച്ചേട്ടന്റെ ഓട്ടോറിക്ഷയില്‍ രാവിലെ മുതലാരംഭിച്ച അനൌണ്‍സ്മെന്റ് അമ്പാറ ഷാപ്പില്‍നിന്നു റിഫ്രഷ്മെന്റിനു ശേഷം പുനരാരംഭിച്ചു. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; ''പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ കാത്തിരിക്കുന്ന, നിങ്ങളുടെ ആരാധ്യപുരുഷന്‍ രജനികാന്ത് ഏതാനും നിമിഷങ്ങള്‍ക്കകം ഈ ഭരണങ്ങാനത്തിന്റെ വിരിമാറിലൂടെ കടന്നുവരുന്നതാണ്. ആരാധകലക്ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് രജനിയണ്ണന്‍ ഇതാ ഉടന്‍ ഇവിടെയെത്തും....''   നാട്ടിലെ സകല ഊടുവഴികളിലൂടെയും ഓട്ടോറിക്ഷ മൂളിപ്പാഞ്ഞുകൊണ്ടിരുന്നു. കൊച്ചുപിച്ചടക്കം സകലരും ഭരണങ്ങാനത്തു തമ്പടിച്ചതോടെ ചരിത്രത്തിലാദ്യമായി ഭരണങ്ങാനത്തിന്റെ പെരുവഴി ജനസാന്ദ്രമായി. അല്‍ഫോന്‍സാമ്മയുടെ പെരുന്നാളിനുപോലും കാണാത്ത ജനത്തിരക്ക്.  മന്ത്രിമാരെപ്പോലെ ആളെ കാത്തുനിര്‍ത്തി ഊശിയാക്കുന്ന പരിപാടി രജനിയണ്ണനില്ല. കൃത്യസമയത്തുതന്നെ മൂപ്പരു സ്ഥലത്തെത്തും. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ലോക്കല്‍ ലിവിങ് വിക്കിപീഡിയയായ പീടികയില്‍ കുറുപ്പുചേട്ടന്‍ സംഗതി പറഞ്ഞുതീരുകയും എവിടെനിന്നോ ആംബുലന്‍സിന്റെ മാതിരിയൊരു നിലവിളിശബ്ദം നാട്ടുകാരുടെ ചെവിയില്‍ അലച്ചുവീണു. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; എന്നതാടാ ആ ചെത്തം? - ആരോ ചോദിച്ചു.  ആരുടെയോ ഡെഡ്ബോഡി വരുന്നതായിരിക്കും- ആരോ പറഞ്ഞു.   പറഞ്ഞുതീരും മുന്‍പേ അംഗരക്ഷകരാല്‍ അലങ്കരിച്ച ഒരു എമണ്ടന്‍ പാണ്ടിലോറി വന്നു ബ്രേക്കിട്ടു നിന്നു. ജനം തരിച്ചുനില്‍ക്കെ ഇരട്ടക്കുഴല്‍ തുപ്പാക്കി തൂക്കി തടിമാടന്മാര്‍ ഏഴെട്ടെണ്ണം റോഡില്‍ ചാടി. ബാക്കി തുപ്പാക്കിബൊമ്മന്മാരുമായി ലോറി ടൌണിനു മുകളിലേക്കു പോയി. അവിടെയും ഏഴെട്ടണ്ണത്തെ അണ്‍ലോഡ് ചെയ്തു. പിന്നെയും മുന്നോട്ട്, പിന്നെയും അണ്‍ലോഡ്. മുന്നോട്ട് അണ്‍ലോഡ്. ടൌണ്‍മുഴുവന്‍ തുപ്പാക്കിമയം. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;രജനിയണ്ണന്റെ സെക്യൂരിറ്റിക്കാരാ..    സെക്യൂരിറ്റിക്കാരെ കണ്ടതോടെ കൈകാലിട്ടടിച്ച് ആവേശം കാട്ടിയ തമിഴ്മക്കളും തനിനാട്ടുകാരും അമൈതിയായി.   &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;അഞ്ചുമിനിറ്റു കഴിഞ്ഞില്ല, സെബസ്ത്യാനോസു പുണ്യാളന്റെ പെരുന്നാളിനു മാത്രം പുറത്തെടുക്കുന്ന തേരിന്റെ വലിപ്പമുള്ള വലിയൊരു കാര്‍ ഭരണങ്ങാനത്തിന്റെ പടിഞ്ഞാറേക്കോണില്‍ വഴിയരികില്‍ പ്രത്യക്ഷപ്പെട്ടു. തൂവെള്ള നിറം. മുന്‍പിലെ ലൈറ്റുകള്‍ മുഴുവന്‍ കത്തുന്നുണ്ട്. പട്ടാപ്പകലും തൂവെള്ള വെളിച്ചം.   രജനിയണ്ണന്‍ അതാ വരുന്നു...... അനൌണ്‍സ്മെന്റിനു പോലും ശ്വാസം നിലച്ചു. തമിഴ്ങ്ങാനം രജനിയണ്ണനെ കാണാന്‍ ശ്വാസം പിടിച്ചു കാത്തുനിന്നു. ജനസഞ്ചയം ഒരു നിമിഷം ശ്വാസം പിടിച്ച വകയില്‍ അന്തരീക്ഷം ലാഭിച്ചത് എത്ര കോടി ഓക്സിജന്‍? ചിന്തിക്കാന്‍ സമയമില്ല, രജനിയണ്ണന്‍ മന്ദംമന്ദം ഉദ്ഘാടന വേദി ലക്ഷ്യമാക്കി വരികയാണ്. കറുത്ത ചില്ലിട്ട കാറിന്റെ ജാലകത്തിനുള്ളിലൂടെ അവ്യക്തമായി പിന്‍സീറ്റില്‍ ആരോ ഇരിക്കുന്നതു കാണാം.   അതു താന്‍ നമ്മുടെ അന്‍പെഴും അണ്ണന്‍, രജനിയണ്ണന്‍......  &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;രജനിയണ്ണന്‍ വാഴ്കെ... രജനിയണ്ണന്‍ വാഴ്കെ.... &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;തമിഴ്മനം കുലപാരമ്പര്യം കൈവിടാതെ മുദ്രാവാക്യം വിളി തുടങ്ങി. ഹൌസ് ഓണര്‍ വേദിയിലെത്തി. വേദിക്കരികിലായി ആരുടെയും ശ്രദ്ധയില്‍ പെടാതെ ആറോണ്‍ എലിയാസ് അരുണും നില്‍പുണ്ടായിരുന്നു.   ഒളിച്ചോടുംമുന്‍പ് രജനിയണ്ണനെ നേരില്‍ കണ്ട് അനുഗഹം വാങ്ങാനായി പ്രേയസിയും സ്ഥലത്തെത്തിയിരുന്നു. രജനിയണ്ണനെ കണ്ട് അനുഗഹം വാങ്ങി വീട്ടില്‍ച്ചെന്നു കായസഞ്ചിയുമെടുത്തു നാടുവിടാം എന്ന പദ്ധതി പുതിയതായി അവതരിപ്പിച്ചതും പ്രേയസിയായിരുന്നു. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;അണ്ണന്റെ കാര്‍ വേദിക്കു താഴെ വന്നു നിന്നു. പിന്‍വശത്തെ ഡോര്‍ തുറക്കുന്നതും കാത്ത് അണ്ണന്റെ ആരാധകര്‍ കണ്ണുചിമ്മാതെ മിഴിച്ചുനിന്നു.  &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; വേദിക്കുമുകളില്‍ പരിപാടിയുടെ പണംമുടക്കിയും സംഘാടകനുമായ ഹൌസ് ഓണര്‍ മൈക്ക് കയ്യിലെടുത്തു.  &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;  പ്രിയപ്പെട്ടവരേ, ഒരുവാക്ക്.  &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവസാന നിമിഷമാണ് നിങ്ങളെ സങ്കടത്തിലാക്കുന്ന ആ കാര്യം ഞങ്ങളറിഞ്ഞത്. രജനീകാന്തിനെ അടിയന്തിരമായി  കരുണാനിധി വിളിപ്പിച്ച കാരണം അദ്ദേഹത്തിനു ഭരണങ്ങാനത്ത് എത്താന്‍ കഴിഞ്ഞില്ല. രജനികാന്ത് വരുമെന്ന് അവസാന നിമിഷം വരെ അനൌണ്‍സ്മെന്റ് നടത്തുകയും ആയിരക്കണക്കിന് ആരാധകര്‍ ആ ചരിത്രനിമിഷത്തിനു സാക്ഷികളാവാന്‍  ഇവിടെ എത്തിച്ചേരുകയും ചെയ്ത സാഹചര്യത്തില്‍ രജനിയണ്ണനെക്കാള്‍ ഒട്ടും മോശമല്ലാത്ത ഒരാളെ ഇവിടെ എത്തിക്കേണ്ടത് എന്റെ അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. അതിനാലാണ്, ഒട്ടേറെ കഷ്ടപ്പെട്ട്, കാശുമുടക്കി, ഭരണങ്ങാനത്തു മാത്രമല്ല ലോകത്തു മുഴുവനും രജനീകാന്തിനോളം തന്നെ ആരാധകരുള്ള ഒരു മഹദ് വ്യക്തിയെ ആണു ഞാന്‍ ഈ സിനിമാ കൊട്ടകയുടെ ഉദ്ഘാടനത്തിനായി ഇവിടെയെത്തിച്ചിരിക്കുന്നത്. ആ വിശിഷ്ട വ്യക്തിക്കു ഭരണങ്ങാനത്തേക്കു സ്വാഗതം.  &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; നിരാശ മറന്ന ജനങ്ങള്‍ ആകാംക്ഷയോടെ കാറിലേക്കു നേക്കിനില്‍ക്കെ പതിയെ പിന്‍ഭാഗത്തെ ഡോര്‍ തുറന്നു. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;  വെള്ള പാന്റിട്ട ഒരു കാല്‍ ആദ്യം പുറത്തേക്ക്. കാലില്‍ വെളുത്ത ഷൂ. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; കരിയോയിലിന് വാര്‍ണീഷടിച്ച നിറത്തിലുള്ള കൈ ഒന്നു കാറിന്റെ ഡോറില്‍ തെളിഞ്ഞു. അടുത്ത നിമിഷം കറുത്ത കണ്ണട ധരിച്ച ഒരു രൂപം ഡോര്‍ തുറന്ന് പുറത്തിറങ്ങി.  ഹുപ്.....!!  എടുത്ത ശ്വാസം പലരും വിഴുങ്ങി. അതിനു പറ്റാത്ത ചിലര്‍ മിഴുങ്ങി.   ഇതാ നിങ്ങളുടെ ആരാധ്യനായ ശ്രീമാന്‍ ബെര്‍ളി തോമസ്. ഭരണങ്ങാനത്തിന്റെ അയല്‍ദേശമായ ഇടമറുകിന്റെ കണ്ണിലുണ്ണി ശ്രീ ബെര്‍ളി. ലോകം മുഴുവന്‍ ആരാധകരും വായനക്കാരുമുള്ള ജനപ്രിയ ബ്ളോഗര്‍ ശ്രീ ബെര്‍ളി. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; എഴുത്തും വായനയുമറിയാത്ത തമിഴന്മാര്‍ പരസ്പരം  നോക്കിനില്‍ക്കെ തനിനാട്ടുകാര്‍ ആഹ്ളാദം കൊണ്ടു വീര്‍പ്പുമുട്ടി. രജനിയണ്ണനെ അവസാനമായി ഒരു നോക്കു കാണാന്‍ വന്ന അരുണിന് കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടിയില്ല. ബെര്‍ളിയോ? അതാര് എന്നാലോചിച്ച് അരുണ്‍ നില്‍ക്കുമ്പോള്‍ ഗതകാല സ്മരണകളുടെ തേരില്‍ക്കയറി എഡി 1992ലേക്കു തിരിച്ചുപായുകയായിരുന്നു പ്രേയസി.  &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; പാലായില്‍ സണ്‍ഡേ സ്കൂള്‍ രൂപതാ കലോല്‍സവം നടക്കുമ്പോള്‍ ആദാമിന്റെ രൂപത്തിലെത്തി തനിക്കു പ്രേമലേഖനം നീട്ടിയ പൊടിമീശക്കാരന്‍. ക്രിസ്മസ് തലേന്നു കന്യാസ്ത്രീമഠത്തിന്റെ മതില്‍ക്കെട്ടിനടത്തുനിന്നു തനിക്കു പൊട്ടിക്കാന്‍ രണ്ടുകെട്ട് ഗ•ുണ്ട് സമ്മാനമായി തന്ന ധൈര്യശാലി. സാമൂഹ്യദ്രോഹികള്‍ ആരോ മഠത്തിലോട്ടു വാണം വിട്ടതിന് പൊലീസ് പിടിച്ചു ലോക്കപ്പിലിട്ട തന്റെ പ്രിയപ്പെട്ട ബെര്‍ളിച്ചായന്‍. തന്റെ ആദ്യത്തെ കാമുകന്‍. മറ്റാരെ മറന്നാലും മറ്റെന്തു മറന്നാലും പ്രേയസി ബെര്‍ളിച്ചായനെ മറക്കുന്നതെങ്ങനെ? &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; കാക്കോളിക്കയത്തിലെ കുളിസീന്‍ കണ്ടതിനു നാട്ടുകാരു പിടിച്ചു തല്ലിയതിന്റെ നാണക്കേടില്‍ നാടുവിട്ടശേഷം പിന്നെ കാണുന്നതിപ്പോഴാണ്.   ഉശിരന്‍ തിരിച്ചുവരവ്. പൊടിമീശ കറുത്തുകട്ടിവച്ചിരിക്കുന്നു. പണ്ടു മുഖക്കുരു പൂത്തുനിന്ന മുഖത്തിപ്പോള്‍, റബര്‍തോട്ടത്തിനു നടുവിലൂടെ പോകുന്ന ടാര്‍ റോഡിലേതു പോലെ  ചന്നം പിന്നം കുഴികള്‍.    ബെര്‍ളി വേദിയിലെത്തി. മൈക്ക് കയ്യിലെടുത്തു. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; പ്രിയപ്പെട്ടവരെ, ഞാനിതാ എന്നെ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. എന്റെ എഴുത്തിനെ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. ആയിരം കാമുകിമാരെക്കാള്‍ എനിക്കു പ്രിയപ്പെട്ടതാണ് എന്റെ ബ്ളോഗ•്. എങ്കിലും ആദ്യകാമുകിയെക്കാള്‍ പ്രിയപ്പെട്ടതല്ല മറ്റൊന്നും. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;പ്രിയപ്പെട്ടവരേ, ഭരണങ്ങാനത്തിന്റെ പേര് തമിഴങ്ങാനം എന്നാക്കി മാറ്റാന്‍ ഒരുമ്പെട്ടിരിക്കുന്ന കുറേ തമിഴന്മാരുടെ കയ്യിലാണ്  ഈ പുണ്യഭൂമി എന്നു സുനീഷിന്റെ പൊട്ടബ്ളോഗ•ില്‍നിന്നാണെങ്കിലും ഞാനറിഞ്ഞു. അതിനുകൂടിയാണ് ഈ വരവ്. എന്റെ അമ്മായിയുടെ മൂത്ത ആങ്ങളയുടെ ഭാര്യവീട്ടിലെ മൂത്തമരുമകന്റെ അനിയനാണല്ലോ ഈ നില്‍ക്കുന്ന ഹൌസ് ഓണര്‍ അങ്കിള്‍. അദ്ദേഹത്തിന്റെ വീടുമായി എനിക്കു പണ്ടുമുതലേ അടുത്ത ബന്ധമുണ്ടായിരുന്നു. എന്റെ സെക്യൂരിറ്റിക്കാരുടെ വേഷത്തില്‍ റോഡിലെമ്പാടും റോന്തു ചുറ്റുന്ന കറുത്ത വേഷക്കാരെ ഞാന്‍ കോഴിക്കോട്ട് അങ്ങാടിയില്‍നിന്നു കൊണ്ടു വന്നതാണ്. ഖലാസികള്‍. അവര്‍ ഇന്നാട്ടിലെ തമിഴ് ആധിപത്യം ഇന്നത്തോടെ അവസാനിപ്പിച്ചുകൊള്ളും. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; സംഗതി പുലിവാലായെന്നു മനസ്സിലായ ഘട്ടത്തില്‍ അരുണ്‍ പ്രേയസിയെ പ്രേമപൂര്‍വം നോക്കി. നമുക്കു മുങ്ങാം എന്നു കണ്‍കള്‍ ഇരണ്ടാലും ആംഗ•്യം കാട്ടി. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; പ്രേമവതിയായ പ്രേയസി അരുണിന്റെ അടുത്തേക്കു പതിയെ നടന്നെത്തി. വെപ്രാളത്തിനിടയിലും പ്രേമപരവശനായ അരുണ്‍ അവള്‍ക്കായി കാത്തുനിന്നു. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;പതിയെ അടുത്തെത്തിയ പ്രേയസി അരുണിനോടായി ഇങ്ങനെ പറഞ്ഞു:  പോടാ പാണ്ടീ..... എനിക്കെന്റെ ബെര്‍ളിച്ചായനുണ്ട്....!!!  &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Tahoma;"&gt;&lt;span class="Apple-style-span" style="white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre-wrap; font-family:Tahoma;"&gt;&lt;span class="Apple-style-span" style="font-size: large;"&gt; (ഒരുവിധം) അവസാനിച്ചു!!! &lt;/span&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Tahoma;font-size:130%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:14px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-4879673738888800524?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/4879673738888800524/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=4879673738888800524' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/4879673738888800524'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/4879673738888800524'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2009/06/blog-post.html' title='ബെഞ്ചമിന്റെ പണിക്കാര്‍  - നാല്'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-3370129339754293054</id><published>2008-11-06T23:39:00.002+05:30</published><updated>2008-11-06T23:43:30.161+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ബെഞ്ചമിന്‍റെ പണിക്കാര്‍ - 3</title><content type='html'>പാലായിലെ വന്‍കിട ധനികരായ മണര്‍കാട് പാപ്പനും പടിഞ്ഞാറേക്കര ജോസുചേട്ടനും കട്ടക്കയം കുട്ടിച്ചന്‍ചേട്ടനും നടത്തുന്നതു പോലെ ഒരു സിനിമാ തീയേറ്റര്‍. അതും ഇത്തിരിപ്പോന്ന ഭരണങ്ങാനത്ത്.&lt;br /&gt;&lt;br /&gt;തമിഴ്പടം മാത്രമേ ഒാടിക്കൂ എന്ന പിടിവാശിയിലാണ് കോക്കാട്ട് അവിരാച്ചന്‍ചേട്ടന്റെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പൂട്ടിപ്പോയ ട്യൂഷന്‍സെന്ററിന്റെ സ്ക്രീനുകള്‍ തട്ടിനൂര്‍ത്ത് സിനിമാ കൊട്ടക തുടങ്ങിയത്. തനിനാട്ടുകാരുടെ ആശങ്കകളുടെ സ്ക്രീനിനു നേര്‍ക്കു പ്രൊജക്ടര്‍ ഒാണാക്കി വച്ചതും ഒരു പാണ്ടിയായിരുന്നു.പതിറ്റാണ്ടുകള്‍ക്കു മുന്‍പേ,  ഭരണങ്ങാനത്തു പശുക്കറവയ്ക്ക് എത്തി  നാട്ടില്‍ പില്ലറടിച്ച  അണ്ണാച്ചി ഭൂമിരാജ് ആയിരുന്നു കൊട്ടകയുടെ ഉടമ.&lt;br /&gt;&lt;br /&gt;ഭൂമിരാജിനു മക്കള്‍ മൂന്ന്. നാഗരാജ്, ശെല്‍വരാജ്, ദൊരൈരാജ്....കൊട്ടകയുടെ മൂന്നുവാതിലുകളില്‍ ടിക്കറ്റ് കലക്ഷനായി ദ്വാരപാലകന്മാരായി അവര്‍ ചുമതലയേറ്റു.ബാല്‍ക്കണിയും ഫസ്റ്റ് ക്ളാസും എന്ന വ്യത്യാസമില്ലാത്ത പാണ്ടികള്‍ പടം കാണാന്‍ ഇടിച്ചുകയറി.&lt;br /&gt;&lt;br /&gt;ഇംഗ്ലീഷ് സിനിമകളുടെ തമിഴ് മൊഴിമാറ്റപ്പടങ്ങളില്‍ ഷ്വാര്‍സ്നെഗറും പിയേഴ്സ് ബ്രോസ്നനും അണ്ണാച്ചിമാരായി. എന്ന തമ്പി ഉനക്കു സ്യൌമാ എന്നു കുശലം ചോദിച്ചു. യിന്ത അമേരിക്കാവില്‍ ഒരു പൈത്യക്കാരനെയും ബുഷ് അണ്ണന്‍ വിടമാട്ടേ എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ അവര്‍ ആഞ്ഞടിച്ചു. ടൈറ്റാനിക്കിന്റെ മുകളില്‍നിന്ന് സെലീന്‍ ഡിയോണ്‍ തമിഴില്‍ പാട്ടുപാടി.തമിഴന്മാര്‍ അതുകണ്ട് ആവേശത്തില്‍ നിലത്തും വയറത്തുമടിച്ച് ആഹ്ലാദം പങ്കുവച്ചു.&lt;br /&gt;&lt;br /&gt;സിനിമാ കൊട്ടക കൂടി വന്നതോടെ ഭരണങ്ങാനം പതിയെ തമിഴങ്ങാനമായി.&lt;br /&gt;&lt;br /&gt;പ്രേയസിയും അരുണും മനോരാജ്യങ്ങളില്‍ തമിഴങ്ങാനത്തുകൂടി കൈകോര്‍ത്തു പിടിച്ചു നടന്നു. തങ്ങള്‍ കണ്ട സ്വപ്നങ്ങളുടെ കായസഞ്ചിയും തൂക്കി യാഥാര്‍ഥ്യം എപ്പോഴാണു വരികയെന്നോര്‍ത്ത് ഇരുവര്‍ക്കും ഉറക്കം നഷ്ടമായി.പണ്ടേ ഉറക്കം നഷ്ടപ്പെട്ട നാട്ടുകാര്‍ പാണ്ടി വിരോധത്തിന്റെ ചെന്തീയില്‍ എരിഞ്ഞുകൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ബെഞ്ചമിനും ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഒരു നട്ടപ്പാതിരാവില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ ബെഞ്ചമിന് തന്റെ പൊന്നനിയന്‍ ആറോണ്‍ തലയിണയാക്കിയ സിമന്റ് ചാക്കും കെട്ടിപ്പിടിച്ച് പ്രേയസി പ്രേയസി എന്നു പിറുപിറുക്കുന്നതു കേട്ടതോടെ ഒഴിക്കാന്‍ വന്ന മൂത്രം ആവിയായിപ്പോയി. ഹൌസ് ഒാണറുടെ വില്ലീസ് ജീപ്പ് തന്റെ ചങ്കില്‍ക്കൂടി കയറിപ്പോകുന്ന കാര്യമോര്‍ത്ത് ബെഞ്ചമിന്‍ കിടുങ്ങി.&lt;br /&gt;&lt;br /&gt;അരുണിനെ പിന്തിരിപ്പിക്കാന്‍ മാത്രം തന്റേടം ബെഞ്ചമിനുണ്ടായിരുന്നില്ല. നാട്ടുകാരുടെ തല്ലിനെക്കാള്‍ ഭയങ്കരമായിരിക്കും കിട്ടുകയെന്നുകൂടി ഒാര്‍ത്തതോടെ ബെഞ്ചമിന്‍ രണ്ടിലൊന്നു തീരുമാനിച്ചു. - പിറ്റേന്നു തന്നെ സഞ്ചിയുമെടുത്ത് കുമളി, തേനി വഴി ബെഞ്ചമിന്‍ മധുരയിലെ പൊണ്ടാട്ടിപ്പക്കമെത്തി.തമിഴങ്ങാനത്ത് അരുണ്‍ കപ്പിത്താനായി. രാവിലെ കാപ്പിത്തോട്ടത്തില്‍ കവാത്ത്, പ്രേയസിയുമൊത്തു സല്ലാപം, വൈകിട്ടുവരെ സിമെന്റില്‍ ഡിസൈന്‍ വര്‍ക്ക്, ഭൂമിരാജിന്റെ തീയേറ്ററില്‍ സിനിമ, അല്‍പം മദ്യപാനം, തല്ല്, തെറിവിളി മുതലായവയായി അരുണിന്റെ ജീവിതം സിസ്റ്റമാറ്റിക്കായി.&lt;br /&gt;&lt;br /&gt;അതിരാവിലെ കാപ്പിയുമായി വന്ന മകള്‍ മനോരാജ്യത്തിലെന്ന പോലെ അതുമായി പശുത്തൊഴുത്തിലേക്കു പോകുന്നതു കണ്ടപ്പോളാണു ഹൌസ് ഒാണര്‍ക്കു താന്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിന്റെ ജൈവബന്ധത്തെക്കുറിച്ചും തിരിച്ചറിവുണ്ടായത്. പുഷ്പം പോലെ തനിമകളുടെ അയല്‍നാട്ടുപ്രേമം അപ്പന്‍ പൊക്കിയെടുത്തു. കാമുകന്‍ ആരെന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ സകല സന്ധിബന്ധങ്ങളിലും സന്നിബാധിച്ചു.&lt;br /&gt;&lt;br /&gt;അരുണ്‍- കഴുവേറി!!!!&lt;br /&gt;&lt;br /&gt;രാവുണ്ണിയെ ഒറ്റയടിക്കു നിലത്തിട്ട, ഇന്നലെ വരെ താന്‍ സ്വന്തം മകനെപ്പോലെ കരുതിയ അവന്‍ തന്റെ മകളെയുമായി തെങ്കാശിക്കു വണ്ടികയറുമോയെന്നോര്‍ത്ത് ഹൌസ് ഒാണര്‍ക്ക് ഉറക്കം നഷ്ടമായി. മസില്‍ പവറുകൊണ്ട് ആക്രമിച്ചാല്‍ പാണ്ടികളേ ജയിക്കൂ. ബുദ്ധികൊണ്ട് ആക്രമിക്കണം. അതിനെന്താണു വഴിയൊന്നോര്‍ത്ത് ഹൌസ് ഒാണര്‍ കാപ്പിയും ചോറും പോലും മറന്നു.പ്രേയസിയും അരുണും ഇതൊന്നുമറിയാതെ പ്രേമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇൌ കഥയിലെ ചില ഏച്ചുകെട്ടുകള്‍ പോലെ ശരീരത്തു മുഴ പൊങ്ങിയ നാട്ടുകാരുടെ പാണ്ടിവിരോധവും പാരമ്യത്തിലായിരുന്നു.&lt;br /&gt;&lt;br /&gt;ഹൌസ് ഒാണര്‍- അരുണ്‍, പ്രേയസി- തനിനാട്ടുകാര്‍.....&lt;br /&gt;&lt;br /&gt;ചെകുത്താനും കടലിനുമിടയില്‍ എന്നപോലെ, ട്രാന്‍സ്പോര്‍ട്ട് ബസിനും ടിപ്പര്‍ ലോറിക്കുമിടയില്‍ എന്നപോലെ, അരുണും പ്രേയസിയും. പക്ഷേ, വരിയുടയ്ക്കാന്‍ കെണിയില്‍ നിര്‍ത്തിയ കാളയെപ്പോലെ, വരാനിരിക്കുന്ന ഭീകരവിധിയെക്കുറിച്ച് അരുണ്‍ ഒന്നുമറിയുന്നുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;അടുത്ത ദിവസം തന്നെ മരങ്ങാടന്‍ ജോയിച്ചേട്ടന്റെ ഒാട്ടോറിക്ഷയില്‍ മറ്റൊരു അനൌണ്‍സ്മെന്റ് തമിഴങ്ങാനത്തിന്റെ വിരമാറിലൂടെ രോമാഞ്ചത്തോടെ കടന്നുപോയി. ഭരണങ്ങാനത്തെ രജനികാന്ത് ആരാധകര്‍ക്കായി ഒരു സിനിമാ തീയേറ്റര്‍. ദിവസവും രജനീകാന്ത് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു തീയേറ്റര്‍. തമിഴന്മാര്‍ക്കു തീയേറ്ററില്‍ മുന്‍ഗണന. മലയാളികള്‍ക്കു ടിക്കറ്റിനു പത്തുരൂപ. അണ്ണാച്ചിമാര്‍ക്ക് അഞ്ചുരൂപ.&lt;br /&gt;&lt;br /&gt;തനിനാട്ടുകാര്‍ നെഞ്ചില്‍കൈവച്ചു. ഭൂമിരാജ് മക്കളൊന്നിച്ചു വയറ്റത്തടിച്ചു.&lt;br /&gt;&lt;br /&gt;പുതിയ തീയേറ്ററിന്റെ ഉടമ ഹൌസ് ഒാണര്‍ മാത്രം നിശബ്ദനായിരുന്നു. ഉദ്ഘാടനത്തിനു രജനീകാന്ത് വരുമെന്നും ഭരണങ്ങാനത്തു കിംവദന്തി പരന്നു. അതോടെ തമിഴ് വശം ഹൌസ് ഒാണര്‍ക്കു വാഴ്കെ വിളിച്ചു. തന്റെ ഭാവി അമ്മായിഅപ്പന്റെ വിശാലമനസ്കതയോര്‍ത്ത് അരുണിന്റെ മനസ്സു നിറഞ്ഞു. രജനീകാന്ത് തമിഴങ്ങാനത്തെത്തുമെന്ന വാര്‍ത്ത ഉണക്കമീന്‍ വറക്കുന്നതിന്റെ മണം പോലെ നാടെങ്ങും പരന്നു. രജനീകാന്ത് ഭരണങ്ങാനത്തേക്ക്.... അരുണിന്റെ മനസ്സിലും രജനിയണ്ണന്‍ പാട്ടുപാടി. രജനീ സ്റ്റൈലില്‍ പ്രേയസിയെയുമായി നാടുവിടണമെന്നു നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്ന അരുണിന് ഇതുതന്നെ പറ്റിയ സമയമെന്നു തോന്നിപ്പോയി....&lt;br /&gt;&lt;br /&gt;രജനീകാന്ത് വരുന്ന സ്ഥിതിക്ക് തമിഴന്മാര്‍ മാത്രമല്ല, മലയാളികളായ സകല ഉൌച്ചാളികളും തീയേറ്ററിലും പരിസരത്തുമായിരിക്കും. ഹൌസ് ഒാണറും കുടുംബവും എന്തായാലും വരും. ആ സമയത്ത് പ്രേയസിയെ തന്ത്രത്തില്‍ തപ്പിയെടുത്ത് നാടുവിട്ടാല്‍ വലിയൊരു തല്ല് തല്ലാതെ രക്ഷപ്പെടാം. അരുണിന്റെ കോണ്‍ക്രീറ്റ് ബുദ്ധി കൂടുതല്‍ തിളങ്ങി.&lt;br /&gt;&lt;br /&gt;രജനീകാന്തിന് ഇരിക്കാന്‍ എസി മുറി വേണം, കുടിക്കാന്‍ സ്കോച്ച് വിസ്കി, വലിക്കാന്‍ ട്രിപ്പിള്‍ ഫൈവ് സിഗററ്റ്... കുറിപ്പടികള്‍ക്ക് അനുസരിച്ച് ഹൌസ് ഒാണര്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരുന്നു. എസി മുറിയുടെ നിര്‍മാണച്ചുമതല അരുണിനായിരുന്നു. രാവിലെയും വൈകിട്ടും ഹൌസ് ഒാണര്‍ അരുണിനൊപ്പം നിന്ന് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. തന്റെ ഭാവിയുടെ ഇഷ്ടികകളാണു താന്‍ ഇവിടെ കെട്ടിക്കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് അരുണ്‍ അറിയാതെ വല്ലപ്പോഴും പാട്ടുപാടി.അവന്റെ ഒടുക്കത്തെ കെട്ടല്ലേ എന്നോര്‍ത്ത് ഹൌസ് ഒാണറും നിശബ്ദനായി.&lt;br /&gt;&lt;br /&gt;(തുടരാതെ തരമില്ല!)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-3370129339754293054?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/3370129339754293054/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=3370129339754293054' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/3370129339754293054'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/3370129339754293054'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/11/3.html' title='ബെഞ്ചമിന്‍റെ പണിക്കാര്‍ - 3'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-4939020821868447958</id><published>2008-10-31T15:22:00.003+05:30</published><updated>2008-10-31T15:26:30.537+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ബെഞ്ചമിന്‍റെ പണിക്കാര്‍ - 2</title><content type='html'>ബെഞ്ചമിന്‍ പിടിച്ചാല്‍ നില്‍ക്കുന്നതിലും വലിയ പ്രസ്ഥാനമായി ആറോണ്‍ എലിയാസ്‌ അരുണ്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. ബെഞ്ചമിന്‍ അറിയാതെയാണ്‌ ആറോണ്‍ അമ്പാറ ഷാപ്പിന്റെ ഭിത്തിയില്‍ കള്ളുചാറ ഡിസൈൻ ചെയ്‌തത്‌. മേരിഗിരി ഷാപ്പില്‍ പോട്ടിക്കറിയും പന്നിക്കരളും കോഴിചാപ്സും ഡിസൈന്‍ ചെയ്‌തത്‌. പാലമ്മൂട്‌ ഷാപ്പിനു മൺഭിത്തി ഇല്ലാതിരുന്നതുകൊണ്ടുമാത്രമാണ്‌ അവിടെ ഡിസൈന്‍ വര്‍ക്കൊന്നും ചെയ്യാതിരുന്നത്‌!!!&lt;br /&gt;&lt;br /&gt;ആറോണിന്റെ വളര്‍ച്ച ആനപിടിച്ചാലും നില്‍ക്കാത്ത വിധം സെറ്റായിക്കൊണ്ടിരിക്കെത്തന്നെ, ആരുമറിയാതെ സെറ്റായിക്കൊണ്ടിരുന്ന മറ്റൊന്നായിരുന്നു പ്രേയസിയുമായുള്ള പ്രണയം.&lt;br /&gt;ഉന്നെ നാന്‍ വിടമാട്ടേന്‍ എന്നു പ്രേയസി പലവട്ടം അരുണിനോടു മൊഴിഞ്ഞു.&lt;br /&gt;ഉന്‍ കഴുത്തില്‍ വരേയ്‌ കാതല്‍ വന്തു കണ്‍കളില്‍ പിതുങ്കി നിന്നേന്‍ എന്ന്‌ അരുണും!!&lt;br /&gt;സ്വപ്നങ്ങളില്‍ അരുണ്‍ വീരപാണ്ഡ്യ കട്ടബൊമ്മനായി....!&lt;br /&gt;പ്രേയസി കട്ടബൊമ്മന്റെ കെട്ടിയോളായി.&lt;br /&gt;അരുണ്‍ എംജിആറായി. പ്രേയസി മീനച്ചിലാറായി.&lt;br /&gt;തലൈവി ജയലളിതയുടെ പടത്തിനു പിന്നില്‍ അരുണ്‍ പ്രേയസിയുടെ പടമൊട്ടിച്ചു വച്ചേന്‍.&lt;br /&gt;പ്രേയസി അരുണിന്റെ പടം കിട്ടാഞ്ഞു കയ്യില്‍ കിട്ടിയ തേപ്പുപലകയും കെട്ടിപ്പിടിച്ചായി ഉറക്കം.&lt;br /&gt;പ്രണയത്തിന്റെ മധുരമീനാക്ഷി ക്ഷേത്രത്തില്‍ അവര്‍ വഴിയന്വേഷിച്ചു നടന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുപോലെ അരുണ്‍ പ്രണയത്തില്‍ തുളുമ്പി. അവന്റെ കണ്‍കടാക്ഷത്തില്‍ പ്രേയസി കുടിവെള്ളം കാത്തുകിടക്കുന്ന തേനിയിലെ ചോളപ്പാടമായി. തൈരും വടയും പോലെ അവര്‍ പ്രണയിച്ചു.&lt;br /&gt;&lt;br /&gt;കാപ്പിത്തോട്ടത്തിലെ വിളവന്വേഷിച്ചുപോയ പ്രേയസിയുടെ അപ്പന്‍ ഹൗസ്‌ ഓണര്‍, ജൈവസമ്പുഷ്ടമായ കാപ്പിച്ചോടുകളിലെ കൈത്തഴമ്പുവീണ മരക്കമ്പുകള്‍ കണ്ടു നെടുവീര്‍പ്പെട്ടതല്ലാതെ പുറത്താരോടും ഒന്നും പറഞ്ഞില്ല. മണ്ണിലെ വളക്കൂറിന്‌ പിന്നിലെ ജൈവബന്ധം ഭാവിയില്‍ തന്റെ മരുമകനാവുമെന്ന്‌ ആ പാവം ചിന്തിച്ചില്ല. പ്രണയവും കാപ്പിക്കുരു വിളവും കുത്തനെ ഉയര്‍ന്നു.  പ്രേയസിയുടെ വീട്ടിലോ, ബെഞ്ചമിന്റെ ലേബര്‍ ക്യാംപിലോ ആരും ഒന്നും അറിയാത്തിടത്തോളം കാലം പ്രണയത്തിന്‌ വിള്ളല്‍ വീഴില്ലെന്ന്‌ ഇരുവർക്കുമുറപ്പായിരുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍, നാട്ടില്‍ പാണ്ടിവിരോധം കൊടുമ്പിരിക്കൊണ്ടു. പള്ളിക്കുന്നേല്‍ ഷാജിമോന്റെ തട്ടുകടയില്‍ രാത്രി വൈകി തട്ടടിക്കാന്‍ രണ്ടെണ്ണം വീശിച്ചെന്ന തനിനാട്ടുകാരന്‍ കട്ടഅനിലിന്‌ തട്ടുകിട്ടിയതിന്റെ പിറ്റേന്ന്‌ ബെഞ്ചമിന്റെ ലേബര്‍ ക്യാമ്പ്‌ ഇളകി. നാട്ടുകാരില്‍ ഒരാളെ തട്ടിയതിന്റെ കെട്ടുതീർക്കലായിരുന്നു തനിനാട്ടുകാരുടെ ലക്ഷ്യം. തിരൈ തെന്‍ട്രലും കണ്ട്‌ വെള്ളരിച്ചോറും ചേനസാമ്പാറും തട്ടി അകത്തിരിക്കുകയായിരുന്ന പാണ്ടികള്‍ രാത്രി കൂട്ടത്തോടെ ആക്രമിക്കപ്പെട്ടു.&lt;br /&gt;ബെഞ്ചമിനോ അരുണോ സ്ഥലത്തുണ്ടായിരുന്നില്ല.&lt;br /&gt;പതിനഞ്ചോളം പാണ്ടികള്‍. പത്തോളം നാട്ടുകാര്‍.&lt;br /&gt;നാട്ടുകാരുടെ കയ്യില്‍ കൊന്നപ്പത്തല്‍. പാണ്ടികളുടെ കയ്യില്‍ കഞ്ഞിപ്ലേറ്റ്‌.&lt;br /&gt;ആദ്യം നാലടി പാണ്ടികള്‍ക്കേറ്റു. അടുത്തനിമിഷം കേട്ട അലര്‍ച്ചയില്‍ ഭരണങ്ങാനം കുലുങ്ങി. മുഴക്കോലിനായിരുന്നു അടി. അടിയേറ്റുവീണ തനിനാട്ടുകാര്‍ തുണിപോലുമില്ലാതെ പലായാനം ചെയ്‌തു. ഷാജിയുടെ തട്ടുകട പൂട്ടി. മിച്ചം വന്ന മൊട്ട ഫ്രീയായിട്ടു പാണ്ടികള്‍ ഓംലറ്റ്‌ അടിച്ചു കഴിച്ചു.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌ വീണ്ടും അടിപൊട്ടി. ഇത്തവണ നാട്ടുകാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്‌ അരുണായിരുന്നു. തന്റെ കൊളീഗ്സിനെ കൈവച്ചവര്‍ ഏത്‌ ഊച്ചാളിയായാലും അടി മേടിക്കുമെന്ന്‌ അലറി ആഞ്ഞടിച്ച അരുണിന്റെ പ്രയോഗത്തില്‍, നാട്ടിലെ അറിയപ്പെടുന്ന ധനികനായ രാവുണ്ണിച്ചേട്ടനും അടിതെറ്റി.&lt;br /&gt;&lt;br /&gt;രാവുണ്ണിച്ചേട്ടന്‍ വീണ വിവരം രാവിലെ തന്നെ നാടറിഞ്ഞു. ഹൗസ്‌ ഓണറും അറിഞ്ഞു. രാവുണ്ണിച്ചേട്ടന്റെ പ്രഖ്യാപിത ശത്രുവായിരുന്ന ഹൗസ്‌ ഓണര്‍ക്ക്‌ അരുണിനോട്‌ ഉണ്ടായ സ്നേഹം സ്വന്തം മരുമകനോടു തോന്നുന്നതിലും അപ്പുറമായിരുന്നു. അതിരാവിലെ ഹൗസ്‌ ഓണര്‍ ലേബര്‍ ക്യാംപിലെത്തി.&lt;br /&gt;ഹൗസ്‌ ഓണര്‍ വരുന്നതു കണ്ടതേ അരുണിന്റെ ചങ്കിന്റെ കോണ്‍ക്രീറ്റ്‌ ഇളകി. പക്ഷേ നേരെ ക്യാംപിലെത്തിയ ഹൗസ്‌ ഓണര്‍, അരുണിനെ കെട്ടിപ്പിടിച്ചു. തലേന്നത്തെ കള്ളിന്റെ തികട്ടി വന്ന ഏമ്പക്കം പിടിച്ചുകെട്ടി അരുണ്‍ ആ പിടിയില്‍ അലിഞ്ഞുനിന്നു.&lt;br /&gt;നാട്ടുകാരില്‍ ഭൂരിഭാഗവും ആശുപത്രിയിലായിരുന്നു. അതില്‍ മഹാഭൂരിപക്ഷവും എണ്ണത്തോണിയില്‍. മുഴക്കോലിനുള്ള അടികൊണ്ട ഭാഗം മുഴ്ച്ചുവന്നു. മുഴയന്മാരുടെ എണ്ണം നാട്ടില്‍കൂടി. അതോടെ, ഹൗസ്‌ ഓണറെ നേരില്‍ കാണാന്‍ എല്ലാവരും ചേര്‍ന്നു തീരുമാനിച്ചു.അരുണിനെയും ബെഞ്ചമിനെയും നാട്ടില്‍നിന്നു കെട്ടുകെട്ടിക്കണമെന്ന നാട്ടുക്കൂട്ടത്തിന്റെ ആവശ്യത്തിനു നേര്‍ക്ക്‌ ഹൗസ്‌ ഓണര്‍ കാര്‍ക്കിച്ചു തുപ്പിയതോടെ അന്ത വഴിയുമടഞ്ഞു!!!&lt;br /&gt;&lt;br /&gt;ഇനി എന്തു ചെയ്യും?&lt;br /&gt;&lt;br /&gt;പാണ്ടിയുടെ ഇരുമ്പു മസിലിനു നേര്‍ക്ക്‌ നാട്ടുകാര്‍ ബ്രോയിലര്‍ മസിലു മുഴപ്പിച്ചിട്ടു കാര്യമില്ല എന്നു ബുദ്ധിയുള്ളവര്‍ പറഞ്ഞു. എങ്ങനെയും പാണ്ടികളെ നാട്ടില്‍നിന്നു പായിക്കണം. അതുമാത്രമായി നാട്ടുകാരുടെ ചിന്ത.ഇതേസമയം, പ്രേയസിയുമായി നാടുവിടുന്നതിനെക്കുറിച്ചുള്ള ആലോചനകളിലായിരുന്നു അരുണ്‍. പ്രേയസിക്കു തന്നോടുള്ള പ്രേമം ബിര്‍ല സിമന്റിനെക്കാള്‍ സ്ട്രോങ്ങ്‌ ആണെന്ന്‌ അരുണിനു നിശ്ചയമായിരുന്നു.തെല്ലും ചരലു ചേരാത്ത ഒന്നാന്തരം തേപ്പുചാന്തു പോലെയായിരുന്നു അത്‌.&lt;br /&gt;&lt;br /&gt;നാടുവിടുന്നതിനെക്കുറിച്ചുള്ള അരുണിന്റെയും പ്രേയസിയുടെയും ചിന്തകള്‍ക്കു മുകളിലൂടെ ഒരു ദിവസം അഭ്യാസി ആനന്ദന്‍െറ ഓട്ടോയില്‍ കെട്ടിയ കോളാമ്പി അനൗണ്‍സ്മെന്റ്‌ കടന്നുപോയി.&lt;br /&gt;&lt;br /&gt;ഭരണങ്ങാനത്ത്‌ ഒരു സിനിമാകൊട്ടക!! തമിഴ്‌ സിനിമയ്ക്കു മാത്രമായൊരു സിനിമാ കൊട്ടക.&lt;br /&gt;&lt;br /&gt;ഇന്തവാരം കളിക്കും തിരൈപടം - കുന്തം കുലുക്കി അണ്ണന്‍ കാതല്‍ (ഷേക്സ്പിയര്‍ ഇന്‍ ലൗ)..........!!!&lt;br /&gt;&lt;br /&gt;(ഇനീം തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-4939020821868447958?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/4939020821868447958/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=4939020821868447958' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/4939020821868447958'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/4939020821868447958'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/10/2.html' title='ബെഞ്ചമിന്‍റെ പണിക്കാര്‍ - 2'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-2507301476404280762</id><published>2008-10-17T01:47:00.000+05:30</published><updated>2008-10-17T01:50:23.032+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നര്‍മം'/><title type='text'>ബെഞ്ചമിന്‍റെ പണിക്കാര്‍ -1</title><content type='html'>പട്ടിക്ക് ഏറ് ഒരു വിഷയമല്ലാത്തതുപോലെയായിരുന്നു ബെഞ്ചമിന് തല്ലും. എത്രയെണ്ണം കിട്ടിയാലും ഒരു കുഴപ്പവുമില്ല, പിറ്റേന്നു രാവിലെ അതിന്റെ ഹാങ് ഒാവറുമില്ല. കൃത്യമായി എത്രയെണ്ണം കിട്ടിയെന്നോ എത്രയെണ്ണം തിരിച്ചുകൊടുത്തെന്നോ മധുരക്കാരനായ ചെന്തമിഴ് അണ്ണാച്ചി ബെഞ്ചമിന്‍ കണക്കു സൂക്ഷിച്ചിരുന്നില്ല. &lt;br /&gt;&lt;br /&gt; കൃത്യം പന്ത്രണ്ടുവര്‍ഷം മുന്‍പാണ് ആദ്യമായി ബെഞ്ചമിന്‍ ഭരണങ്ങാനത്തിറങ്ങുന്നത്. കേരളത്തില്‍ ചാരായം നിര്‍ത്തുന്നതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലൊന്നില്‍ പാലായില്‍നിന്നു മൂക്കുമുട്ടെ സേവിച്ചായിരുന്നു ആ വരവ്. റോബിന്‍ ബസില്‍ ഭരണങ്ങാനം വരെ സീറ്റുകിട്ടാതെ നിന്നതിന്റെ കലിപ്പുതീര്‍ത്തായിരുന്നു തുടക്കം. ഉള്ളില്‍ തിളച്ച കൊട്ടുവടിയുടെ കുന്തളിപ്പില്‍ ഭരണങ്ങാനത്തേക്കു കാലുകുത്തിയ അടുത്ത നിമിഷം ബെഞ്ചമിന്‍ ബസിന്റെ കിളിയെ നോക്കി നല്ല സംഘകാല തമിഴില്‍ നാലു തെറി വിളിച്ചു.&lt;br /&gt;&lt;br /&gt;സി.വി. രാമന്‍പിളളയ്ക്കു ശേഷം ഇന്തമാതിരി ചെന്തമിഴില്‍ മലയാളത്തെ മാമകമാക്കുന്നതാരെടേയ് എന്ന സംശയദൃഷ്ടിയോടെ ഭരണങ്ങാനം ആ സാഹിത്യാര്‍ച്ചന കേട്ടുനിന്നു. തിരുക്കുറളും തിരുവള്ളുവറും തോറ്റു പോകുന്ന ആ ചമല്‍ക്കാര ഭാഷ കേട്ട് തമിഴ്മാമണി സാഹിത്യ കുലപതികള്‍ ആകാശസീമയില്‍ വന്ന് അദ്ഭുതം പൂണ്ടുനിന്നുപോയിട്ടുണ്ടാവും!&lt;br /&gt;&lt;br /&gt;അവിടെയായിരുന്നു തുടക്കം. രണ്ടെണ്ണം ഉള്ളില്‍ച്ചെന്നാല്‍ നാലെണ്ണം ബെഞ്ചമിനില്‍നിന്നു പുറത്തുചാടും. സോഡയില്ലാതെ അടിച്ചാല്‍ കരളുകത്തിപ്പോകുന്ന നാടന്‍ വാറ്റിന്റെ തിളപ്പുണ്ടായിരുന്നു ബെഞ്ചമിന്റെ തെറികള്‍ക്ക്. ഉഗ്രനൊരു നരവംശ ശാസ്ത്രജ്ഞനെപ്പോലെ എതിരുനില്‍ക്കുന്നവന്റെ ആദിമകുലം തേടിപ്പോകുന്ന വാചകമേളയില്‍, ഏതൊരാളുടെയും അപ്പനപ്പൂപ്പന്മാര്‍ മുതല്‍ അവരുടെ മുതുമുത്തഛന്മാര്‍ വരെ അന്ത്യനിദ്രയില്‍നിന്നെഴുന്നേറ്റ് 'എന്തോ' എന്നു വിളികേട്ടുപോകും. അതായിരുന്നു ബെഞ്ചമിന്‍. തനിനാട്ടുകാര്‍ തൂക്കുകട്ടയും മുഴക്കോലും പിടിക്കുന്നതു നിര്‍ത്തിത്തുടങ്ങിയതോടെ, നാട്ടിലാവശ്യമായ കണ്‍സ്ട്രക്ഷന്‍സിനായി തമിഴ്നാട്ടില്‍നിന്നു മൈഗ്രേറ്റ് ചെയ്തുവന്ന മേസ്തിരി പ്രഭൃതികളില്‍ മ്യുസ്ഥാനീയനായിരുന്നു അയാള്‍. ബെഞ്ചമിന്റെ നാക്കില്‍ കുടിയിരുന്ന കക്കൂസ് പ്രയോഗങ്ങളായിരുന്നു ഇക്കാലമത്രയും അയാളെ തല്ലുകൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കഥമാറി.&lt;br /&gt;&lt;br /&gt;ദേശീയപ്രസ്ഥാനത്തിനെക്കാള്‍ വലിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സമരചരിത്രമുറങ്ങുന്ന നാട്ടില്‍നിന്നുവന്ന കുറേ ശിങ്കിടികളാണിപ്പോള്‍, തല നരച്ച പ്രായത്തിലും ബെഞ്ചമിനു തല്ലുവാങ്ങിക്കൊടുക്കുന്നത്. ഒറ്റയ്ക്കു പത്തു ഷോപ്പിങ് കോംപ്ലക്സ് പണിതു തീര്‍ക്കാന്‍ പറ്റാത്തതിനാല്‍ ഒരു സുപ്രഭാതത്തില്‍ 1210 എസ്ഇ ലോറിയില്‍ നാട്ടിലെത്തിച്ചതായിരുന്നു അവരെ. അന്തിമയങ്ങിയാല്‍ തനിനാട്ടുകാരന്‍ രാരിച്ചന്‍ സ്വഭവനത്തിലും പഞ്ചായത്ത് ഒാഫിസിന്റെ തിണ്ണയിലും വച്ചു ഡൈല്യൂട്ട് ചെയ്തു വില്‍ക്കുന്ന രാരിത്തൈലം സേവിച്ചു നാട്ടുകാരെ മുഴുവന്‍ തെറിവിളിക്കുന്നതിലായിരുന്നു ബെഞ്ചമിന്റെ പണിക്കാര്‍ക്കു കമ്പം. &lt;br /&gt;&lt;br /&gt;അതോടെ, നാടുമുഴുവന്‍ ബെഞ്ചമിന് എതിരായി. തമിഴ്നാട്ടില്‍ ഹിന്ദി നിരോധിക്കണമെന്നാവശ്യപ്പെട്ട പോലെ ഭരണങ്ങാനത്തു തമിഴ് നിരോധിക്കണമെന്നു പ്രമേയം പാസാക്കപ്പെട്ടു. തമിഴ് പറയുന്നവനാരായാലും നാട്ടുകാര്‍ തല്ലുകൊടുക്കുമെന്നതായി സ്ഥിതി. ആമയെ  വില്‍ക്കാന്‍ നാട്ടിലെത്തിയ തനിനാട്ടുകാരന്‍ കൊട്ടാരക്കര സ്വദേശി കോവാലനു പോലും തട്ടുകിട്ടി- ആമാ ആമാ എന്നുറക്കെ വിളിച്ചുകൊണ്ടു റോഡിലൂടെ പോയതിനായിരുന്നു തട്ടും തലോടലും പിന്നെ നീട്ടിയൊരാട്ടും!&lt;br /&gt;&lt;br /&gt;വൈഗ നദിയില്‍ എട്ടുവട്ടം മുങ്ങിപ്പൊങ്ങിയാലും കറ പോകാത്തവയായിരുന്നു ബെഞ്ചമിന്റെ പണിക്കാരുടെ പച്ചത്തെറികള്‍. ഉണക്കമീനിനെക്കാള്‍ നാറ്റവും പത്തുദിവസം പഴയകിയ പച്ചമീനിനെക്കാള്‍ കടുപ്പവും അവയ്ക്കുണ്ടായിരുന്നു. ബെഞ്ചമിന്റെ അനുജന്‍ ആറോണ്‍ എലിയാസ് അരുണ്‍ കേരളത്തിലേക്കു റീലോഡഡ് ചെയ്യപ്പെട്ടതോടെ സ്ക്രിപ്റ്റ് പിന്നെയും മാറി. കോണ്‍ക്രീറ്റില്‍ ഡിസൈന്‍ സ്പെഷലിസ്റ്റായിരുന്നു ആറോണ്‍. അമ്പതുകാരനായ ബെഞ്ചമിന്റെ സഹോദരശായിലെ ഏറ്റവും ഇളയത്- ഇരുപത്തിയേഴുകാരന്‍ ആറോണ്‍. ആറോണ്‍ എന്ന പേര് തെങ്കാശിയില്‍നിന്നു വണ്ടികയറി കൊട്ടാരക്കരയെത്തുമ്പോള്‍ തനിയെ അരുണ്‍ എന്നായി മാറുകയായിരുന്നു. പഴയ നിയമ ബൈബിളിലെ അഹറോന്‍ എന്ന പേരിന്റെ തമിഴ്തദ്സമമോ മറ്റോ ആയിരുന്നു ആറോണ്‍. ആറോണ്‍ എലിയാസ് അരുണാകട്ടെ അഹറോന്റെ അപ്പന്റെ പേരായിരുന്നു കൂടുതല്‍ ചേരുക.&lt;br /&gt;&lt;br /&gt;മറ്റു തനിപ്പാണ്ടികളെപ്പോലെ പട്ടച്ചാരായം തട്ടി റോഡില്‍ വീണു മുട്ടുപൊട്ടി ലീവെടുത്തു വീട്ടിലിരിക്കുന്നത് അരുണിന് ഇഷ്ടമല്ലായിരുന്നു. നാലുദിവസം പണിതാല്‍ അഞ്ച്, ആറ്, എഴ് ദിവസങ്ങില്‍ ലീവെടുത്ത് പാലായിലെ ഏതെങ്കിലും ബാറിലിരുന്നു മൂക്കുമുട്ടെ സേവിക്കുന്നതായിരുന്നു അരുണിന്റെ മോഡസ് ഒാപ്പറാണ്ടി! ഇക്കാര്യത്തില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച സാക്ഷല്‍ ദൈവം തമ്പുരാനായിരുന്നു അരുണിന്റെ റോള്‍മോഡല്‍. ആശാന്‍ ഒന്നിലെങ്കില്‍ ശിഷ്യന്‍ അമ്പത്തൊന്നില്‍ എന്നതായിരുന്നു തനിയവസ്ഥ എന്നുമാത്രം. (കര്‍ത്താവ് കള്‍സടിച്ചു എന്നു കഥാകൃത്ത് നിരീച്ചിട്ടില്ല, മാപ്പ് ഇന്‍ അഡ്വാന്‍സ്!)&lt;br /&gt;&lt;br /&gt;ഏതു ദുഷ്യന്തനെയും ഇളക്കാന്‍ ഒരു മഗ്ദലന മറിയം വരും എന്ന സെക്യുലര്‍ കഥ പോലെ, അരുണിന്റെ മനസ്സില്‍ ആര്‍ട്ട് വര്‍ക്കു നടത്താന്‍ ഒരു കഥാപാത്രം അരങ്ങേറിയത് ആയിടയ്ക്കാണ്. ലൈലാ മജ്നുമാരെപ്പോലെ, ഷാജഹാനെയും മുംതാസിനെയും പോലെ അരുണും പ്രേയസിയും പെട്ടെന്നടുത്തു. അരുണും ബെഞ്ചമിനും ഉള്‍പ്പെടെയുള്ളവര്‍ അന്തിയുറങ്ങുന്ന വാടകക്വാര്‍ട്ടേഴ്സിന്റെ ഉടമസ്ഥന്റെ ഏകമകളായിരുന്നു പ്രേയസി!!&lt;br /&gt;&lt;br /&gt;തൂമ്പ പോലെത്തെ കൈകളും പിടി പോയെ കൈക്കോട്ടു പോലത്തെ താടിയും ഇന്റര്‍ലോക്ക് ഇഷ്ടിക പിടിപ്പിച്ച പോലത്തെ സിക്സ് പായ്ക്ക് ബോഡിയും കണ്ടായിരുന്നു പഞ്ചാരപോലിരുന്ന പ്രേയസി കരിപ്പട്ടി പോലിരിക്കുന്ന അരുണുമായി അടുത്തത്. വൃത്തിയുള്ളതെന്നു പറയാന്‍ അവനു സ്വന്തമായി അവന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നിട്ടും പ്രേയസി പ്രണയത്തിന്റെ തീക്കടല്‍ കടഞ്ഞു തിരുമധുരം കുടിച്ചിട്ടേയുള്ളൂവെന്ന പിടിവാശിയിലായിരുന്നു.&lt;br /&gt;&lt;br /&gt;പ്രണയം ചങ്കില്‍ ചാന്തുകൂട്ടിത്തുടങ്ങിയതോടെ അരുണിന്റെ മനസ്സില്‍ മൃദുലവികാരങ്ങള്‍ കമ്പികെട്ടി. കര്‍ത്താവിന്റെ പീഡാസഹനം ചിത്രീകരിക്കാനായി ഫൊറോനാ പള്ളിയുടെ മുറ്റത്തു ഡിസൈന്‍ ചെയ്ത കോണ്‍ക്രീറ്റ് സ്തൂപത്തില്‍, കുരിശേല്‍ കിടക്കുന്ന കര്‍ത്താവിനെ നോക്കി നില്‍ക്കുന്ന മഗ്ദലനമറിയത്തിന്റെ കാലില്‍ ദര്‍ഭമുന കൊണ്ടു. പത്രോസ് ശ്ലീഹായുട തലയില്‍ എവിടെനിന്ന് എന്നറിയില്ല, ഒരു മയില്‍പ്പീലി...!! വികാരിയച്ചന്റെ കയ്യില്‍ ആദ്യം കിട്ടിയത് ഒരു പൊട്ടിയ ഇഷ്ടികയായിരുന്നതിനാല്‍ അരുണിന്റെ ആയുസ് പൊട്ടാതെ ബാക്കിയായി.&lt;br /&gt;&lt;br /&gt;എന്നും രാവിലെ എഴുന്നേറ്റ് തൊട്ടടുത്ത കാപ്പിത്തോട്ടത്തിലേക്കു പായുന്നതിനിടെയായിരുന്നു അരുണ്‍ ആദ്യമൊക്കെ പ്രേയസിയെ കണ്ടുമുട്ടിയിരുന്നത്. രാവിലെ ഏഴരയ്ക്കു കന്യാസ്ത്രീമാര്‍ പാട്ടു പരിശീലിക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരിക്കും അരുണും ശിങ്കിടികളും കാപ്പിത്തോട്ടത്തിലേക്കു മാര്‍ച്ച് ചെയ്യുക. ബൈബിളില്‍ കര്‍ത്താവിന്റെ കാര്യം പറയും പോലെ 'അവന്‍ അതിരാവിലെ എഴുന്നേറ്റു വിജനസ്ഥലത്തേക്കു പോയി' എന്ന തിരുവെഴുത്തു പൂര്‍ത്തിയാകും വിധമായിരുന്നു ആ പാച്ചില്‍. &lt;br /&gt;പട്ടാളക്കാരുടെ പിടി പരേഡ് പോലെ, തമിഴന്മാരുടെ വ്യായാമപ്പരേഡോ മറ്റോ ആയിരിക്കുമെന്നേ പ്രേയസി വിചാരിച്ചുളളൂ. തലേവര്‍ഷത്തേതിന്റെ ഇരട്ടി കാപ്പിക്കുരു വിളവു കിട്ടും വരെ പ്രേയസിയുടെ അപ്പന്‍ ഹൌസ് ഒാണറും കഥയറിഞ്ഞിരുന്നില്ല. എന്തിനേറെ, ഭരണങ്ങാനത്തെ ഒരു പട്ടിക്കുഞ്ഞുപോലും ഒന്നുമറിഞ്ഞില്ല.&lt;br /&gt;&lt;br /&gt;ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെയായിരുന്നു ബെഞ്ചമിനും അരുണും. ഒരിക്കലും മുാമും വരാത്തവിധം അവര്‍ അടുപ്പത്തിലായിരുന്നതിനാല്‍ ബെഞ്ചമിനും ഒന്നുമറിഞ്ഞില്ല. &lt;br /&gt;&lt;br /&gt;തുടരും&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-2507301476404280762?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/2507301476404280762/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=2507301476404280762' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/2507301476404280762'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/2507301476404280762'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/10/1.html' title='ബെഞ്ചമിന്‍റെ പണിക്കാര്‍ -1'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-3779754677625339880</id><published>2008-08-01T01:44:00.000+05:30</published><updated>2008-08-01T01:45:15.079+05:30</updated><title type='text'>എഴുത്താള്‍ മടുത്താള്‍</title><content type='html'>അടുത്തെങ്ങും ബ്ലോഗില്‍ ഒരു പോസ്റ്റ് പോലും എഴുതാതിരുന്നത് എന്തുകൊണ്ടാണ് എന്നു ഞാന്‍ എന്നോടു തന്നെ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്രയും കാലം. എഴുതാന്‍ ഒന്നും ഇല്ലാത്ത അവസ്ഥയാണ് ആദ്യത്തെ പ്രശ്നം. എഴുതണം എന്ന ആഗ്രഹമില്ലാതാവുന്നതു രണ്ടാമത്തെ പ്രശ്നം. മൂന്നാമത്തേതും അവസാനത്തേതുമായ പ്രശ്നം എന്റെ മടി തന്നെ. &lt;br /&gt;ഒരുപക്ഷേ, ആദ്യം പറഞ്ഞ രണ്ടു പ്രശ്നങ്ങളുമുണ്ടാക്കുന്നത് അവസാനം പറഞ്ഞ  മടി എന്ന സംഗതി തന്നെയായിരിക്കും.   എഴുത്തും എഴുത്തുകാരനും (രണ്ടും എത്ര തറയാണെങ്കിലും മഹത്തരമാണെങ്കിലും) മരിച്ചു തുടങ്ങിക്കഴിഞ്ഞ ആസുരകാലത്ത് അവസാനത്തെ ആളിക്കത്തലാണു ബ്ളോഗുകള്‍ എന്നതില്‍ സംശയമില്ല. ഭാഷയും ലിപിയും മരിച്ചു പോയിക്കഴിയുമ്പോള്‍ എക്കാലവും ശേഷിക്കുന്ന തെളിവുകളായി ഈ ബ്ലോഗുകള്‍ ഓണ്‍ലൈനില്‍ തുടരും. &lt;br /&gt;മലയാളം മൃതഭാഷയായി മാറാതിരിക്കണമെങ്കില്‍ കുട്ടികളെ ഇംഗീഷ് മീഡിയത്തില്‍ വിടാതിരിക്കണം എന്നാരൊക്കെയോ പറയുന്നതു കേട്ടു. അതു ശരിയാണോ? കുട്ടികള്‍ (വലിയവരും) ഏതു ഭാഷയും പഠിക്കട്ടെ, സംസാരിക്കട്ടെ, ഒപ്പം മലയാളം മരിക്കാതിരിക്കണമെങ്കില്‍ നമ്മുടെ ഭാഷയുടെ ലിപി ഇവിടെ ജീവിച്ചിരിക്കണം. &lt;br /&gt;ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞ് ക്ഷ എന്ന അക്ഷരം കണ്ടിട്ട് ഏതെങ്കിലുമൊരു പത്താം ക്ളാസുകാരന്‍ ‘’അമ്മേ ദേണ്ടെ ജീപ്പിന്റെ പടം” എന്നു പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി? &lt;br /&gt;ഭാഷയും ലിപിയും മരിക്കാതിരിക്കണമെങ്കില്‍ ഞാന്‍ എഴുത്തു തുടരേണ്ടതുണ്ടോ എന്നതിലേക്ക് ചിന്ത വഴിമാറുകയാണ്.  ആധാരമെഴുത്ത് വരെ നിലച്ചുപോയ കാലമാണിത്. മലയാളമെഴുത്തിന്റെ ഏറ്റവും മികച്ച സാഹിത്യരൂപങ്ങളിലൊന്നായിരുന്ന ആധാരമെഴുത്ത് കംപ്യൂട്ടറിലേക്കു മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഡിടിപിക്കാരുടെ കൈകളിലാണ് ആധാരങ്ങളുടെ ഭാവി. ആധാരങ്ങള്‍ക്കു മാത്രം സ്വന്തമായിരുന്ന പഴകിയ മണമുള്ള മലയാളവും വൈകാതെ കീബോര്‍ഡുകളില്‍ കൊട്ടിപ്പാടുന്ന ഡിടിപിക്കാരുടെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകും.  &lt;br /&gt; ആരൊക്കെ എഴുതിയാലും എഴുതാതിരുന്നാലും ഭാഷയ്ക്ക് ഒരു ചുക്കും സംഭവിക്കുകയില്ല എന്നത് ഇതിന്റെ മറുപുറമാണ്. എന്നാല്‍, വായന നിലച്ചാല്‍ പിന്നെയെന്തു ഭാഷ? പിന്നെയെന്തു ലിപി? സംസാരഭാഷയില്‍നിന്നു വ്യാകരണ ഭാഷയിലേക്കുള്ള മാറ്റം തന്നെ വായനയെ ഉദ്ദേശിച്ചുള്ളതായിരുന്നു. എഴുത്ത് രണ്ടാം സ്ഥാനത്തു മാത്രമേ വരൂ. വായിക്കാനായി എഴുതിയവയാണ് എല്ലാ എഴുത്തുകളും. &lt;br /&gt;ഭാഷയും ലിപിയും എഴുത്തും വായനയും വായനക്കാരനുമെല്ലാമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഈ സമ്പ്രദായത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്ന ഒരാളാണ് എഴുത്താള്‍. കര്‍ത്താവ്, കര്‍മം, ക്രിയ എന്ന് ഒരു വാക്യത്തെ പിരിച്ചെഴുതുന്ന പോലെ ഇതിനെ കാണാം. എഴുതുന്നവന്‍ കര്‍ത്താവ്, എഴുത്ത് കര്‍മം, വായന ക്രിയ. ക്രിയയില്ലെങ്കില്‍ പിന്നെയെന്തു കര്‍ത്താവ്, കര്‍മം എന്നു നിസ്സാരമായി ആര്‍ക്കും ചോദിക്കാം. &lt;br /&gt;വായന കുറയുമ്പോള്‍ ഭാഷയും ലിപിയും ഊര്‍ധ്വന്‍ വലിക്കുന്നതു നമുക്ക് അനുഭവിച്ചറിയാം. അത്തരമൊരു ദുരന്തത്തിന്റെ സെക്കന്‍ഡറി സ്റ്റേജിനോട് നമ്മള്‍ അടുത്തുകൊണ്ടിരിക്കുന്നു. &lt;br /&gt;ടെലിവിഷനിലെ റിയാലിറ്റി ഷോകളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഇംഗീഷ് കലര്‍ന്ന മലയാളമല്ല ഈ പരാജയത്തിനു കാരണം. ഒരു കാലത്തും ഭാഷയ്ക്കു സ്വന്തമായി നിലനില്‍പ്പില്ല. മലയാളത്തില്‍ അടുത്തകാലം വരെ സംസ്കൃതത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോള്‍ ആ റോള്‍ ഇംഗീഷിനാണെന്നു മാത്രം. പല മലയാളം വാക്കുകളും ഇംഗീഷില്‍നിന്നുള്ള തത്സമ രൂപങ്ങളാണ് എന്നതാണ് അതിനുള്ള തെളിവ്. &lt;br /&gt;ഇംഗീഷിന്റെ ആഗോള അധിനിവേശത്തിന്റെ ഏറ്റവും വലിയ തെളിവ് ഇപ്പോള്‍ ബെയ്ജിങ്ങില്‍ കാണാം. ഒളിംപിക്സ് ഒരുക്കങ്ങളുടെ ഭാഗമായി ബെയ്ജിങ് നഗരത്തെ തൂത്തുതുടച്ചു വൃത്തിയാക്കിയ ചൈനക്കാര്‍ അവിടുത്തെ ടാക്സി ഡ്രൈവര്‍മാരെ അടക്കം ഇംഗീഷ് പഠിപ്പിച്ചു കഴിഞ്ഞു. ഇംഗീഷിന്റെ ആധിപത്യം ഒരിക്കലും അവിടെ ചൈനീസ് ഭാഷയുടെ മരണത്തിനു കാരണമാവുമെന്ന് ഇപ്പോള്‍ കരുതാനേ വയ്യ. അതുപോലെ ഇവിടെയും ഈ മലയാളത്തിനും അതിജീവനം നേടാന്‍ കഴിയണം. &lt;br /&gt;മലയാളത്തോടു സ്നേഹമുണ്ടെങ്കില്‍ എഴുതുകയല്ല, വായിക്കുകയാണു വേണ്ടതെന്നു ഞാന്‍ വിചാരിക്കുന്നു. എഴുതിയില്ലെങ്കിലും നിര്‍ബന്ധമായും വായിക്കണം എന്നു മനസ്സിലാക്കുന്നു. എഴുത്ത് ഒരു നിര്‍ബന്ധമേയല്ലാത്ത സാഹചര്യത്തില്‍ അതിനായി ഏറെ സമയം കളയുന്നതില്‍ അര്‍ഥമില്ലെന്നും മനസ്സിലാക്കുന്നു. &lt;br /&gt;അതിനാല്‍, ഒന്നരവര്‍ഷത്തോളം ഓണ്‍ലൈനിലും ഓഫ്ലൈനിലും എന്റെ സമയത്തിന്റെ നല്ലൊരു പങ്ക് കളഞ്ഞ ബ്ലോഗെഴുത്ത് അവസാനിപ്പിക്കാമെന്നു ഞാന്‍ വിചാരിക്കുന്നു. എഴുത്ത് അവസാനിപ്പിക്കുന്നു എന്നതു ബ്ലോഗില്‍നിന്നുള്ള കുടിയിറക്കമല്ല. ബ്ലോഗില്‍ത്തന്നെ ഞാനുണ്ടാവും, പക്ഷേ, എഴുത്ത് ഇനി വേണ്ട എന്നു തല്‍ക്കാലം തീരുമാനിക്കുന്നു, അഥവാ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. &lt;br /&gt;ഭരണങ്ങാനവും ഞാനും എന്ന പേരില്‍ ബ്ലോഗില്‍ എഴുതിക്കൂട്ടിയവയൊക്കെ കുറച്ചുകാലംകൂടി ഇവിടെയുണ്ടാവും. അതുകഴിഞ്ഞ് അവ അപ്രത്യക്ഷമാവും. പിന്നീടെപ്പോഴെങ്കിലും എഴുതണമെന്നു തോന്നിയാല്‍ അപ്പോള്‍   തിരിച്ചുവരാന്‍ പാകത്തിനു ബ്ലോഗ് അവിടെ ബാക്കിയുണ്ടാവും.ലിപി അപ്പോഴും മരിച്ചിട്ടില്ലെങ്കില്‍ ഈ എഴുത്താള്‍ മടങ്ങിവരും. ഇപ്പോള്‍ മടുത്താള്‍ മടങ്ങട്ടെ. &lt;br /&gt;&lt;br /&gt;നന്ദി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-3779754677625339880?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/3779754677625339880'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/3779754677625339880'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/08/blog-post.html' title='എഴുത്താള്‍ മടുത്താള്‍'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-6905176398761155017</id><published>2008-05-13T23:20:00.004+05:30</published><updated>2008-05-13T23:29:01.377+05:30</updated><title type='text'>സ്നാപകയോഹന്നാന്റെ തല</title><content type='html'>&lt;span style="font-size:130%;"&gt;ഹേറോദേസ് രാജാവിന്റെ കൊട്ടാരം. സലോമിയുടെ നൃത്തം. കൊട്ടാരക്കെട്ടുകളെ പിടിച്ചുലയ്ക്കുന്ന നൃത്തം.&lt;br /&gt;&lt;br /&gt;നൃത്തത്തിനൊടുവില്‍ സംപ്രീതനായ ഹേറോദേസ് സലോമിയുടെ വലതുകൈ കരതലത്തിലെടുത്ത് അവളോടു ചോദിച്ചു.&lt;br /&gt;&lt;br /&gt;പറയൂ, നടനരത്നമേ, സലോമി... നിനക്കായി ഞാനെന്താണു ചെയ്യേണ്ടത്???&lt;br /&gt;&lt;br /&gt;ആ ചോദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും അവള്‍ കൃത്യമായി ഒരു മറുപടി പറയാതെ വിക്കിവിക്കി നില്‍പു തുടര്‍ന്നു.&lt;br /&gt;പറയൂ... നിനക്കെന്താണു സമ്മാനമായി വേണ്ടത്? നീയെന്തു പറഞ്ഞാലും ഇൌ ഹേറോദേസ് നല്‍കിയിരിക്കും. ഇൌ രാജ്യം പോലും....&lt;br /&gt;&lt;br /&gt;ഇതാണു പറ്റിയ സമയം. കണ്ണുകള്‍ പഴയനായിക ശാരദയെപ്പോലെ പടപടാന്നു തുറന്നടച്ചുകൊണ്ട് അവള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;എനിക്ക് സമ്മാനമായി.........&lt;br /&gt;&lt;br /&gt;സമ്മാനമായി എന്തു വേണം, പറയൂ...- ഹേറോദേസിന് ആകാംക്ഷ&lt;br /&gt;&lt;br /&gt;എനിക്കു സമ്മാനമായി......&lt;br /&gt;&lt;br /&gt;ഉം മടിക്കാതെ പറയൂ...&lt;br /&gt;&lt;br /&gt;ഒരു വെള്ളിത്താലത്തില്‍ സ്നാപക യോഹന്നാന്റെ തല!!!!&lt;br /&gt;&lt;br /&gt;ടംഡഡോ.... അതിഭയങ്കര മ്യൂസിക്. ലൈറ്റ് ഡിമ്മര്‍ വക മാസ്മരിക പ്രകടനം. മ്യൂസിക് തീരും വരെ, വേദിയിലെ ശബ്ദ വെളിച്ച വിന്യാസങ്ങള്‍ പൂര്‍വരൂപത്തിലാകും വരെ ഹേറോദേസും സലോമിയും പരിവാരങ്ങളും സ്റ്റില്‍. അനങ്ങാന്‍ പാടില്ല.&lt;br /&gt;&lt;br /&gt;സലോമിയുടെ മൂക്കിന്‍തുമ്പത്ത് ഉരുണ്ടുകൂടിയ വിയര്‍പ്പുതുള്ളി താഴേയ്ക്കു ചാടന്‍ അനുവാദം കാത്തു നിന്നു. പഴയ ബാലെക്കാരന്‍ ഗോപാലന്‍ ആശാന്റെ നിലവറയില്‍നിന്നു തപ്പിയെടുത്ത വിഗിനുള്ളിലെ ചെള്ള് ഹേറോദേസിന്റെ തലയില്‍ ആഞ്ഞു കടിച്ചു&lt;br /&gt;കുടഞ്ഞുകൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;എന്തു ചെയ്യാം? സ്്റ്റില്‍ ആയല്ലേ പറ്റൂ. സീന്‍തീരും വരെ രാജാവിനു തലചൊറിയാന്‍ നിയമമില്ലല്ലോ. ഭടനാവുകയായിരുന്നു നല്ലതെന്നോര്‍ത്തുകൊണ്ട്, ചൊറിയാന്‍ പറ്റാത്തതിന്റെ ചൊറിച്ചിലോടെ ഹേറോദേസും നില്‍പു തുടര്‍ന്നു. മ്യൂസിക് തീരുന്നില്ല, ലൈറ്റ് കെട്ടും ഒാഫായും ഇന്ദ്രജാലം തീര്‍ത്തുകൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഇൌ സമയത്ത് തന്റെ മുറിച്ചു മാറ്റപ്പെടാനൊരുങ്ങുന്ന തലയെക്കുറിച്ചോര്‍ത്തു വിഷാദമേതുമില്ലാതെ മേക്കപ്പിന്റെ മിനുക്കുപണികളിലായിരുന്നു ശ്രീ സ്നാപകയോഹന്നാന്‍. സലോമിയ്ക്കു മുന്‍പില്‍ ഹേറോദേസ് കാഴ്ച വയ്ക്കുന്ന തന്റെ തല. സ്നാപകന്‍ ഉള്ളാലെ പൊട്ടിച്ചിരിച്ചു.&lt;br /&gt;&lt;br /&gt;പാവം ഹേറോദേസ്. സുന്ദരിയായ സലോമി അവന്റേതുമാത്രമാണെന്നാണ് ആ മണ്ടന്റെ വിചാരം. സലോമിക്കിഷ്ടം തന്നോടാണെന്നു സ്നാപകനു നന്നായറിയാം. കാരണം, നാടക റിഹേഴ്സലിന്റെ സമയത്തും ഇടവേളയില്‍ ചായയും ഏത്തയ്ക്കാ ബോളിയും കഴിക്കുന്ന നേരത്തും സലോമി തന്റെയടുത്തു മാത്രമേ നില്‍ക്കാറുള്ളൂ.&lt;br /&gt;&lt;br /&gt;ഹേറോദേസ് എന്ന വിവരദോഷിക്ക് നാടകം പഠിപ്പിക്കുന്ന ബേബിയാശാന്റെ കയ്യില്‍നിന്നു കിഴുക്കും നല്ല തെറിയും കിട്ടുമ്പോള്‍ അവള്‍ ചിരിക്കുന്നതും താന്‍ കണ്ടിട്ടുണ്ട്. പോരാത്തതിന്, തടികൂടുമെന്നു പറഞ്ഞ് എന്നും അവളുടെ ഏത്തക്കാ ബോളി കൂടി തനിക്കു തരാറുണ്ടവള്‍. ഒരു കുഞ്ഞുപോലുമറിയാതെ ഇടയ്ക്കിടെ തന്നെ കാണുമ്പോള്‍ ചിരിക്കാറുമുണ്ട്.&lt;br /&gt;&lt;br /&gt;ഒരു ദിവസം, പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു പോകുമ്പോള്‍ എതിരെ അവളുടെ അമ്മയും അനിയത്തിമാരും നടന്നു വരികയാണ്. അവളുമുണ്ടു കൂടെ. എന്നാ ഭാവമായിരന്നു പെണ്ണിനപ്പോള്‍. നാടകത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതാണെന്ന ഭാവം പോലുമില്ല. അവളുടെ അമ്മയെ നോക്കിയൊന്നു ചിരിച്ചു. ഒരു പരിചയം കിടക്കട്ടെ. അഡ്വാന്‍സായെന്നു വിചാരിച്ചു.&lt;br /&gt;&lt;br /&gt;വൈകിട്ട് റിഹേഴ്സലിനു വന്നപ്പോള്‍ അവള്‍ പറഞ്ഞു- സ്നാപകനെ അമ്മയ്ക്കു മനസ്സിലായില്ല കേട്ടോ. എന്നോടു ചോദിച്ചു, ഏതാണെന്ന്, ഞാന്‍ അറിയില്ല എന്നു പറഞ്ഞു.&lt;br /&gt;കള്ളി. പെണ്ണുങ്ങളെല്ലാം ഇങ്ങനെയായിരിക്കും. - അന്നേ തീരുമാനിച്ചതാണ്, സ്നാപകന്റെ തല ചോദിച്ചു വാങ്ങുന്ന സലോമിയെ അപ്പാടെ താന്‍ തട്ടിയെടുക്കുമെന്ന്. അതിനു ഹേറോദേസല്ല, അവന്റെ അപ്പന്റെ അപ്പന്റെ അപ്പന്‍ തടസ്സം നിന്നാലും നടക്കൂല്ല. അത്ര തന്നെ.&lt;br /&gt;&lt;br /&gt;ദീര്‍ഘ നിശ്വാസത്തോടെ സ്നാപകന്‍ ട്രോളിയുടെ അടിയിലേക്കു കയറി. അതിന്റെ പീഠത്തിലെ ദ്വാരത്തിലൂടെ തല മുകളിലേക്ക് ഉയര്‍ത്തി വച്ചു. ഇപ്പോള്‍ സംഗതി ഫിറ്റായി. അണിയറക്കാര്‍ ട്രോളിയുടെ നാലുഭാഗത്തും താഴോട്ടുള്ള ഭാഗം ചുവപ്പു പട്ടു തുണികൊണ്ട് അലങ്കരിച്ചു. ഇപ്പോള്‍ നോക്കിയാല്‍ തള്ളിക്കൊണ്ടു വരുന്ന ഒരു പീഠത്തില്‍ സ്നാപകയോഹന്നാന്റെ തലയിരിക്കുന്നു. തലയുടെ താഴോട്ടുള്ള ഭാഗം ആരും കാണുന്നില്ല.&lt;br /&gt;&lt;br /&gt;അടുത്ത സീനില്‍, സ്നാപകന്റെ തല വേദിയിലെത്തുന്നതോടെ നാടകത്തിനു ക്ളൈമാക്സ്. എങ്ങനെ സ്നാപന്റെ തല വേദിയിലെത്തിക്കുമെന്നോര്‍ത്തു തല പുണ്ണാക്കുന്ന കാണികളായ മണ്ടന്മാരെ ഞെട്ടിച്ചുകൊണ്ട് ഏതാനും മിനിറ്റുകള്‍ക്കകം സ്നാപകന്റെ തല മറയ്ക്കപ്പെട്ട ഉടലോടെ വേദിയിലെത്തും.&lt;br /&gt;&lt;br /&gt;അതുകണ്ടു ഹേറോദേസ് നടുങ്ങണം. സലോമി ഉള്ളാലെ ചിരിക്കണം.&lt;br /&gt;&lt;br /&gt;ബേബിയാശാന്‍ ഇക്കാര്യം ആയിരംവട്ടം പറഞ്ഞിട്ടും ഹേറോദേസിനു നടുക്കം വരുന്നില്ല. ഇതുമൂലം അവന്റെ ചെവിയുടെ നിറം സ്ഥിരമായി ചുവന്നതായി.&lt;br /&gt;&lt;br /&gt;എന്നതാടാ നാറി, നിനക്കു നടുങ്ങാന്‍ അറിഞ്ഞുകൂടേ? - ബേബിയാശാന്‍ ചൂടായി.&lt;br /&gt;&lt;br /&gt;ഹേറോദേസ് പരുങ്ങി. അപ്പോള്‍ സലോമിയുടെ കണ്ണുകള്‍ തിളങ്ങുന്നത് സ്നാപകന്‍ കണ്ടു. ആ കാഴ്ചയുടെ ആത്മവിശ്വാസത്തോടെ സ്നാപകന്‍ ഉറക്കെ ചിരിച്ചു.&lt;br /&gt;സ്നാപകന്റെ ചിരി തീരും മുന്‍പു റിഹേഴ്സല്‍ക്യാംപ് ഒന്നടങ്കം ചിരിച്ചു.&lt;br /&gt;&lt;br /&gt;ഹേറോദേസിന്റെ തലയുരുണ്ടു. വൈകിട്ട് റിഹേഴ്സല്‍ കഴിഞ്ഞു വീട്ടിലേക്കു പോകും വഴി ഹേറോദേസ് ആദ്യമായി സ്നാപകന്റെ തലയില്‍ കൈവച്ചു.&lt;br /&gt;&lt;br /&gt;നാടകത്തിനു സ്റ്റേജേല്‍ കയറുമ്പോള്‍ കഴുത്തിനു മുകളില്‍ തല വേണേല്‍ നീയവളെ മറക്കണം. - ഹേറോദേസ് കട്ടായം പറഞ്ഞു.&lt;br /&gt;&lt;br /&gt;മറക്കാന്‍ എനിക്കു മനസ്സില്ല. ഞങ്ങളു തമ്മില്‍ പ്രേമത്തിലാണ്. -സ്നാപകന്‍ തിരിച്ചടിച്ചു.&lt;br /&gt;&lt;br /&gt;പ്രേമമാണെന്നു നീ മാത്രം തീരുമാനിച്ചാല്‍ മതിയോ? - ഹേറോദേസിന്റെ കണ്ണുകൂടി ചുവന്നു.&lt;br /&gt;&lt;br /&gt;തല്‍ക്കാലം അതു മതി. സമയമാകുമ്പോള്‍ അവളെക്കൊണ്ട് പറയിപ്പിക്കാം- സ്നാപകന്‍ വീണ്ടും ആഞ്ഞടിച്ചു.&lt;br /&gt;&lt;br /&gt;ഹേറോദേസിന്റെ കണ്ണില്‍, ചുവന്ന തീക്കട്ട ഉറുമ്പരിക്കുന്നതു സ്നാപകന്‍ കണ്ടു. രണ്ടുദിവസം അവര്‍ തമ്മില്‍ മിണ്ടിയില്ല. ആകെ സംസാരം നാടകത്തിലെ ഡയലോഗുകള്‍ മാത്രം. അതിനുശേഷം റിഹേഴ്സലിനിടെ അവന്റെ കണ്ണുകള്‍ സ്നാപകന്റെ ഉറക്കം കെടുത്തി.&lt;br /&gt;&lt;br /&gt;അവസാന സീനില്‍, ട്രോളിയില്‍ ഉരുട്ടിക്കൊണ്ടു വരുന്ന തന്റെ തല കണ്ടപ്പോള്‍ അവന്റെ കണ്ണില്‍ കത്തിയതു തീയായിരുന്നു. ബേബിയാശാന്‍ അതിനെ നടുക്കം എന്നു തിരിച്ചു വായിച്ചു.&lt;br /&gt;ഒടുവില്‍ ഹേറോദേസ് നടുങ്ങാന്‍ പഠിച്ചു. - ബേബിയാശാന്‍ അതുറക്കെ പറഞ്ഞപ്പോള്‍ ക്യാംപ് ഒന്നടങ്കം കയ്യടിച്ചു. സലോമിയും..&lt;br /&gt;&lt;br /&gt;അതു സ്നാപകന്‍ പ്രതീക്ഷിച്ചിരുന്നില്ല.&lt;br /&gt;&lt;br /&gt;ട്രോളിക്കിടയില്‍ അനങ്ങാനാവാത്ത അവസ്ഥയില്‍ താനെന്തു ചെയ്യാന്‍..??&lt;br /&gt;&lt;br /&gt;അവസാന സീന്‍. രണ്ടു പടയാളികള്‍ വന്നു, സ്നാപകന്റെ തല തള്ളിക്കൊണ്ടുപോകാന്‍.&lt;br /&gt;&lt;br /&gt;സദസിന്റെ മുന്‍പില്‍ത്തന്നെ അമ്മച്ചിയിരിപ്പുണ്ട്. തല മാത്രമായ അവസ്ഥയില്‍ തന്നെ കണ്ട് അമ്മച്ചി അലറി വിളിക്കുമോ ആവോ? സസ്പെന്‍സ് പൊട്ടേണ്ട എന്നു കരുതിയതു പാരയാവുമോ?&lt;br /&gt;&lt;br /&gt;റോസ് പൌഡറിന്റെയും വിയര്‍പ്പിന്റെയും സമ്മിശ്രഗന്ധം പരക്കുന്ന വേദിയിലേക്ക്, ഹൈമാസ്റ്റ് വെളിച്ചത്തിന്റെ കടുത്ത ചൂടിലേക്ക് സ്നാപകന്റെ തല ഉയിരോടെ കയറിച്ചെന്നു.&lt;br /&gt;&lt;br /&gt;നടന രത്നമേ, സലോമി, ഇതാ ഇങ്ങോട്ടു നോക്കൂ... -&lt;br /&gt;നീയാവശ്യപ്പെട്ട സ്നാപക യോഹന്നാന്റെ തല ഇതാ. ഇവിടെ, ഇൌ രാജസന്നിധിയില്‍. നിന്റെ ആവശ്യം ഞാന്‍ സാധിച്ചു തന്നിരിക്കുന്നു- ഹേറോദേസ് വേദിയില്‍ സര്‍വം മറന്ന് അട്ടഹസിച്ചു.&lt;br /&gt;&lt;br /&gt;പോയി പണി നോക്കെടാ കോപ്പേ എന്ന് ഉറക്കെ അലറണമെന്നുണ്ടായിരുന്നെങ്കിലും തന്റെ റോളിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചോര്‍ത്ത് സ്നാപകന്‍ നിശബ്ദത പാലിച്ചു.&lt;br /&gt;&lt;br /&gt;വേദിക്കു താഴെ പള്ളിപ്പെരുനാളിനെത്തിയ പുരുഷാരം സ്നാപകന്റെ തലയിലേക്കു നോക്കി അന്തം വിട്ടു നില്‍ക്കുന്നതിനിടെയാണ് അതുസംഭവിച്ചത്.&lt;br /&gt;അട്ടഹാസത്തിന്റെ തുടര്‍ച്ചയായി ഒരു അലര്‍ച്ചയോടെ ട്രോളിക്കു നേരെ പാഞ്ഞുചെന്ന ഹേറോദേസ് അടുത്ത സെക്കന്‍ഡില്‍ സ്നാപകന്റെ തല നോക്കി കൈവീശിയടിച്ചു.&lt;br /&gt;സ്ക്രിപ്റ്റിലില്ലാത്ത സീന്‍ കണ്ട്, ചെണ്ടക്കാരന്‍ അറിയാതെ രണ്ടടിച്ചു.&lt;br /&gt;&lt;br /&gt;പടയാളികള്‍ ഞെട്ടി. ബേബിയാശാന്‍ ഞെട്ടി. സ്നാപകനും അടിയുടെ ഏക്കത്തില്‍ നല്ല ഒന്നാന്തരമായി ഞെട്ടി. സ്ക്രിപ്റ്റ് അറിഞ്ഞുകൂടാത്ത പൊതുജനം അതും നാടകത്തിലുള്ളതാണെന്നു കരുതി കയ്യടിച്ചു.&lt;br /&gt;&lt;br /&gt;ഭൂമി കറങ്ങുന്നതു പോലെ തോന്നി. അല്ല, ശരിക്കും കറങ്ങുകയാണ്. അടുത്ത സീനില്‍ ഹേറോദേസ് സ്നാപകന്റെ മൂക്കില്‍ പിടിച്ചു കുടഞ്ഞു. വീണ്ടും ജനം കയ്യടിച്ചു.&lt;br /&gt;&lt;br /&gt;സ്നാപകന്റെ മൂക്കില്‍നിന്നു ചെവിയിലേക്കു പിടിത്തം മാറ്റിയ ഹേറോദേസ് നല്ല ഒന്നാന്തരമായി കിഴുക്കി. അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയില്‍, ഭാവവ്യതിയാനം പോലും വരുത്താന്‍ പറ്റാത്ത തലയുമായി തന്റെ പ്രണയത്തെയോര്‍ത്ത് എല്ലാം സഹിച്ചു.&lt;br /&gt;&lt;br /&gt;സ്ക്രിപ്റ്റിലില്ലാത്ത സീനാണേലും അതു കണ്ടു സലോമി പൊട്ടിച്ചിരിച്ചു. നാടകത്തിലെ സലോമി ചിരിച്ചേ മതിയാവൂ. കാരണം അവളുടെ റോള്‍ അതാണല്ലോ. തന്റെയത്രയും സ്റ്റേജ് എക്സിപീരയന്‍സ് ഇല്ലേലും സലോമി മിടുക്കിയാണെന്നോര്‍ത്ത് വേദനയ്ക്കിടെയും സ്നാപകന്‍ അഭിമാനിച്ചു.&lt;br /&gt;&lt;br /&gt;ഹേറോദേസിന്റെ പ്രയോഗങ്ങള്‍ നീണ്ടുപോകവേ കര്‍ട്ടന്‍ വീണു.&lt;br /&gt;&lt;br /&gt;ജനം കയ്യടി തുടര്‍ന്നുകൊണ്ടിരിക്കെ, ഹേറോദേസ് സലോമിയുടെ കയ്യില്‍ പിടിച്ച് അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലിരിക്കുന്ന സ്നാപകനോടായി ഇപ്രകാരം പറഞ്ഞു&lt;br /&gt;&lt;br /&gt;ഇവള്‍ക്കു നിന്നോടൊരു പ്രേമവുമില്ല കോപ്പുമില്ല. ഇക്കാര്യം ഇന്നു രാവിലെ ഇവളു തന്നെ എന്നോടു പറഞ്ഞു.-&lt;br /&gt;&lt;br /&gt;സ്ക്രിപ്റ്റിലില്ലാത്ത ഡയലോഗിന്റെ തീവ്രത കേട്ട് അണിയറക്കാര്‍ വീണ്ടും ഞെട്ടി.&lt;br /&gt;&lt;br /&gt;വെറും തലയായ അവസ്ഥയില്‍ സ്നാപകന്‍ സലോമിയുടെ നേര്‍ക്കു നോക്കി.&lt;br /&gt;&lt;br /&gt;സലോമിയെ കാണാനില്ല.&lt;br /&gt;&lt;br /&gt;സ്റ്റേജില്‍ സലോമിയില്ല. ഹേറോദേസും ചുറ്റും നോക്കി. തൊട്ടുമുന്‍പു താന്‍ കയ്യില്‍ പിടിച്ച് ഇവിടെ നിര്‍ത്തിയ സലോമിയെവിടെ?&lt;br /&gt;&lt;br /&gt;അണിയറയിലും സലോമിയില്ല. സദസ്സിലും സലോമിയില്ല. സലോമിയെവിടെ?&lt;br /&gt;&lt;br /&gt;സലോമീ.....&lt;br /&gt;&lt;br /&gt;ഒറ്റയ്ക്കും തെറ്റയ്ക്കും ആ വിളി മുഴങ്ങിക്കൊണ്ടിരിക്കെ, സ്റ്റേജിനു താഴെയുള്ള മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ സലോമി, അടുത്ത നാടകത്തിലെ യേശുക്രിസ്തുവിനെയും കാത്തുനില്‍ക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;അവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും യോഗ്യതയില്ലാത്തവരുടെ വിളി അവളുടെ കാതുകളില്‍ വീണ്ടും മുഴങ്ങി.&lt;br /&gt;&lt;br /&gt;സലോമീീീീീീീ&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-6905176398761155017?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/6905176398761155017/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=6905176398761155017' title='43 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/6905176398761155017'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/6905176398761155017'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/05/blog-post.html' title='സ്നാപകയോഹന്നാന്റെ തല'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>43</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-7117988210552474443</id><published>2008-04-29T12:34:00.009+05:30</published><updated>2008-04-29T12:56:32.343+05:30</updated><title type='text'>കേശവന്‍ ചേട്ടനും മക്കളും</title><content type='html'>&lt;span style="font-size:130%;"&gt;ഭരണങ്ങാനത്തിന്റെ കണ്ണിലുണ്ണിയായിരുന്നുകേശവന്‍ ചേട്ടന്‍. കാരണം, പ്രദേശത്തെ ഒരേയൊരു ചെത്തുകാരനായിരുന്നു അദ്ദേഹം. ഭരണങ്ങാനത്തിന്റെ പേടിസ്വപ്നവും കേശവന്‍ ചേട്ടനായിരുന്നു. കാരണം, അദ്ദേഹത്തിന്റെ കയ്യിലെ ചെത്തുകത്തിക്കു നല്ല മൂര്‍ച്ചയായിരുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേശവന്‍ ചേട്ടന്റെ മൂന്നുണ്ണികള്‍ ഭരണങ്ങാനത്തിന്റേതെന്നല്ല സമീപനാടുകളുടെ മുഴുവന്‍ നോട്ടപ്പുള്ളികളായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;അവര്‍: പി.കെ. ഒന്നാമന്‍, കെ.കെ. രണ്ടാമന്‍, ജെ.ജെ. മൂന്നാമന്‍. മൂന്നുപേരും കേശവന്‍ ചേട്ടന്റെയും ഭാര്‍ഗവിച്ചേട്ടത്തിയുടെയും മക്കളു തന്നെ.&lt;br /&gt;&lt;br /&gt;കേശവന്‍ ചേട്ടന്‍ സ്കൂളില്‍ പോയിട്ടില്ല.&lt;br /&gt;&lt;br /&gt;അപ്പന്‍ പോവാത്തിടത്തോട്ടു ഞങ്ങളുമില്ലെന്നു മക്കളു കരഞ്ഞു കാലേല്‍പിടിച്ചു പറഞ്ഞതാണേലും കേശവന്‍ ചേട്ടന്‍ കേട്ടില്ല. അങ്ങനെ നിങ്ങളും സുഖിക്കേണ്ട എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് യഥാകാലം അദ്ദേഹം ത്രിവിക്രമന്‍മാരെയും സ്കൂളില്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു.&lt;br /&gt;&lt;br /&gt;മൂത്തവന്‍ പി.കെ. ഒന്നാമന്‍. ഒന്നാമന്‍ എന്നപേര് റജിസ്റ്ററില്‍ എഴുതുന്നതിനു മുന്‍പ് എല്‍പി സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ചോദിച്ചതുകൊണ്ടാണ് പി.കെ. എന്നൊരു ഇനിഷ്യല്‍ ആ പേരിനു മുന്‍പില്‍ വീണത്. അതിനു മുന്‍പ് ഇനിഷ്യല്‍ എന്നുവച്ചാല്‍ എന്താണെന്നു കേശവന്‍ ചേട്ടനു നല്ല തിട്ടമില്ലായിരുന്നു. പാറപ്പുറത്ത് കേശവന്‍ എന്നതിന്റെ ചുരുക്കപ്പേരായ പി.കെ. ഒന്നാമന്‍ അങ്ങനെ ഒന്നാം ക്ളാസില്‍ ചേര്‍ന്നു.&lt;br /&gt;&lt;br /&gt;അതുകഴിഞ്ഞ് കൃത്യം രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടാമനെയും അതേ സ്കൂളില്‍ ചേര്‍ക്കാന്‍ കേശവന്‍ ചേട്ടനെത്തി. എന്താണു കൊച്ചിന്റെ ഇനിഷ്യല്‍ എന്നു ചോദിച്ചപ്പോഴേ കേശവന്‍ ചേട്ടന്‍ ഒന്നാലോചിച്ചു. മൂത്തവന്‍ പി.കെ. ഒന്നാമന്‍. രണ്ടാമത്തവന് എന്ത് ഇനിഷ്യലിടും?&lt;br /&gt;&lt;br /&gt;പി.കെ. എന്നു തന്നെയിട്ടാല്‍ എന്താണൊരു ചേഞ്ച്. അതുകൊണ്ട് അദ്ദേഹം ഒരു ചെയ്ഞ്ചിനു വേണ്ടി ഇങ്ങനെ അരുളിച്ചെയ്തു- കെ.കെ. രണ്ടാമന്‍!!!&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കെ.കെ. എന്നു വച്ചാല്‍...??&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഒാ.. അങ്ങനെയൊന്നുമില്ല...&lt;br /&gt;&lt;br /&gt;സാറു പിന്നെയൊന്നും ചോദിച്ചില്ല. അങ്ങനെ കെ.കെ. രണ്ടാമനും സ്കൂളിലടയ്ക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞപ്പോളാണു മൂന്നാമനെ സ്കൂളില്‍ ചേര്‍ത്തത്. അവന്റെ പേരിലും ഒരു ചേഞ്ചു വേണമെന്നു കേശവന്‍ ചേട്ടനു നിര്‍ബന്ധമായിരുന്നു. അങ്ങനെ അവന്‍ ജെ.ജെ. മൂന്നാമന്‍ എന്നപേരു സ്വീകരിച്ചു.&lt;br /&gt;&lt;br /&gt;എന്താണ് ഇനിഷ്യലിന്റെ അര്‍ഥമെന്നു രണ്ടാമനോ മൂന്നാമനോ കേശവന്‍ ചേട്ടനു തന്നെയോ തിട്ടമുണ്ടായിരുന്നില്ല. ജസ്റ്റ് ഫോര്‍ എ ചേഞ്ച്. അത്രതന്നെ!&lt;br /&gt;&lt;br /&gt;കേശവന്‍ചേട്ടന്‍ പനങ്കുലകള്‍ ചെത്തിതീര്‍ക്കുന്നതനുസരിച്ചു കാലവും കടന്നുപൊയ്ക്കൊണ്ടിരുന്നു. ഒന്നാമനും രണ്ടാമനും മൂന്നാമനും പത്താം ക്ളാസില്‍ പഠിപ്പു നിര്‍ത്തി.&lt;br /&gt;&lt;br /&gt;ഇനിയെന്തു മക്കളേ എന്നാലോചിച്ചു കേശവന്‍ ചേട്ടന്‍ നാട്ടിലുള്ള ചെത്താറായ തെങ്ങുകളുടെയും പനകളുടെയും എണ്ണം മനക്കണ്ണാല്‍ കൂട്ടിയെടുത്തു നോക്കി.&lt;br /&gt;&lt;br /&gt;മൂന്നുപേര്‍ക്കുമായി ചെത്ത് വീതം വച്ചാല്‍ ഒരുവിധമൊപ്പിക്കാം. മക്കളെ ചെത്തുകാരാക്കാം എന്ന തീരുമാനത്തോടെ ചിന്തയില്‍നിന്നുണര്‍ന്ന അദ്ദേഹത്തെ അവര്‍ പക്ഷേ തോല്‍പിച്ചു കളഞ്ഞു.&lt;br /&gt;ഞങ്ങള്‍ക്കു ചെത്തുകാരാവാന്‍ അശേഷം താല്‍പര്യമില്ല. വേറെയെന്തെല്ലാം പണി ഇൌ ലോകത്തുണ്ട്. ...!!&lt;br /&gt;&lt;br /&gt;മക്കളുടെ തീരുമാനത്തിനു മുന്നില്‍ കേശവന്‍ ചേട്ടന്‍ കത്തിമടക്കി.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ചെത്തുകാരാവുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തു പണിക്കാണു പോവുകയെന്നു കേശവന്‍ ചേട്ടന്‍ മൂന്നുപേരോടും പലവട്ടം ചോദിച്ചു. അപ്പോഴൊക്കെയും മൂന്നുപേരുടെയും ഉത്തരം ഒന്നായിരുന്നു&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;- തല്‍ക്കാലം ഒരു പണിക്കും പോവാന്‍ ഉദ്ദേശിക്കുന്നില്ല!!&lt;br /&gt;&lt;br /&gt;ഒരു പണിയുമില്ലെങ്കിലും മൂന്നുപേരും തിരക്കിലായിരുന്നു. നാട്ടിലെ സകല ഇടകഴിയിലും മാറിമാറി നടക്കുന്ന പന്നിമലര്‍ത്തു ടൂര്‍ണമെന്റിലെ ഐക്കണ്‍ പ്ലെയേഴ്സായിരുന്നു മൂവരും.&lt;br /&gt;&lt;br /&gt;നല്ല കൈക്കൊണമുള്ളവരായതുകൊണ്ട് നാലുനേരം പുട്ടടിക്കാനുള്ള കാശു പന്നിമലര്‍ത്ത് വഴി അവര്‍ക്ക് ലഭിച്ചുപോന്നു. ഒന്നാമനും രണ്ടാമനും അത്യാവശ്യം വീശുന്ന പ്രകൃതംകൂടിയായിരുന്നു.&lt;br /&gt;&lt;br /&gt;പക്ഷേ, മൂന്നാമന്‍ അങ്ങനെയായിരുന്നില്ല. മദ്യവിരുദ്ധന്‍. വീട്ടിലോ വഴിയിലോ കള്ളിന്റെ മണമടിച്ചാല്‍പ്പോലും വാളുവയ്ക്കുന്ന പ്രകൃതം.&lt;br /&gt;&lt;br /&gt;ലെവന്‍ തന്റെ മകന്‍ തന്നെയോ എന്നു കേശവന്‍ ചേട്ടന്‍ പോലും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;കാര്യങ്ങള്‍ അങ്ങനെ മുന്നോട്ടു പോകവേ, ഒരു ദിവസം സ്വന്തം വീട്ടുമുറ്റത്തെ പനയില്‍ ചെത്താന്‍ കയറിയ കേശവന്‍ ചേട്ടന്റെ അലര്‍ച്ചയാണു നാട്ടുകാരു കേട്ടത്.&lt;br /&gt;&lt;br /&gt;എന്താണു സംഭവമെന്നറിയാന്‍ ഒാടിക്കൂടിയ നാട്ടുകാരെ നോക്കി പനയുടെ മുകളിലിരുന്നു തന്നെ കേശവന്‍ ചേട്ടന്‍ നെഞ്ചത്തടിച്ചലറി...&lt;br /&gt;&lt;br /&gt;എന്റെ പനേലെ കള്ളുംകുടം കാണാനില്ല. ഇന്നലെ വൈകിട്ട് അന്തിചെത്താന്‍ കേറിയപ്പോഴും ഇവിടെയുണ്ടായിരുന്നു. രാത്രി ഏതോ കഴുവേറീടെ മക്കള് മാട്ടം മോട്ടിച്ചു....!!&lt;br /&gt;&lt;br /&gt;വാര്‍ത്ത നാട്ടില്‍ കാട്ടുതീയായി. തീക്കട്ട ഉറുമ്പരിച്ചു. കേശവന്‍ ചേട്ടന്റെ സ്വന്തം പനയിലെ കള്ളുംകുടം ആരോ മോഷ്ടിച്ചു. ആരായിരിക്കും മോഷ്ടാക്കള്‍??&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;നാട്ടുകാരു പലവിധത്തില്‍ കാല്‍ക്കുലേറ്റു ചെയ്തുനോക്കിയെങ്കിലും എത്തും പിടിയും എങ്ങും കിട്ടിയില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;കള്ളുമോഷണം പതിയെ നാട്ടുകാരു മറന്ന ഒരു ദിവസം പുറത്തെമുതുകാട്ടില്‍ ചാക്കോച്ചേട്ടന്റെ പനയുടെ മണ്ടയ്ക്കുനിന്നും കേശവന്‍ ചേട്ടന്റെ അലര്‍ച്ച വീണ്ടും കേട്ടു.&lt;br /&gt;&lt;br /&gt;പിറ്റേന്ന്, തലപ്പുലത്ത് നാരായണന്‍ ചേട്ടന്റെയും അതിനു പിറ്റേന്ന് ഇടകഴിയില്‍ പാപ്പൂഞ്ഞിന്റെയും പനകളുടെ മുകളില്‍നിന്ന് അലര്‍ച്ചയുണ്ടായി.&lt;br /&gt;&lt;br /&gt;ദിവസവും നൂറു ലിറ്റര്‍ കള്ള് ഷാപ്പില്‍ അളന്നുകൊണ്ടിരുന്ന കേശവന്‍ ചേട്ടന്‍ ഒറ്റയാഴ്ച കൊണ്ട് റാങ്കിങ്ങില്‍ രണ്ടു സ്റ്റെപ്പ് താഴെയിറങ്ങി.&lt;br /&gt;&lt;br /&gt;മാട്ടം മോഷണവും കേശവന്‍ ചേട്ടന്റെ അലര്‍ച്ചയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. കേശവന്‍ ചേട്ടന് ഉറക്കം നഷ്ടപ്പെട്ടു. ഇങ്ങനെ പോയാല്‍ കുടുംബം പട്ടിണിയാവും.&lt;br /&gt;&lt;br /&gt;ആരോ മനപ്പൂര്‍വം ചെയ്യുന്നതാണ്. ആരായിരിക്കുമത്?&lt;br /&gt;&lt;br /&gt;കേശവന്‍ ചേട്ടന്‍ മക്കളെ അടുത്തുവിളിച്ചു കാര്യം പറഞ്ഞു. ഷാപ്പിലോ പനയിലോ കേറില്ലെന്നു പിടിവാശിയുള്ള മൂന്നാമന്‍ ഒഴികെ മറ്റു രണ്ടും ഹാജരായി.&lt;br /&gt;&lt;br /&gt;കേശവന്‍ ചേട്ടന്‍ കാര്യമുണര്‍ത്തിച്ചു-&lt;br /&gt;&lt;br /&gt;എങ്ങനെയും കള്ളുകള്ളനെ പിടിക്കണം!&lt;br /&gt;&lt;br /&gt;മക്കളു പരസ്പരം നോക്കി. എങ്ങനെ പിടിക്കും?&lt;br /&gt;&lt;br /&gt;ഉത്തരവും കേശവന്‍ ചേട്ടന്‍ തന്നെ പറഞ്ഞു. മക്കളു രണ്ടുപേരും രണ്ടായി തിരിഞ്ഞ് ഒാരോ പനയുടെ വീതം ചോട്ടില്‍ കാവലിരിക്കണം. ഒാരോ ദിവസവും കാവലിരിക്കുന്ന പന മാറിക്കൊണ്ടിരിക്കുക. അതീവ രഹസ്യമായിരിക്കണം പദ്ധതികള്‍. ഒരു ദിവസം കള്ളന്‍ വലയിലാവും.&lt;br /&gt;&lt;br /&gt;കേശവന്‍ ചേട്ടന് ആത്മവിശ്വാസമുണ്ടായിരുന്നു. മക്കള്‍ക്കും..!!&lt;br /&gt;&lt;br /&gt;അന്നു രാത്രി തന്നെ കാവലിരിപ്പ് തുടങ്ങി.&lt;br /&gt;&lt;br /&gt;ഒന്നാമനും രണ്ടാമനും പരസ്പരം വിളിച്ചാല്‍ കേള്‍ക്കാവുന്ന അകലത്തില്‍ രണ്ടു പനകളുടെ ചുവട്ടില്‍. കേശവന്‍ ചേട്ടന്‍ കണ്ണില്‍ എണ്ണയും വയറ്റില്‍ അന്തിയുമൊഴിച്ചു സ്വന്തം വീട്ടുമുറ്റത്തെ പനയുടെ ചുവട്ടിലും കാവിലിരിപ്പില്‍.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അന്നുരാത്രി മോഷണമുണ്ടായില്ല. കേശവന്‍ ചേട്ടന്റെ ശ്വാസം പകുതി നേരെ വീണു. രണ്ടാം ദിവസവും കാവല്‍ തുടര്‍ന്നു. അന്നും മോഷണമില്ല. മൂന്നാം ദിവസം മക്കളു രണ്ടും കാവലു പരിപാടിക്കു ലീവു പറഞ്ഞു സെക്കന്‍ഡ് ഷോ കാണാന്‍ പോയി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അന്നു രാത്രി മോഷണമുണ്ടായി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇത്തവണ രണ്ടു പനകളിലെ കള്ളുകലം മോട്ടിക്കപ്പെട്ടു.&lt;br /&gt;കേശവന്‍ ചേട്ടന്റെ ചങ്കുകലങ്ങി. സിനിമ കഴിഞ്ഞു തിരിച്ചുവന്ന ഒന്നാമനും രണ്ടാമനും നാലുകാലിലായിരുന്നുവെന്നതു നോട്ടു ചെയ്തിരുന്ന കേശവന്‍ ചേട്ടന്‍ രണ്ടുപേരെയും പതിയെ അരികില്‍ വിളിച്ചു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;മക്കളേ, സത്യം പറയണം. അപ്പനിട്ടു പാര പണിയുന്നതും മാട്ടം മോട്ടിക്കുന്നതും നിങ്ങളു തന്നെയല്ലേ?&lt;br /&gt;&lt;br /&gt;ഒന്നാമനും രണ്ടാമനും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അടുത്ത നിമിഷം കൊലയൊരുക്കി തഴമ്പുവീണ കേശവന്‍ ചേട്ടന്റെ കൈ രണ്ടുപേരുടെയും മോന്തയില്‍ പതിച്ചു.&lt;br /&gt;&lt;br /&gt;ആരുമൊന്നും മിണ്ടിയില്ല. എല്ലാം കണ്ട് നിശബ്ദനായി മൂന്നാമനും ഭാര്‍ഗവിച്ചേട്ടത്തിയും നിന്നു.&lt;br /&gt;&lt;br /&gt;ഒന്നാമനും രണ്ടാമനും അടിയുടെ ആഘാതത്തില്‍ തെറിച്ചു വീണതു മുറ്റത്ത്.&lt;br /&gt;&lt;br /&gt;എന്റെ അനുവാദമില്ലാതെ മേലാല്‍ വീട്ടില്‍ കേറിപ്പോവരുത്. എനിക്കിനി ഇങ്ങനെ രണ്ടുമക്കളില്ല. - കേശവന്‍ ചേട്ടന്‍ ചെത്തിയുപേക്ഷിച്ച പനങ്കുലയോടെന്ന പോലെ മക്കളോട് അറുത്തുമുറിച്ചു പറഞ്ഞു.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കുനിഞ്ഞ തലയുമായി ഒന്നാമനും രണ്ടാമനും പതിയെ വീട്ടില്‍നിന്നിറങ്ങി നടന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;കേശവന്‍ ചേട്ടന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു. എല്ലാം കണ്ട് സങ്കടത്തിന്റെ കടലായി ഭാര്‍ഗവിച്ചേട്ടത്തി, മൂന്നാമന്‍......&lt;br /&gt;&lt;br /&gt;അന്നു വൈകിട്ട് അല്‍പം വൈകിയാണു കേശവന്‍ ചേട്ടന്‍ അന്തിചെത്തിയിറങ്ങിയത്.&lt;br /&gt;പിറ്റേന്നു ഷാപ്പിലേക്കു കള്ളില്ലെന്നു കേശവന്‍ ചേട്ടന്‍ ഷാപ്പുമാനേജരെ നേരത്തെ അറിയിച്ചിരുന്നു. ഒാരോ പനയില്‍നിന്നും കള്ളെടുത്തിറങ്ങും മുന്‍പ് കേശവന്‍ ചേട്ടന്‍ കയ്യില്‍ കരുതിയ പൊടി കലത്തില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു. ചെത്തുന്ന പത്തുപനകളുടെയും മാട്ടത്തില്‍ കേശവന്‍ ചേട്ടന്‍ പൊടി കലക്കി.&lt;br /&gt;&lt;br /&gt;പൊടികലക്കല്‍ കഴിഞ്ഞു അന്തി മയങ്ങി കേശവന്‍ ചേട്ടന്‍ വീട്ടിലെത്തിയപ്പോഴും ഒന്നാമനും രണ്ടാമനും വീട്ടിലെത്തിയിരുന്നില്ല.&lt;br /&gt;&lt;br /&gt;ഇനിയവര്‍ വീട്ടിലേക്കു വരേണ്ടതില്ലെന്ന കേശവന്‍ ചേട്ടന്റെ തീരുമാനത്തിനും മാറ്റമുണ്ടായിരുന്നില്ല. പോരാത്തതിന് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിലും.&lt;br /&gt;അന്നുരാത്രി കേശവന്‍ ചേട്ടന് ഏറെക്കാലത്തിനു ശേഷം ഉറക്കം വന്നു. നല്ലയുറക്കത്തിനു ശേഷം രാവിലെ അല്‍പം വൈകിയാണു കേശവന്‍ ചേട്ടന്‍ കണ്ണുതുറന്നത്.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;പെട്ടെന്നെന്തോ ഒാര്‍ത്തിട്ടെന്ന പോലെ കട്ടിലില്‍നിന്നു ചാടിയിറങ്ങി വീടിന്റെ ഉമ്മറത്തേക്കു വന്ന കേശവന്‍ ചേട്ടന്‍ ഞെട്ടി- ഒന്നാമനും രണ്ടാമനും വീട്ടുമുറ്റത്തെ വിറകുപുരയ്ക്കു സമീപം വീണുകിടക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഒാടിയിറങ്ങിയ കേശവന്‍ ചേട്ടന്‍ ഒരു നിമിഷം ചങ്കില്‍ കൈവച്ചുപോയി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പതിയെ ശബ്ദമുണ്ടാക്കാതെ നടന്ന് അവരുടെ അടുത്തെത്തിയ കേശവന്‍ചേട്ടന്‍ ശ്രദ്ധിച്ചു- ഉണ്ട്, ഒന്നാമനും രണ്ടാമനും നന്നായി കൂര്‍ക്കം വലിക്കുന്നുണ്ട്. കാറ്റുപോയിട്ടില്ല. വീട്ടില്‍ കേറ്റാത്തതുകൊണ്ട് വിറകുപുരയില്‍ അഭയം പ്രാപിച്ചതാവാം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;പതിയെ വീട്ടിലേക്കു തിരികെ നടക്കുന്നതിനിടെയാണു വീടിന്റെ പിന്നില്‍ക്കൂടി ഒരാള്‍ പറമ്പിലേക്ക് ഇറങ്ങിയോടുന്നതു കേശവന്‍ ചേട്ടന്റെ ശ്രദ്ധയില്‍പ്പെട്ടത്....&lt;br /&gt;&lt;br /&gt;ആരെടാ അത്?? ആരാന്ന്???&lt;br /&gt;&lt;br /&gt;മറുപടി പറഞ്ഞത് ഭാര്‍ഗവിച്ചേട്ടത്തിയായിരുന്നു.&lt;br /&gt;&lt;br /&gt;അതവനാ...മൂന്നാമന്‍...&lt;br /&gt;&lt;br /&gt;പുലര്‍ച്ചെ മുതല്‍ എന്നതാന്ന് അറിയത്തില്ല, ചെറുക്കനു വല്ലാത്ത വയറിളക്കം. പറമ്പിലോട്ട് ഒാടുന്നതാ... പോയിട്ട് വന്നാല്‍ അഞ്ചുമിനറ്റു കഴിയും മുന്‍പ് വീണ്ടും പോണം. എന്താണു സംഭവിച്ചതെന്നറിയില്ല, എന്തോ വയറ്റില്‍ പിടിക്കാത്തതു കഴിച്ചതാ പ്രശ്നമെന്നു തോന്നുന്നു. പാവം എന്റെ കൊച്ചിന് ഒന്നും വരുത്തരുതേ ദൈവമേ....&lt;br /&gt;&lt;br /&gt;ഭാര്‍ഗവിച്ചേട്ടത്തിയുടെ പ്രാര്‍ഥന ദൈവം കേട്ടോ എന്നറിയില്ല. അതിനു മുന്‍പേ കേശവന്‍ ചേട്ടന്‍ മൂന്നാമന്‍ എന്ന പേര് റേഷന്‍ കാര്‍ഡില്‍നിന്നു വെട്ടിക്കഴിഞ്ഞിരുന്നു!!! &lt;/span&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-7117988210552474443?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/7117988210552474443/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=7117988210552474443' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/7117988210552474443'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/7117988210552474443'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/04/blog-post_29.html' title='കേശവന്‍ ചേട്ടനും മക്കളും'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-6863964047764050425</id><published>2008-04-22T02:45:00.004+05:30</published><updated>2008-04-22T03:00:30.628+05:30</updated><title type='text'>മണിരത്നവും ഞാനും മറീനാബീച്ചും</title><content type='html'>&lt;div align="left"&gt;&lt;span style="font-size:130%;"&gt;മറ്റാരെയുമെന്നതുപോലെ, സിനിമാസംവിധായകനാവുക എന്നത് എന്റെയും ലക്ഷ്യമായിരുന്നു. പക്ഷേ സാധാരണ ആഗ്രഹങ്ങളെക്കാള്‍ അല്‍പംകൂടി കടന്നതായിപ്പോയി എന്‍റെ അംബീഷന്‍. എനിക്കു മലയാളത്തിലും തമിഴിലും ഹിന്ദിയിലും സിനിമ ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് സംവിധായകനാവണം.&lt;br /&gt;&lt;br /&gt;മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴില്‍ രജനീകാന്ത്, ഹിന്ദിയില്‍ ബിഗ്ബി എന്നു തുടങ്ങി ആരോടു ചോദിച്ചാലും അപ്പം ഡേറ്റം കിട്ടുന്ന വിധം സൂപ്പര് ഹിറ്റുകള്‍ മാത്രമെടുക്കുന്ന സംവിധായകനാവണം.&lt;br /&gt;അതിെനന്താണു വഴിയെന്നും എനിക്കു നന്നായി അറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;മണിരത്നത്തിന്റെ അസിസ്റ്റന്റാവുക. മണിരത്നമാവുമ്പോള്‍ തമിഴിലും ഹിന്ദിയിലും ആഴത്തില്‍ േവരുള്ളയാണാണ്. മലയാളത്തില്‍ ഫാസില്‍ മുതലുള്ള സംവിധായകരും നടന്മാരുമായെല്ലാം നല്ലബന്ധമുള്ളയാള്‍. ഹിന്ദിയില്‍ അമിതാഭ് ബച്ചനെയും തമിഴില്‍ രജനിയെയും കമലാഹാസനെയും എന്നു വേണ്ട എ.ആര്‍. റഹ്മാനെ വരെ നയിക്കുന്നയാള്‍. മണിരത്നത്തിന്റെ അസിസ്റ്റന്റാവുന്ന കൂട്ടത്തില്‍ സിനിമാട്ടോഗ്രഫര്‍ രാജീവ് മേനോന്റെ അസിസ്റ്റന്റ് കൂടിയാവണം. അപ്പോള്‍ ക്യാമറ ടെക്നിക്കുകളും വശത്താവും. കൂട്ടത്തില്‍ പരസ്യചിത്രവും ചെയ്യാം.&lt;br /&gt;&lt;br /&gt;ഇതിനെല്ലാം ഒപ്പം മദ്രാസ് വാഴ്സിറ്റിയില്‍ പി.ജിക്കു പഠിക്കുകയും കൂടി വേണം. എന്തുകൊണ്ടും മദ്രാസില്‍ ചെന്നുപെട്ടാല്‍, മണിരത്നത്തിന്റെ അസിസ്റ്റന്റാവാന്‍ കഴിഞ്ഞാല്‍ എന്റെ കാര്യം രക്ഷപ്പെടും. - ഞാനുറപ്പിച്ചു.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;എങ്ങനെ മണിരത്നത്തിന്റെ അസിസ്റ്റന്റാവും???&lt;br /&gt;&lt;br /&gt;മണിരത്നത്തിന്റെ വീടു തപ്പിപ്പിടിക്കണം. ഇന്നാളുമൊരു ദിവസം നാനായില്‍ മണിരത്നത്തിന്റെ വിലാസം കൊടുത്തിട്ടുണ്ടായിരുന്നു. ആ പഴയ നാന വാരിക ലൈബ്രറിയില്‍ പോയി തപ്പിയെടുക്കാം. അപ്പോള്‍ വിലാസവുമായി. ഇനി, നേരെ മണിരത്നത്തിന്റെ വീട്ടിലേക്ക്.&lt;br /&gt;&lt;br /&gt;വീടിന്റെ ഗെയിറ്റില്‍ സെക്യൂരിറ്റി ഉണ്ടാവും. അയാളോട് അറിയാവുന്ന മുറി ഇംഗ്ളീഷ് പറയാം. അല്ലേല്‍ അതുവേണ്ട, അയാളോടു പറയാന്‍ മാത്രം കുറച്ച് ഇംഗ്ളീഷ് കാണാതെ പഠിക്കാം. അങ്ങനെ അയാള്‍ എന്നെ വീട്ടിലോട്ടു കയറ്റി വിടും. അവിടെ ചെന്നു നമ്മള്‍ ഡോര്‍ബെല്‍ അടിക്കും.&lt;br /&gt;ആകാംക്ഷയോടെ കാത്തുനില്‍ക്കുമ്പോള്‍ ജീവിതത്തിലേക്കുള്ള ആദ്യടേക്കുപോലെ നമ്മളുടെ മുമ്പില്‍ വാതില്‍ തുറക്കപ്പെടും.&lt;br /&gt;&lt;br /&gt;കൃത്യമായി പ്ളാന്‍ ചെയ്ത സ്വപ്നങ്ങളുടെ സ്യൂട്ട്കേസ് അടച്ച്, രണ്ടാഴ്ചത്തേക്കുള്ള തുണിയും ഉടുപ്പും കിടുപ്പുമായി ഞാന്‍ കോട്ടയം റയില്‍വേ സ്റ്റേഷനില്‍നിന്നു ചെന്നൈ എന്ന മദ്രാസിലേക്കു ട്രെയിന്‍ കയറി.&lt;br /&gt;ട്രെയിന്‍ ചെന്നൈ സെന്‍ട്രലിലെത്തിയതു ഞാനറിഞ്ഞില്ല.&lt;br /&gt;സാര്‍ റൂം വേണമാ.... വിളികളെ വകഞ്ഞുമാറ്റി ഞാന്‍ ചെന്നൈ നഗരത്തിന്റെ തിളയ്ക്കുന്ന തിരക്കുകളിലേക്കിറങ്ങി. യാത്രാക്ഷീണം മാറ്റാന്‍ ഒന്നുകുളിക്കണമെന്നുണ്ട്. അതിനു മുന്‍പു മണിരത്നത്തിന്റെ വീടു കണ്ടുപിടിക്കണം. അതിനു ശേഷം കുളിച്ച്, ഉള്ളതില്‍ പുതിയ ഉടുപ്പുമിട്ടു േനരെ കയറിച്ചെല്ലണം. മുന്‍പു സ്കൂളില്‍ പഠിക്കുമ്പോള് നാടകത്തിന് അഭിനയിച്ചതിനു കിട്ടിയ സര്‍ട്ടിഫിക്കറ്റുകളെല്ലാം കയ്യിലെടുത്തിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഓട്ടോ പിടിച്ചു പോകാമെന്നു വയ്ക്കുന്നതിലും ഭേദം ഒരു ഓട്ടോ മേടിച്ചു പോവുകയാണെന്നു റേറ്റ് കേട്ടപ്പോള്‍ത്തന്നെ മനസ്സിലായി. റേറ്റിന്റെ കാര്യത്തില്‍ കൊല ചെയ്യുമെങ്കിലും തമിഴണ്ണന്മാര്‍ കൊലയ്ക്കിടയിലും സാര്‍ വിളി അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കും. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;മണിരത്നം എആര് റഹ്മാനുവേണ്ടി ആല്‍ബം ചെയ്യുന്ന സമയം. മറീനാ ബീച്ചാണു ലൊക്കേഷന്‍. നേരെ മറീനാ ബീച്ച്. സൂനാമി തല്ലിത്തകര്‍ക്കുന്നതിനു മുമ്പത്തെ മറീനാ ബീച്ച്.&lt;br /&gt;&lt;br /&gt;മനസ്സില്‍ തിരക്കഥകള്‍ തിരയടിക്കുകയാണ്. മലയാളത്തില് മമ്മൂട്ടിയെയും ദിലീപിനെയും വച്ച് ഒരു സിനിമ ചെയ്യണം.&lt;br /&gt;&lt;br /&gt;കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍ അതിഥിയെപ്പോലെ ഒഴിവുകാലം ചെലവഴിക്കാനെത്തുന്ന മമ്മൂട്ടി. നാട്ടുകാരു ചേര്‍ന്നു മോഷണക്കേസില്‍ പിടിക്കുന്ന ദിലീപ്. സസ്പെന്‍സ്, ട്വിസ്റ്റ്, പിന്നെ ക്ളൈമാക്സ്. തമാശയ്ക്കു ധാരാളം സ്ലോട്ടുണ്ട്. ദിലീപിനു മോഷണം ജന്മസിദ്ധ സ്വഭാവമാണ്. അതിെന പൊലിപ്പിക്കാം. മമ്മൂട്ടിക്കു സ്ത്രീകളോടു സംസാരിക്കാന് പേടിയാണ്, വിറ വരും. അതിനെയും പൊലിപ്പിക്കാം. മാനറിസങ്ങളുമായി.&lt;br /&gt;&lt;br /&gt;തമിഴില്‍ രജനീകാന്തിെനയും വിജയിനെയും നായകരാക്കി സിനിമ ചെയ്യണം. പടത്തിനു പേരുപോലും ഞാനിട്ടു കഴിഞ്ഞിരുന്നു- തമിഴന്‍.&lt;br /&gt;&lt;br /&gt;ദ്രാവിഡ പ്രസ്ഥാന ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തും സ്വദേശത്തുമായി നടക്കുന്ന കഥ. തമിഴ്നാട്ടിലെ ചരിത്രപ്രസിദ്ധമായ എല്ലാ സ്ഥലങ്ങളും ഉള്‍പ്പെടുത്തി വേണം ലൊക്കേഷന്‍ എന്നു പോലും മനസ്സിലുണ്ട്. സുജാതയെക്കൊണ്ടു ഡയലോഗ് എഴുതിക്കണം. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഹിന്ദിയില്‍, മുംബൈ മാരത്തണിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ. അമിതാഭ്ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ വേണം.&lt;br /&gt;&lt;br /&gt;മറീനാ ബീച്ചിലെത്തി. വലിയ തിരക്കൊന്നുമില്ല. ഇവിടെ എവിടെയായിരിക്കും ആല്‍ബം ഷൂട്ടിങ്. എ.ആര്‍. റഹ്മാന്‍, മണിരത്നം.... ഹൊ....&lt;br /&gt;&lt;br /&gt;പൊലീസിനെ കണ്ടു, ആള്‍ക്കൂട്ടം കണ്ടു.&lt;br /&gt;&lt;br /&gt;േനരെ ചെന്നു.&lt;br /&gt;&lt;br /&gt;പൊലീസിനോട് ഇംഗ്ളീഷ് പറഞ്ഞു.&lt;br /&gt;&lt;br /&gt;പുള്ളിക്കാരന്‍ സല്യൂട്ടടിച്ചില്ലെന്നേയുള്ളൂ.&lt;br /&gt;&lt;br /&gt;മണിരത്നത്തെ കണ്ടു. കാര്യം പറഞ്ഞു. മണിരത്നം എന്തോ ആലോചിക്കുന്നതു പോലെ തോന്നി. ഈ സമയം ഞാന്‍ ദൈവത്തെ വിളിച്ചു.&lt;br /&gt;&lt;br /&gt;തൊട്ടടുത്ത നിമിഷം മണിരത്നം എന്നെ വിളിപ്പിച്ചു.&lt;br /&gt;&lt;br /&gt;തമിഴ് ?&lt;br /&gt;&lt;br /&gt;കൊഞ്ചം കൊഞ്ചം.&lt;br /&gt;&lt;br /&gt;എഴുത്തു തെരിയുമാ...&lt;br /&gt;&lt;br /&gt;ഇല്ല.&lt;br /&gt;&lt;br /&gt;കണ്‍ടിന്യൂവിറ്റി എഴുതണം.&lt;br /&gt;&lt;br /&gt;ഇംഗ്ലീഷിലെഴുതാം സാര്‍.&lt;br /&gt;&lt;br /&gt;ഓകെ. ഇറ്റ്സ് ഗുഡ്, ഇനഫ്.&lt;br /&gt;&lt;br /&gt;മണിരത്നം ഹാപ്പി. അടുത്ത നിമിഷം തന്നെ അദ്ദേഹം ഒരു നോട്ട്ബുക്ക് എടുത്തു എന്റെ കയ്യില്‍ത്തന്നു. അവിടെനിന്ന ഒരു പാണ്ടിയെ വിളിച്ചു.&lt;br /&gt;&lt;br /&gt;പാണ്ടിയും അസിസ്റ്റന്റാണ്. അവന് ഇംഗ്ളീഷ് അറിയത്തില്ലായിരിക്കും. അതാണ് എന്നോടുള്ള നോട്ടത്തില്‍ത്തന്നെ അസൂയയുണ്ട്.&lt;br /&gt;&lt;br /&gt;ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അവന്‍ എന്തൊക്കെയോ കൊടും തമിഴില്‍ പറഞ്ഞു. അവിടെ ഓരോ സീനിലും നില്‍ക്കുന്നവരുടെ ചെരിപ്പിന്റെ നിറവും മോഡലും മുതല്‍ കയ്യേലെയും തലയിലെയും റബര്‍ബാന്‍ഡിന്റെ വരെ നിറം എഴുതുന്ന പണിയാണുകിട്ടിയിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്നു പേരും.&lt;br /&gt;&lt;br /&gt;കഷ്ടപ്പെടാതെ ജീവിതവിജയമില്ലല്ലോ... ദീര്ഘനിശ്വാസത്തോടെ ഞാന്‍ പണി തുടങ്ങി.&lt;br /&gt;&lt;br /&gt;കമലാഹാസനെ വച്ച് ഒരു സീനാണെടുക്കുന്നത്. എത്രയെടുത്തിട്ടും ശരിയാവുന്നില്ല. തിരയടിക്കുമ്പോള്‍ കമലാഹാസനു പേടി. നായകനിലും ഇന്ഡ്യനിലുമൊക്കെ വല്യ വില്ലത്തരം കാട്ടിയ ചങ്ങാതിയാണ്. തിര കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നത്രേ....&lt;br /&gt;&lt;br /&gt;മണിരത്നം മടുത്തു. ആക്ഷന്‍, കട്ട് പറഞ്ഞു വായിലെ വെള്ളം പറ്റിക്കാണും.&lt;br /&gt;ഡായ്, നീ ഇങ്ക വാ...ഷോട്ട് ഫൈന്‍ പണ്ണാമോ എന്നു നോക്ക്....&lt;br /&gt;&lt;br /&gt;ദൈവമേ...മണിരത്നം എന്നെയാണു വിളിക്കുന്നത്.&lt;br /&gt;പുള്ളിക്കാരന്‍ മടുത്തു. രാവിലെ ജോയിന്‍ ചെയ്ത വെറുമൊരു ഏഴാംകൂലിയായ അസിസ്റ്റന്റിനോട് ഷോട്ടെടുക്കാന്‍...&lt;br /&gt;&lt;br /&gt;എന്റെ കയ്യും കാലും വിറച്ചു.&lt;br /&gt;&lt;br /&gt;ഞാന്‍ മണിരത്നത്തിന്റെ മുന്നില്‍ച്ചെന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മണിരത്നം ചിരിച്ചു. എന്നിട്ട്, നേരെ, കാമറയിലേക്കു വിരല്‍ ചൂണ്ടി.&lt;br /&gt;&lt;br /&gt;ധൈര്യം സംഭരിച്ച് ഞാന്‍ കാമറയ്ക്കു സമീപത്തേക്കു ചെന്നു.&lt;br /&gt;&lt;br /&gt;കമലാഹാസന്‍ റെഡി. ലൈറ്റ്സ് റെഡി.&lt;br /&gt;&lt;br /&gt;ഞാന്‍ മുരടനക്കി ശബ്ദം റെഡിയാക്കി. കാമറാമാന്‍ റെഡി.&lt;br /&gt;&lt;br /&gt;റോളിങ്...ക്ളാപ്..&lt;br /&gt;&lt;br /&gt;ഞാന്‍ വിളിച്ചു പറ‍ഞ്ഞു... ട്രോളി....... ആക്ഷന്‍....!!!&lt;br /&gt;&lt;br /&gt;കമലാഹാസന്‍ നടന്നു തുടങ്ങി. തിരവന്നു. കമലാഹാസന്‍ തിരക്കൈകളെ കീറിമുറിച്ച്, ബീച്ചിലൂടെ നടപ്പുതുടരുന്നു.....ട്രോളിയും...&lt;br /&gt;&lt;br /&gt;കട്ട്.....&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;കട്ടോ????&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഞാനല്ലാതെ ആരാണു കട്ട് പറഞ്ഞത്? ഞാന്‍ സംവിധായകനായിരിക്കുമ്പോള്‍ വേറെയൊരാള്‍ കട്ടു പറയാന്‍ പാടില്ലല്ലോ!! അതു മണിരത്നമാണെങ്കിലും ശരി ഞാന്‍ സമ്മതിക്കില്ല. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഞാന്‍ തിരഞ്ഞുനോക്കി, ആരോ കട്ട് പറഞ്ഞിരിക്കുന്നു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാമറ ഓഫാക്കി, ക്യാമറാമാന്‍ സിഗററ്റെടുത്തു കത്തിച്ചു. എനിക്കു ദേഷ്യം വന്നു. ഷോട്ടാണേല്‍ തീര്‍ന്നിട്ടില്ല. ഞാന്‍ മണിരത്നത്തെ നോക്കി. മണിരത്നം വേറെയെങ്ങോട്ടോ നോക്കിയിരിക്കുകയാണ്. വര്‍ത്തമാനം പറയാന്‍ ആരാണ്ടൊക്കെ ചുറ്റുംകൂടിയിട്ടുണ്ട്. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദൈവമേ, ഇനി റീടേക്ക് എടുക്കേണ്ടി വരുമല്ലോ!!!&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കമലാഹാസനോട് ഞാനിനി എന്തു പറയും? &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അയ്യോ!!!!&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കമലാഹാസന്‍ കട്ട് പറ‍ഞ്ഞതു കേട്ടിട്ടില്ല. മൂപ്പരു നടപ്പു തുടരുകയാണ്. ട്രോളി റേഞ്ച് കഴിഞ്ഞും കമലാഹാസന്‍ നടപ്പുനിര്‍ത്താന് ഉദ്ദേശമില്ല. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സാര്‍... ഇങ്കെ കട്ട് പറഞ്ചു, അങ്കെ നിക്കുങ്കോ....&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അറിയാവുന്ന സംഘകാല തമിഴ് വായില്‍വന്നത് അപ്പടി കാച്ചിയിട്ടും രക്ഷയില്ല. കമലാഹാസന്‍ ഒന്നും കേള്‍ക്കുന്നില്ല. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കമലാഹാസന്‍ കടല്‍ത്തീരത്തുനിന്ന് തിരിഞ്ഞ് കടലിലേക്കു നടക്കാന്‍ തുടങ്ങി. എന്റെ ചങ്കിടിച്ചു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കര്ത്താവേ പണിയായി. ഇതിയാനു നീന്തറിയാമോ? അല്ലേലു‍ം കടലില്‍ചെന്നിട്ട് എന്നാ നീന്താന്‍???&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഏറ്റെടുത്തപ്പോള്‍ത്തന്നെ സംഗതി കുരിശായി. കമലാഹാസനണ്ണോ അവിടെ നിക്കാന്‍...&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നിക്കാന്‍... സ്റ്റോപ്പ്&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എവിടെ???? ഒരു രക്ഷയുമില്ല. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;കമലാഹാസന്‍ തിരകള്‍ക്കിടയിലേക്കു നടന്നിറങ്ങുന്നതു കാണാന്‍ ശക്തിയില്ലാതെ ഞാന്‍ കണ്ണടച്ചു പൊട്ടിക്കരഞ്ഞു. കുറച്ചുകഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ കടല്‍ ശാന്തം. കമലാഹാസനെപ്പോയിട്ട് മരുന്നിന് ഒരു ശ്രീനിവാസനെപ്പോലും കാണാനില്ല. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഞാന്‍ പേടിയോടെ തിരിഞ്ഞു നോക്കി. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്റമ്മേ... അവിടെ സെറ്റും കാമറയും മണിരത്നവുമൊന്നുമില്ല. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;എല്ലാം അടുത്ത നിമിഷം അപ്രത്യക്ഷമായിരിക്കുന്നു. ഞാന്‍ മാത്രം മറീനാ ബീച്ചില്‍ ഏകനായിരിക്കുന്നു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇത്രയും പേരെ കാണാതായതിനു ഞാന്‍ സമാധാനം പറയേണ്ടി വരുമെന്നുറപ്പ്. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മറീനാ ബീച്ചില്‍നിന്നു ഞാനോടി. എത്രയും വേഗം നാട്ടിലെത്തണം. കാലു ചവിട്ടിയാല്‍ താഴ്ന്നുപോകുന്ന പൂഴിമണ്ണില്‍ ചെരിപ്പുപേക്ഷിച്ച് ഞാനോട്ടം തുടര്‍ന്നു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഓടിയോടി ഞാന്‍ വീട്ടിലെത്തി. നേരെ കട്ടിലില്‍ കേറി കിടന്നു. കണ്ണടച്ചു. ഉറങ്ങിപ്പോയി. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പിന്നീടിപ്പോളാണു കണ്ണുതുറന്നത്. കണ്ണുതുറന്നു എന്നതു സത്യമാണ്. അതുകൊണ്ടാണല്ലോ കണ്ണുതുറന്നു എന്നു മനസ്സിലായത്. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പതിയെ കട്ടിലില്‍നിന്നെഴുന്നേറ്റു. സംഭവിച്ചതെല്ലാം സ്വപ്നമായിരുന്നെന്ന് ആശ്വസിച്ചുകൊണ്ട് ഞാന്‍ പതിെയ മുറിക്കു പുറത്തേക്കിറങ്ങും നേരത്താണ് ഒരുസാധനം ശ്രദ്ധയില്‍പ്പെട്ടത്...&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;എന്റെ ഒരു ചെരിപ്പു മാത്രം. വലത്തുകാലിലെ ചെരിപ്പുകാണാനില്ല.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എനിക്കു ബോധക്ഷയമുണ്ടായില്ലെന്നേയുള്ളൂ. ഞാന്‍ വീടും മുറ്റവും പറമ്പും മുഴുവന്‍ ആ ചെരിപ്പുതപ്പി നടന്നു. എന്റെ ചെരിപ്പു കണ്ടില്ല.&lt;br /&gt;സ്വപ്നത്തില് കണ്ട മറീനാ ബീച്ചില്‍ വച്ച് കാലില്‍നിന്ന് ഒരു ചെരിപ്പ് നഷ്ടപ്പെട്ടതായി ഓര്‍ക്കുന്നുണ്ട്. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷേ, അതുമിതും എങ്ങനെ ശരിയാവും??&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എനിക്കു ദേഷ്യം വന്നു. ദേഷ്യം അങ്ങനെ വന്നു കൊണ്ടിരിക്കെ ഞാന്‍ ഉറക്കെ അലറി...&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആരെടാ എന്റെ ചെരിപ്പു കൊണ്ടുപോയത്?????&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മര്യാദയ്ക്കു ചെരിപ്പുതരാന്‍.... &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;ഇങ്ങനെ അലറിക്കൊണ്ടാണ് ഇന്നു രാവിലെ ഞാന്‍ കട്ടിലില്‍നിന്നു ചാടിയെഴുന്നേറ്റത്...&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഭാഗ്യത്തിന്, ചെരിപ്പു രണ്ടും കട്ടിലിന്റെ ചുവട്ടില്‍ത്തന്നെയുണ്ടായിരുന്നു!!!&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-6863964047764050425?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/6863964047764050425/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=6863964047764050425' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/6863964047764050425'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/6863964047764050425'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/04/blog-post_21.html' title='മണിരത്നവും ഞാനും മറീനാബീച്ചും'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-1849017467938778430</id><published>2008-04-17T02:17:00.001+05:30</published><updated>2008-04-17T02:56:33.967+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നര്‍മം'/><title type='text'>ചാക്കോച്ചി വെഡ്സ് റീത്ത (ദേവു വൊളന്തേ....)</title><content type='html'>&lt;span style="font-size:130%;"&gt;നമ്മള്‍ നടന്നു വരുമ്പോള്‍ വഴിയില്‍ വിലങ്ങനെ വെയില്‍ കൊണ്ടുകിടക്കുകയാണ് ഒരു മൂര്‍ഖന്‍ പാമ്പ്? എന്തു ചെയ്യണം??? &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഞാനാണേല്‍ പതുങ്ങിച്ചെന്ന് വാലേല്‍പ്പിടിച്ച് എടുത്തു നിലത്തലക്കും. എന്നിട്ട് ആനയെക്കാള്‍ പൊക്കത്തില്‍ ചുഴറ്റിയെറിയും. പരലോകത്തേക്കു വിസ കിട്ടിയ വിവരം പാമ്പു പോലും അറിയുവേല.... -സത്യം...!!&lt;br /&gt;&lt;br /&gt;നമ്മള്‍ രാത്രി അല്‍പം വൈകി വീട്ടിലോട്ടു ചെല്ലുമ്പോള്‍ അതാ അവിടെ കള്ളന്‍ പതുങ്ങിനിന്നു നമ്മുടെ വീടിന്‍റെ ജനല്‍ക്കമ്പി വളയ്ക്കുന്നു... എന്തു ചെയ്യണം?&lt;br /&gt;&lt;br /&gt;പതിയെ പതുങ്ങിച്ചെന്ന്, അവന്റെ ആറാംവാരി കൂട്ടി പൂട്ടിടണം. എന്നിട്ടു വലത്തുകാലുയര്‍ത്തി നാഭിപ്രദേശം നോക്കി ഒറ്റക്കുത്ത്, അടുത്ത സെക്കന്‍ഡില്‍ അവന്‍ കരയും, ആ നിമിഷം താടിക്കു തട്ടണം, പൊളിച്ച വായും നീട്ടിയ നാക്കും കൂട്ടിയിടിക്കും. ബോധം പോകും. പിന്നെയെത്ര എളുപ്പം!!!!-&lt;br /&gt;&lt;br /&gt;ഞാനിതൊക്കെ എത്ര കണ്ടിട്ടുള്ളതാ???&lt;br /&gt;&lt;br /&gt;ഇതായിരുന്നു ചാക്കോച്ചി. പോത്തുംകാട്ടില്‍ ചാക്കോച്ചി. എന്തിനും ഏതിനും ധൈര്യം ചാക്കോച്ചിയുടെ നാവിന്‍തുമ്പത്താണ്. ആകാശം ഇടിഞ്ഞുവീണാലും തട്ടുകേടു പറ്റാതെ നില്‍ക്കാനുള്ള സൊല്യൂഷന്‍ ചാക്കോച്ചിയുടെ കൈവശമുണ്ടായിരിക്കും.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;പറഞ്ഞു വരുമ്പോള്‍ ആനക്കാട്ടില്‍ ചാക്കോച്ചിയുടെയും പുലിക്കാട്ടില്‍ ചാര്‍ളിയുടെയും മൂത്ത സഹോദരനോളം പോന്ന ധൈര്യം. ശരീരമാണേലും അത്രയും വരും. ദുര്‍മേദസു പിടിച്ച് വയറിനിരുവശത്തും അല്‍പം പശള തൂങ്ങിയിട്ടുണ്ടെന്നതൊഴിച്ചാല്‍ ഉഗ്രന്‍ സ്റ്റീല്‍ ബോഡി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൊമ്പന്‍ മീശയാവാനുള്ള ഒരുക്കത്തോടെ വളരുന്ന തകര്‍പ്പന്‍ മീശ. വീതുളി കൃതാവ്, ഉണ്ടക്കണ്ണ്.... ഐവി ശശിയോ ജോഷിയോ ഷാജി കൈലാസോ കണ്ടാല്‍ അപ്പോ വിളിച്ച് വില്ലന്‍ വേഷമേല്‍പിക്കാന്‍ തക്ക എല്ലാ വിധ ഗുണഗണാദികളും കൈമുതലായുള്ളവന്‍. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ചാക്കോച്ചി ഭരണങ്ങാനത്തിന്റെ അഭിമാനമായിരുന്നു. പണ്ടൊരിക്കല്‍ ഉച്ചനേരത്തു സൈക്കിളു ചവിട്ടി വരുമ്പോള്‍ പിന്നാലെ വന്ന പട്ടിയെ കണ്ടു പേടിച്ചു ചാക്കോച്ചി സൈക്കിള്‍ അടുത്തുകണ്ട പള്ളക്കാട്ടിലെറിഞ്ഞു വീട്ടിലേക്കു പാഞ്ഞിട്ടുണ്ട്.അതൊരു ഒറ്റപ്പെട്ട സംഭവം മാത്രം.&lt;br /&gt;&lt;br /&gt;പിന്നീടൊരിക്കല്‍, നാട്ടിലെ അറിയപ്പെടുന്ന റൗഡിയായ വണ്ടാളന്‍ ദേവസ്യാപ്പി എന്നാടാ വിശേഷം എന്നു ചോദിച്ചതിന് ടിയാന്‍ നിക്കറില്‍ മുള്ളിയിട്ടുമുണ്ട്. അതുപക്ഷേ സ്വകാര്യ സംഭവമാണല്ലോ. പുറത്തറിയും മുമ്പ് വീട്ടിലെത്തിയതിനാല്‍ ചാക്കോച്ചിയുടെ ഇേമജിന്റെ ഇനാമല്‍ ഇളകിയില്ല.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അതങ്ങനെ പോകും. എന്നുവച്ചു ചാക്കോച്ചി പേടിക്കാരനായിരുന്നില്ല. കുറഞ്ഞപക്ഷം ചാക്കോച്ചിക്കെങ്കിലും താനൊരു ധൈര്യശാലിയാണെന്ന വിശ്വാസമുണ്ടായിരുന്നു.&lt;br /&gt;ആ ധൈര്യമായിരിക്കാം ചാക്കോച്ചിയെ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടന്റെ മൂത്തമകള്‍ റീത്തയെ പ്രണയിക്കാന് പ്രേരിപ്പിച്ചത്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇറച്ചിക്കട പോലെത്തെ ശരീരമുള്ള ചാക്കോച്ചിയോട് റീത്തയ്ക്കു പ്രണയം തോന്നിപ്പോവുക സ്വാഭാവികം. എത്ര ദുര്‍ബലമാണെങ്കിലും ഇളകാതെ നില്‍ക്കാന്‍ റീത്തയുടെ മനസ്സ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒന്നുമല്ലല്ലോ. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;എല്ലാ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലും കൃത്യമായി ഓരോ കിലോ പശള വാങ്ങിക്കാന്‍ പൊയ്ക്കൊണ്ടിരുന്ന ചാക്കോച്ചി അന്ത്രോസു ചേട്ടന്റെ പറ്റുപുസ്തകത്തിനൊപ്പം റീത്തയുടെ ഹൃദയത്തിലും കയറിപ്പറ്റി. മഹാധൈര്യശാലിയായ ചാക്കോച്ചിക്ക് അന്ത്രോസു ചേട്ടനോടു ബഹുമാനമുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അതുമൂലം, അദ്ദേഹം വരുന്ന വഴിയില്‍ എതിരെ നടക്കാന്‍ ചാക്കോച്ചി ഇഷ്ടപ്പെട്ടിരുന്നില്ല. അന്ത്രോസുചേട്ടനോടു നേരിട്ടു സംസാരിക്കുന്ന കാര്യത്തിലും ചാക്കോച്ചിക്കു നാണമായിരുന്നു. അതുകൊണ്ട് വഴിയില്‍ പിടിച്ചു നിര്‍ത്തി പറ്റുകാശു ചോദിക്കുന്നതിനും മുമ്പോ പത്തോ പതിനഞ്ചോ കൂടുതലിട്ടു പ്രശ്നം സോള്‍വു ചെയ്യുന്നതില്‍ ചാക്കോച്ചി അതിവിദഗ്ധനായിരുന്നു.&lt;br /&gt;&lt;br /&gt;റീത്തയോടുള്ള പ്രണയകാര്യത്തില്‍ ചാക്കോച്ചി അതീവ വിശുദ്ധനായിരുന്നു. ചെറുപ്പത്തിലേ പ്രണയം മനസ്സിലുരുകി നിന്നതിനാലാവണം, ബെര്ളിയെപ്പോെല, സത്യന്‍ അന്തിക്കാടിനെപ്പോലെ ചാക്കോച്ചിയും കളളുകുടി ശീലമാക്കിയില്ല. പുകവലി ശീലമാക്കിയില്ല. ചീട്ടുകളി പതിവാക്കിയില്ല.&lt;br /&gt;&lt;br /&gt;പള്ളിയില്‍ പോക്കും ഇറച്ചിക്കടയില്‍ ഇറച്ചിവാങ്ങാനും റീത്തയെ കാണാനും പോക്കും മാത്രമായിരുന്നു ചാക്കോച്ചിയുടെ ആകെയുള്ള എന്റെര്‍ടെയ്ന്മെന്റുകള്‍. അല്ലാത്ത നേരങ്ങളില്‍ ചാക്കോച്ചി മനോരാജ്യങ്ങളില്‍ മുഴുകി മുത്ത്, മുത്തുച്ചിപ്പി, വചനോല്‍സവം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ തന്‍റെ ഹൃദയം തിരഞ്ഞു നടന്നു.&lt;br /&gt;&lt;br /&gt;പ്രായം ഇരുപതിന്റെ അന്ത്യഘട്ടങ്ങളോട് അടുക്കുന്ന കാലം വരെ ചാക്കോച്ചിക്ക് ഒരു മാറ്റവുമുണ്ടായില്ല. അന്ത്രോസു ചേട്ടന്റെ മകളെ പ്രേമിക്കുന്നവന്‍ എന്നതിന്റെ പേരില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ചാക്കോച്ചിക്കു മതിപ്പേറെയായിരുന്നു. രഹസ്യമായും പരസ്യമായും ചാക്കോച്ചിയെ ആരാധിക്കാന്‍ ഒട്ടേറെപ്പേരുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;നാട്ടുകാരുടെ ആരാധന പരസ്യമായതോടെയാണ് വളരെ വൈകി അന്ത്രോസുചേട്ടന്‍ വിവരമറിയുന്നത്. അതല്ലെങ്കിലും അങ്ങനെയാണല്ലോ. നാട്ടുകാരില്‍ ആരുടെയേലും ഭാര്യ പിണങ്ങിപ്പോയാലോ, മക്കള് ഒളിച്ചോടിയാലോ എല്ലാവരും അതിവേഗമറിയും. സ്വന്തം ഭാര്യ മതിലുചാടുന്നതും മക്കള്‍ പ്രേമിച്ചു തളിര്‍ക്കുന്നതും എല്ലാവരും അവസാനമേ അറിയാറുള്ളൂ. ആ ദുര്യോഗം അന്ത്രോസു ചേട്ടനുമുണ്ടായി. സംഭവം കേട്ടപാടെ, അന്ത്രാക്സുവന്ന കാളയെപ്പോലെ അന്ത്രോസുചേട്ടന്‍ താടിയും തടവിയിരുന്നുപോയി.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അടുത്ത നിമിഷം യാഥാര്‍ഥ്യം വീണ്ടെടുത്ത അദ്ദേഹം കാളയുടെ പശള വെട്ടുന്ന കത്തിയെടുത്ത് എളിയില്‍ തിരുകി. അതിവേഗം വീട്ടില്‍നിന്നിറങ്ങി നടക്കുന്ന അപ്പനെ കണ്ടതേ റീത്തയുടെ നെഞ്ചുരുകി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തന്റെ പ്രിയതമനെ അപ്പന്‍ കശാപ്പു ചെയ്യും. നാളെ ചാക്കോച്ചിയുടെ കയ്യും കാലും തോട്ടത്തില്‍ കാടികുടിച്ചുനില്‍ക്കുന്ന കാളയ്ക്കൊപ്പം നാട്ടുകാരു മേടിച്ചുകൊണ്ടുപോയി മപ്പാസുവച്ചടിക്കും. - ഹെന്റെ ദൈവമേ....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ആ വിളി ദൈവം കേട്ടു. അന്ത്രോസുചേട്ടന്‍ മൂക്കുകയറും പൊട്ടിച്ചു വരുന്നതു നേരത്തെയറിഞ്ഞ ചാക്കോച്ചി, ഉള്ള ധൈര്യം ചാക്കിലാക്കി അതിവേഗം നാടുവിട്ടു. ഭാവി അമ്മായിപ്പനോട് അവിവേകം കാട്ടുന്നതു ശരിയല്ലെന്നു ചാക്കോച്ചിക്കറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;അമ്മായി അപ്പന്‍ പാവമായിരിക്കാം,പക്ഷേ അരയിലിരിക്കുന്ന കൊടുവാള്‍ ഏതിനമായിരിക്കുമെന്ന് ആരുകണ്ടു??!!!&lt;br /&gt;&lt;br /&gt;അന്ത്രോസുചേട്ടന്‍ ഭരണങ്ങാനം കവലയിലെത്തിയപ്പോളേക്കും ചാക്കോച്ചി മുത്തോലിക്കവല കടന്നിരുന്നു.&lt;br /&gt;&lt;br /&gt;ഇനിയെന്റെ മോളെ വളച്ചാല്‍ നിന്നെ ഞാന്‍ തട്ടുെമടാ എന്ന് ആകാശത്തേക്കു നോക്കിയലറി അന്ത്രോസുചേട്ടന്‍ തിരികെ വീട്ടില്‍പ്പോന്നു.&lt;br /&gt;&lt;br /&gt;മഠത്തില്‍ വിട്ടാലും നിന്നെ ആ കാലമാടനെക്കൊണ്ടു കെട്ടിക്കില്ലെടി ശവമേ എന്നു റീത്തയെ ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല.&lt;br /&gt;&lt;br /&gt;റീത്തയ്ക്കു സങ്കടമായി. റീത്തയുടെ സങ്കടം പിറ്റേന്ന് അറക്കാന്‍ നിര്‍ത്തിയിരിക്കുന്ന പോത്തിന്റെ സങ്കടത്തേക്കാള്‍ വലുതായിരുന്നു.&lt;br /&gt;&lt;br /&gt;പോത്തിന്റെ സങ്കടം കണ്ടുനിന്നാല്‍ വീട്ടില്‍ അടുപ്പുപുകയില്ലെന്നറിയാമായിരുന്ന അന്ത്രോസു ചേട്ടനു റീത്തയുടെ സങ്കടവും സമാനമായിരുന്നു.&lt;br /&gt;ചാക്കോച്ചിയെ കെട്ടിയില്ലെങ്കില്‍ ഉത്തരത്തില്‍ കെട്ടിചാവുമെന്നു റീത്ത ഭീഷണി മുഴക്കി. അതിനു പറ്റിയ കയറ് നാലുകെട്ട് അന്ത്രോസു ചേട്ടന്‍ പിറ്റേന്നു വീട്ടില്‍ മേടിച്ചു വച്ചു. &lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;വിഷം കഴിച്ചു മരിക്കുമെന്നു പ്രഖ്യാചിച്ചതിനു പിറ്റേന്ന് പനാമറും എലിവിഷവും ഡസന്‍ കണക്കിന് അന്ത്രോസുചേട്ടന്‍ വീട്ടിലെത്തിച്ചു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;റീത്തയുടെ നിയന്ത്രണം വിട്ടു. അപ്പന്‍ അങ്ങനെ കളിക്കേണ്ട.&lt;br /&gt;&lt;br /&gt;ഞാന്‍ ട്രെയിനിനു തല വച്ചു ചാകും....!!!&lt;br /&gt;&lt;br /&gt;സ്വന്തമായി ട്രെയിന്‍ മേടിക്കാന്‍ ആംപിയറില്ലാത്ത അന്ത്രോസുചേട്ടന്‍ അതുകേട്ടു താടിക്കു കൈകൊടുത്തിരുന്നു. താടിതടവിയിരുന്നു. പിന്നെ ഇരുന്നു താടിതടവി. അതല്ലാതെ ഒന്നും സംഭവിച്ചില്ല.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ഇതേസമയം, അന്ത്രോസു ചേട്ടനെക്കുറിച്ചുള്ള മധുരോദാരമായ ചിന്തകള്‍ അയവിറക്കി, റീത്തയെ എങ്ങനെ തട്ടിയെടുക്കുമെന്നാലോചിച്ച്, ആകെയുള്ള അമ്മാച്ചന്റെ തട്ടിന്‍പുറത്തു കഴിഞ്ഞുകൂടുകയായിരുന്നു ചാക്കോച്ചി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;നിനക്ക് അവളെ വിളിച്ചിറക്കിക്കൊണ്ടു വരാന്‍ ധൈര്യമുണ്ടോടാ???&lt;br /&gt;അമ്മാച്ചന് ഗത്യന്തരമില്ലാതെ മരുമകനോടു ചോദിച്ചു.&lt;br /&gt;&lt;br /&gt;ഇല്ല, അതുപിന്നെ ഉണ്ട്, ഉണ്ടില്ല...&lt;br /&gt;&lt;br /&gt;എന്തോന്ന്? എടാ അവളെ വീട്ടില്‍നിന്നു വിളിച്ചിറക്കാന്‍ ധൈര്യമുണ്ടോന്ന്...??&lt;br /&gt;&lt;br /&gt;അതുപിന്നെ, അവളുടെ അപ്പന്‍, വെട്ടുകത്തി....&lt;br /&gt;&lt;br /&gt;പ്രേമിക്കണം, പിന്നെ അവളെ കെട്ടണം, വെട്ടുകത്തി പേടിയും....&lt;br /&gt;&lt;br /&gt;അതല്ല.....&lt;br /&gt;&lt;br /&gt;പിന്നെ????&lt;br /&gt;&lt;br /&gt;വേറെയെന്തെങ്കിലും വഴി???&lt;br /&gt;&lt;br /&gt;വേറെന്തു വഴി? അവളോടു വീട്ടില്‍നിന്നിറങ്ങി വരാന്‍ പറഞ്ഞാല്‍ വരുമോ?&lt;br /&gt;&lt;br /&gt;വരും..&lt;br /&gt;&lt;br /&gt;എന്നാല് അതു ചെയ്യ്???&lt;br /&gt;&lt;br /&gt;അതുപക്ഷേ എങ്ങനെ പറയും- ചാക്കോച്ചി വിയര്‍ത്തു....&lt;br /&gt;&lt;br /&gt;അവളോടു പറയണം&lt;br /&gt;&lt;br /&gt;അതു നടക്കില്ല, അവളു വീട്ടുതടങ്കലിലാ...&lt;br /&gt;&lt;br /&gt;ഹതു ശരി.&lt;br /&gt;&lt;br /&gt;അവളുടെ വീട്ടിലാരാ വേറെയുള്ളത്??&lt;br /&gt;&lt;br /&gt;അവളുടെ അപ്പന്‍&lt;br /&gt;&lt;br /&gt;അതല്ലാതെ വേറെയാരുമില്ലേ?&lt;br /&gt;&lt;br /&gt;ഉണ്ട്. ആങ്ങള....&lt;br /&gt;&lt;br /&gt;ഓ... അതു ശരി. അപ്പനും ആങ്ങളയും ചേര്‍ന്ന് അവളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകാണല്ലേ... നമുക്കുപൊലീസില്‍ പരാതിപ്പെടാം. ഹേബിയസ് കോര്‍പ്പസ് എന്നോമറ്റോ എന്തോ സംഗതിയുണ്ട്.... വക്കീലിനെയും ഒന്നു കാണാം- അമ്മാച്ചന്‍ ആക്ടീവായി....&lt;br /&gt;&lt;br /&gt;ചാക്കോച്ചി വിലക്കി- അതു വേണ്ട...&lt;br /&gt;&lt;br /&gt;പിന്നെ? നിനക്കവളെ കെട്ടേണ്ടേ???&lt;br /&gt;&lt;br /&gt;ഞാന്‍ ആങ്ങളയെ ഒന്നു വിരട്ടി നോക്കാം....&lt;br /&gt;&lt;br /&gt;ഓഹോ... അപ്പന്റെ വെട്ടുകത്തിപേടിയുള്ളവനാ ഇനി ആങ്ങളയെ വിരട്ടാന്‍ പോകുന്നത്. അപ്പന്‍ ഇതാ ജാതിയെങ്കില്‍ ആങ്ങളെയന്തു കനമായിരിക്കും???&lt;br /&gt;&lt;br /&gt;ഇച്ചിരി മുറ്റാ അമ്മാച്ചാ...അതു സാരമില്ല, പണ്ടു ഞാനവനിട്ട് ഒന്നു പൊട്ടിച്ചുട്ടുള്ളതാ....&lt;br /&gt;&lt;br /&gt;മരുമകന്റെ ആ പറച്ചിലില്‍ അമ്മാച്ചന്‍ അശേഷം വിശ്വാസം കൊണ്ടില്ല. എങ്കിലും, കെട്ടുന്നതും പിന്നെ ഞൊട്ടുകൊള്ളേണ്ടതുമൊക്കെ മരുമകന്‍ തന്നെയാണല്ലോ എന്നോര്‍ത്തപ്പോള്‍ അദ്ദേഹം എതിര്ത്തില്ല....&lt;br /&gt;&lt;br /&gt;എന്നാല്‍ വേണ്ടതു ചെയ്യ്.... അമ്മാച്ചന്‍ ഓര്‍ഡറിട്ടു.&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം അ വിടെയുണ്ടായിരുന്ന തന്റെ സമപ്രായക്കാരായ അമ്മാച്ചന്‍കൊച്ചുങ്ങളെയും അമ്മാച്ചനെയും അമ്മായിയെയും ഭിത്തിയില്‍ തൂങ്ങുന്ന വല്യപ്പന്റെ ഫോട്ടോയെയും സാക്ഷിയാക്കി ചാക്കോച്ചി ഫോണെടുത്തു കറക്കി.&lt;br /&gt;&lt;br /&gt;അപ്പുറത്തു ബെല്ലടിച്ചു...&lt;br /&gt;&lt;br /&gt;ഫോണെടുത്തതു അന്ത്രോസു ചേട്ടന്‍...&lt;br /&gt;&lt;br /&gt;ലേശമൊന്നു വിറച്ചെങ്കിലും അതു വിദ്യയാക്കി, സ്വരം മാറ്റി ചാക്കോച്ചി ചോദിച്ചു...&lt;br /&gt;&lt;br /&gt;അവുസേപ്പില്ലേ അവിടേ??&lt;br /&gt;&lt;br /&gt;ഉണ്ട്, ആരാ??&lt;br /&gt;&lt;br /&gt;സുഹൃത്താ, പേര് പോത്തന്‍...&lt;br /&gt;&lt;br /&gt;കൊടുക്കാം.&lt;br /&gt;&lt;br /&gt;ആ....&lt;br /&gt;&lt;br /&gt;അവുസേപ്പ് ഫോണെടുക്കാന്‍ അല്‍പസമയം വൈകി.&lt;br /&gt;ചാക്കോച്ചി വിയര്‍ത്തുകഴിഞ്ഞിരുന്നു.&lt;br /&gt;അല്‍പസമയം കഴിഞ്ഞു. അപ്പുറത്തൊരു ഹലോ ശബ്ദം.&lt;br /&gt;ചാക്കോച്ചി ഒന്നിളകി.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അവുസേപ്പാണോടാ...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ആന്നേ....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;നീയെന്നാ എടുക്കാവായിരുന്നെടാ ശവമേ?&lt;br /&gt;&lt;br /&gt;(ചാക്കോച്ചിയുടെ അമ്മാച്ചന്‍ മരുമകന്റെ പെട്ടെന്നുണ്ടായ ധൈര്യമോര്‍ത്ത് മൂക്കത്തു വിരല്‍ വച്ചു. )&lt;br /&gt;&lt;br /&gt;ഞാന്‍ പോത്തിനെ തീറ്റുവായിരുന്നു... അതിനെ അപ്പനെ പിടിച്ചേല്‍പിച്ചിട്ടാ ഫോെണടുക്കാന്‍ വന്നത്.&lt;br /&gt;&lt;br /&gt;അപ്പോള്‍ നിന്റെ അപ്പനിപ്പം പോത്തിന്റെ കൂടെ പറമ്പിലാണോ?&lt;br /&gt;&lt;br /&gt;അതെ..&lt;br /&gt;&lt;br /&gt;ചാക്കോച്ചിക്കു ധൈര്യം ഇരട്ടിയായി.&lt;br /&gt;&lt;br /&gt;ഞാനാരാന്നു മനസ്സിലായോടാ??&lt;br /&gt;&lt;br /&gt;ഉവ്വ, ആദ്യത്തെ തെറി കേട്ടപ്പോളേ പിടികിട്ടി.&lt;br /&gt;&lt;br /&gt;ആ... നിന്റെ പെങ്ങളെന്തിയേ???&lt;br /&gt;&lt;br /&gt;അപ്പുറത്തുണ്ട്.&lt;br /&gt;&lt;br /&gt;ഞാന്‍ അവളെ കെട്ടും.&lt;br /&gt;&lt;br /&gt;ഉവ്വ....&lt;br /&gt;&lt;br /&gt;എന്നാടാ ????&lt;br /&gt;&lt;br /&gt;അപ്പന്‍ സമ്മതിക്കുവേല... ഞാനും....&lt;br /&gt;&lt;br /&gt;നിങ്ങടെ സമ്മതം എനിക്കാവശ്യമില്ല. ഞാന്‍ കെട്ടിയിരിക്കും.&lt;br /&gt;&lt;br /&gt;താന്‍ ഞൊട്ടും...&lt;br /&gt;&lt;br /&gt;പ്ഫ ചെറ്റേ.... ഒറ്റച്ചവിട്ടിനു നിന്റെ നടുവുഞാനൊടിക്കും...&lt;br /&gt;ആവേശത്തിനു ചാക്കോച്ചി ചവിട്ടി, അടുത്തുകിടന്നസ്റ്റൂളിന്റെ കാലൊടിഞ്ഞു.&lt;br /&gt;&lt;br /&gt;!(#ങഊ&amp;amp;)())൹ഐ൹൹ഐ൹ഐ൹ഭ&amp;amp;^^^^ഊ(ഐ^ഊ)ഐ)ഐ൹൹!ഔ&lt;br /&gt;&lt;br /&gt;ഞാനെന്തു വേണമെന്നാ പറയുന്നത്??- അവുസേപ്പു വിനീതനായി.&lt;br /&gt;&lt;br /&gt;(അതുകേട്ട് അമ്മാച്ചനും പരിവാരവും ചാക്കോച്ചിയുടെ അപാരധൈര്യത്തില്‍ ഗദ്ഗദകണ്ഠരായി)&lt;br /&gt;&lt;br /&gt;ചാക്കോച്ചി തണുത്തു&lt;br /&gt;&lt;br /&gt;ഞാന്‍ പറയാം. നാളെ ഞായറാഴ്ച. നീ പെങ്ങളെയും കൂട്ടി പള്ളിയില്‍ വരണം. നിന്റപ്പനുംകൂടെ വരുമെന്നറിയാം. അതുകൊണ്ട് അന്നേരം ഒളിച്ചുകളിയൊന്നും വേണ്ട. കുര്‍ബാന കൊടുക്കാന്‍ നേരമാകുമ്പോള്‍ എല്ലാവരും എഴുന്നേല്‍ക്കും. അപ്പോള്‍ പതിയെ പള്ളിയില്‍ നിന്നിറങ്ങി മണിമാളികയുടെ ചുവട്ടില്‍ വരാന്‍ റീത്തയോടു പറയണം.വേറെ ആരോടേലും ഇക്കാര്യം പറഞ്ഞാല്‍ നിന്നെ ഞാന്‍ കശാപ്പു നടത്തും..&lt;br /&gt;&lt;br /&gt;ഉവ്വ..!!!&lt;br /&gt;&lt;br /&gt;ഫോണ്‍ താഴെ വച്ച് ചാക്കോച്ചി ശ്വാസമെടുത്തു.&lt;br /&gt;&lt;br /&gt;വല്ലതും നടക്കുവോടാ...????- അമ്മാച്ചനു സംശയം ബാക്കി.&lt;br /&gt;&lt;br /&gt;എല്ലാം നടന്നിരിക്കും. നോക്കിക്കോ...&lt;br /&gt;&lt;br /&gt;എന്നാലും നിന്റെ ഭാവി അളിയനോട് ഇത്രയും സംസാരിക്കാന്‍ നിനക്കു ധൈര്യമുണ്ടായല്ലോ. അപാരം. പ്രണയിക്കുന്നവരായാല്‍ ഇങ്ങനെ വേണം. അവനു നിന്നെ പേടിയുണ്ടേല്‍ നിന്റെ കാര്യം രക്ഷപ്പെട്ടു.&lt;br /&gt;&lt;br /&gt;ഭരണങ്ങാനത്തു ചാക്കോച്ചിയെ പേടിയുള്ളവരായി ആരുമില്ലെന്നറിയാവുന്ന അമ്മാച്ചന്‍ അവസാന പ്രതീക്ഷ കൈവിടാതെ അത്രയും പറഞ്ഞവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഞായറാഴ്ച. വണ്ടിപ്പെരിയാറിനു പോകാന്‍ റെഡിയായി വണ്ടി വന്നു. ഡ്രൈവര്‍ ചാണ്ടി.&lt;br /&gt;&lt;br /&gt;ചാക്കോച്ചിയും അമ്മാച്ചനും സംഘവും മണിമാളികയ്ക്കു പിന്നിലൊളിച്ചു.&lt;br /&gt;&lt;br /&gt;മനോഹരമായ ഒരു സാരിയില്‍ ഒളിച്ച് റീത്ത വന്നു. റീത്തയുടെ അപ്പന്‍ ഒപ്പമുണ്ട്. അളിയനെ നേരില്‍ കണ്ടിട്ടില്ലാത്ത അമ്മാച്ചന്‍ ആയദ്ദേഹത്തിനായി തിരഞ്ഞുകൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;കണ്ടില്ല...&lt;br /&gt;&lt;br /&gt;ഇനി വല്ല റൗഡികളെയുമായിട്ടായിരിക്കുമോ അവന്‍ വരിക???&lt;br /&gt;&lt;br /&gt;തന്റെവലതുകാലു കശാപ്പുകടയില്‍ തൂങ്ങുന്നതു സ്വപ്നം കണ്ട അമ്മാച്ചന് അറിയാതെ മുള്ളാന്‍ മുട്ടി.&lt;br /&gt;&lt;br /&gt;ആരുംവന്നില്ല. അളിയനോ അന്ത്രോസു ചേട്ടനോ ആരും...&lt;br /&gt;&lt;br /&gt;കുര്‍ബാന കൊടുക്കുന്ന സമയം.&lt;br /&gt;&lt;br /&gt;റീത്ത നേരെയിറങ്ങി വന്നു. ചാണ്ടി വണ്ടി ഗിയറിലിട്ടു. എല്ലാവരും കയറി. അമ്മാച്ചനും....&lt;br /&gt;&lt;br /&gt;എല്ലാം ശുഭമാകാന്‍ പോകുന്ന സാഹചര്യത്തില്‍, അമ്മാച്ചന്‍ അതുവരെയുണ്ടായിരുന്ന ആകാംക്ഷയെ കെട്ടഴിച്ചുവിട്ടു....&lt;br /&gt;&lt;br /&gt;അല്ല...എവിടെയാ റീത്തയുടെ സഹോദരന്‍..യെവന്റെ ഭാവി അളിയന്‍..??? ഇതെല്ലാം റെഡിയാക്കിയിട്ടു കക്ഷി മുങ്ങിയോ????&lt;br /&gt;&lt;br /&gt;റീത്ത ചിരിച്ചു, കൂട്ടത്തില്‍ ചാക്കോച്ചിയും.&lt;br /&gt;&lt;br /&gt;ഇല്ല അവുസേപ്പിനു പരീക്ഷയാ...- റീത്ത മൊഴിഞ്ഞു.&lt;br /&gt;&lt;br /&gt;പരീക്ഷയോ...?- അമ്മാച്ചനു സംശയം...&lt;br /&gt;&lt;br /&gt;അതേ....&lt;br /&gt;&lt;br /&gt;എന്തു പരീക്ഷ???&lt;br /&gt;&lt;br /&gt;വേദപാഠ പരീക്ഷ....&lt;br /&gt;&lt;br /&gt;വേദപാഠമോ? അപ്പം അവുസേപ്പ്?????&lt;br /&gt;&lt;br /&gt;അവന്‍ നാലാം ക്ളാസില്‍ പഠിക്കുവല്ലേ....- അതു പൂരിപ്പിച്ചതു ചാക്കോച്ചിയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-1849017467938778430?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/1849017467938778430/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=1849017467938778430' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/1849017467938778430'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/1849017467938778430'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/04/blog-post_17.html' title='ചാക്കോച്ചി വെഡ്സ് റീത്ത (ദേവു വൊളന്തേ....)'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-5816136346326881556</id><published>2008-04-04T15:20:00.008+05:30</published><updated>2008-04-04T16:22:18.623+05:30</updated><category scheme='http://www.blogger.com/atom/ns#' term='ബ്ളോഗ് വാര്‍ഷികം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ആണ്ടു കുന്പസാരം</title><content type='html'>&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചെയ്ത എല്ലാ തെറ്റുകളും ആദ്യം ഓര്‍ത്തെടുക്കണം. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നിസാര കാര്യമല്ലത്. ശരിക്കും പിന്നോട്ട് ആലോചിക്കണം. ആലോചിച്ച് ആലോചിച്ച് തെറ്റുകളെല്ലാം ഓര്ത്തെടുത്ത് അതിന്റെ മുന്ഗണനാ ക്രമത്തില്‍ സോര്‍ട്ട് ചെയ്യണം. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പലവിധത്തില്‍ സോര്‍ട്ട് ചെയ്യുന്നവരുണ്ട്- ആദ്യം ചെറിയ പാപം പറഞ്ഞു തുടങ്ങി ഒടുക്കം കുമ്പസാരിപ്പിക്കാനിരിക്കുന്ന അച്ചന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കും വിധം ആഞ്ഞടിക്കുന്ന രീതിയാണ് ഒന്ന്. ആദ്യം മാരകങ്ങള്‍ പറഞ്ഞ് അച്ചനെ പതിയെ സമരസപ്പെടുത്തി നിസാര തെറ്റുകളില്‍ വൈന്ഡ് അപ് ചെയ്യുന്ന രീതിയാണ് അടുത്തത്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മാരകപാപങ്ങളും നിസാരപാപങ്ങളും മിക്സ് ചെയ്ത് അവിയല്‍ പരുവത്തില്‍ അങ്ങ് അവതരിപ്പിക്കുന്ന രീതിയുമുണ്ട്. ഏതു വിധത്തിലായാലും കുമ്പസാരത്തിനു മുന്‍പ് അതെല്ലാം ഓര്‍ത്തെടുക്കുക െചറുതല്ലാത്ത പണിയാണ്. പോരാത്തതിന് എന്റെ പിഴ എന്റെ പിഴ എന്നിടയ്ക്കിടെ പറയുന്ന കുമ്പസാരത്തിനുള്ള ജപവും ചൊല്ലണം. അതു കാണാതെ പഠിക്കണേലും ബുദ്ധിമുട്ടാണ്. കുമ്പസാരം കഴിഞ്ഞ്, പ്രായശ്ചിത്തതിനു പുറമേ മനസ്താപപ്രകരണവും ചൊല്ലണം. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ബുദ്ധിമുട്ടുകളെല്ലാമോര്ത്തിട്ടാണ് ഞാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കുമ്പസാരിക്കാത്തത്- പിന്നെ, മാരകപാപങ്ങളൊന്നും ചെയ്തു ശീലമില്ലാത്തയാളായതു കൊണ്ട് അച്ചന്‍മാരും എന്നെ കുമ്പസാരിക്കാന്‍ നിര്‍ബന്ധിക്കാറുമില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതിനാല്‍, വീട്ടിലെല്ലാവരും ആണ്ടുകുമ്പസാരത്തിനു പോകുമ്പോള്‍ ഞാന്‍വ ീടിനു കാവലിരിക്കുകയാണു പതിവ്. കുമ്പസാരവും കഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചു വരുമ്പോളേക്കും എന്തെങ്കിലും പരോപകാരം ചെയ്താല്‍ അത്രയുമായി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അപ്പുറത്തെ പറമ്പിലെ കൊച്ചുതെങ്ങില്‍ കരിക്കുണ്ടെങ്കില്‍ അതിട്ടു കുടിക്കുക, ഇപ്പുറത്തെ പറമ്പില്‍ നിന്നു തലയെത്തിച്ച് നമ്മുടെ പറമ്പിലെ പുല്ലു തിന്നുന്ന പശുവിനെ പതുങ്ങിച്ചെന്നു കെട്ടഴിച്ചു വിടുക തുടങ്ങിയ എന്തെങ്കിലും പരോപകാര പുണ്യപ്രവര്‍ത്തികള്‍ക്കായി ആ സമയം നമുക്കു നീക്കി വയ്ക്കാമല്ലോ. കൂടുതല്‍ സമയം കിട്ടുകയാണേല്‍, ആരും എടുക്കുകേലെന്നു കരുതി അമ്മച്ചി ബൈബിളിലോ സന്ധ്യാനമസ്കാര പുസ്തകത്തിലോ ഒളിപ്പിച്ചു വയ്ക്കുന്ന കാശു മുഴുവന്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യാം. (അതില്‍നിന്ന് ഒന്നുമെടുക്കുന്ന സ്വഭാവം എനിക്കില്ല. എനിക്കെന്തിനാ കാശ്???)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഇക്കൊല്ലവും ആണ്ടുകുമ്പസാര കാലമായി. പള്ളിയ്ക്കു പുറത്ത്, വിശാലമായ നടയില്‍ ഞാന്‍ വെറുതെയിരുന്നപ്പോളാണ്, ഏതാണ്ട് ഒന്നരവര്‍ഷം മുന്‍പ് കയ്യില്‍ കിട്ടിയ ഒരു മാസികയെക്കുറിച്ച് വെറുതെയോര്‍ത്തത്.&lt;br /&gt;&lt;br /&gt;തൃശൂര്‍ കറന്റ് ബുക്സിന്റെ ന്യൂസ് ലെറ്റര്‍.&lt;br /&gt;&lt;br /&gt;അതില്‍ സജീവ് എടത്താടന്‍ എന്ന പേരു കണ്ടത് പെട്ടെന്നു ശ്രദ്ധിച്ചു. സജീവ് എന്ന പേരു ഞാന്‍ ഇഷ്ടം പോലെ കേട്ടിട്ടുണ്ട്. ചീങ്കല്ലേല്‍ ഷാപ്പിലൊരു ചെത്തുകാരനുണ്ട് സജീവ്.ഭരണങ്ങാനത്തെ ഫൈവ് സ്റ്റാര്‍ തട്ടുകടയുടെ ഓണറും ഒരു സജീവാണ്. എന്റെ കൂടെ പഠിച്ചവനുണ്ട് ഒരു സജീവ്. അയല്‍പക്കത്തുനിന്ന് ബോംബെയ്ക്കു കുടിയേറിയവനുണ്ട് ഒരു സജീവ്. അങ്ങനെ സജീവുമാര്‍ ചിരപരിചിതരാണെനിക്ക്. എന്നാല്‍ എടത്താടന്‍ എന്ന പേര് ഞാനാദ്യം കേള്‍ക്കുകയായിരുന്നു. ഇടത്ത്, വലത്ത് എന്നു കേട്ടിട്ടുണ്ട്.&lt;br /&gt;&lt;br /&gt;എടത്താടന്‍ എന്നു പറഞ്ഞാലെന്തായിരിക്കും?&lt;br /&gt;&lt;br /&gt;പേരിലൊരു ആട്ടം ഉള്ളതുകൊണ്ട് നല്ല സ്മോളായിരിക്കുമെന്ന് അപ്പോളേ ഉറപ്പിച്ചു. ആ പേരിലെ അവലക്ഷണം എന്താണെന്നു നോക്കാന്‍ ന്യൂസ് ലെറ്ററിന്റെ താളു മറിച്ചു നോക്കിയപ്പോളാണറിയുന്നത്, കക്ഷിക്കു വിശാലമനസ്കന്‍ എന്നൊരു ഇരട്ടപ്പേരുകൂടിയുണ്ടെന്ന്. അതെനിക്ക് ഇഷ്ടമായി. വിശാലമനസ്ക്കന്‍. എന്നെപ്പോലെ വേറൊരാളെങ്കിലും കൂടി ഈ ലോകത്തുണ്ടല്ലോ. സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കൊടകര പുരാണം എന്ന പേരില്‍ കക്ഷി ഇന്റര്നെറ്റില്‍ എഴുതിയ കഥകള്‍ കറന്റ് ബുക്സ് പുസ്തകമാക്കുന്നതിന്റെ പരസ്യവും പുസ്തകത്തിലെ ഒരുകഥയുമായിരുന്നു ന്യൂസ് ലെറ്ററില്‍. തൂലികാ സൗഹൃദം വഴി പരിചയപ്പെട്ട സുഹൃത്ത് അവസാനം കട്ടപ്പാരയായി വീട്ടില്‍വന്നു കയറുന്നതിനെ ശ്രീ വിശാലം അതിവിശാലമായി എഴുതിയിരിക്കുന്നതു വായിച്ചപ്പോഴേ എനിക്കൊരു ശ്രീനിവാസന്റെ മണമടിച്ചു. സംഗതി കൊള്ളാമല്ലോ. ഈ പുസ്തകം വായിക്കണം. തീരുമാനിച്ചു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;തീരുമാനം അവിെട നില്‍ക്കട്ടെ. അങ്ങനെ ഒരുച്ചനേരത്ത് ഓഫിസിലിരുന്നു പകല്‍ക്കിനാവു കാണുകയായിരുന്ന എനിക്ക് ഞങ്ങളുടെ ഇന്‍ഹൗസ് മെയിലില്‍ ശ്രീ ബെര്ളിയുടെ വകയൊരു മെയില്‍. അതിങ്ങനെയായിരുന്നു.&lt;br /&gt;&lt;br /&gt;പ്രിയപ്പെട്ട സുനീഷ് സാര്‍,&lt;br /&gt;മലയാളത്തില്‍ എനിക്കൊരു ബ്ളോഗുണ്ട്. ബെര്‍ളിത്തരങ്ങള്‍. സാര്‍ സമയം കിട്ടുമ്പോള്‍ വായിക്കുമല്ലോ.&lt;br /&gt;എന്ന്, വിശ്വസ്തന്‍ ബെര്‍ളി.&lt;br /&gt;&lt;br /&gt;ബ്ളോഗ് യുആര്‍എല്ലും ഒപ്പം. ഞാന്‍ ഇന്റര്‍നെറ്റിലേക്ക് ഊളിയിട്ടു. ബെര്‍ളി മുന്നില് തെളിഞ്ഞു. ആദ്യം കണ്ട കഥ- ചൊച്ചിസം. വായിച്ചു. മൊത്തത്തില്‍ ഒന്നു റീസ്റ്റാര്ട്ടായ പോലെ. ബെര്ളിയുടെ ബ്ളോഗിലെ ഓരോ പോസ്റ്റും അത്രയ്ക്ക ് ഊര്‍ജമാണ് ഇപ്പോളും സമ്മാനിച്ചുകൊണ്ടിരിക്കുന്ന്.&lt;br /&gt;&lt;br /&gt;ഞാന്‍ ബെര്‍ളിയെ വിളിച്ചു.&lt;br /&gt;&lt;br /&gt;ബെര്‍ളീ, ബ്ളോഗ് കണ്ടു. എനിക്കിഷ്ടമായി.&lt;br /&gt;&lt;br /&gt;താങ്ക്യുസാര്‍. താങ്ങളെപ്പോലെയുള്ളവര്‍ ഇങ്ങനെ പറയുമ്പോള്‍ എന്റെ മനസ്സു നിറയും. ഇതാണ് ശരിക്കും ഞങ്ങളെപ്പോലുള്ളവര്‍ക്കുള്ള അംഗീകാരം.&lt;br /&gt;&lt;br /&gt;ഓ അങ്ങനെയൊന്നുമില്ല, എനിക്കും ഈ ബ്ളോഗെഴുത്ത് പഠിക്കണമെന്നുണ്ട്.&lt;br /&gt;&lt;br /&gt;അതിനെന്താ സാര്‍, ഞാന്‍ പഠിപ്പിച്ചു തരാം.&lt;br /&gt;&lt;br /&gt;ഒരുദിവസം രാവിലെ മലപ്പുറത്തുനിന്നു ഞാന്‍ കോഴിക്കോടിനു പുറപ്പെട്ടു. ബെര്‍ളിയെ കാണാന്‍, ബ്ളോഗ് എഴുത്ത് പഠിക്കാന്‍.&lt;br /&gt;കോഴിക്കോട് നടക്കാവിലെ നെറ്റ് കഫേയില്‍ ഞങ്ങള്‍ കണ്ടുമുട്ടി.&lt;br /&gt;&lt;br /&gt;മനുഷ്യനെ എട്ടായി മടക്കിയെടുത്താല്‍ അകത്തു സുഖമായിരിക്കാവുന്ന വിധമൊരു ക്യുബിക്കിളില്‍ ഞങ്ങളു രണ്ടും ഇരുന്നു.&lt;br /&gt;&lt;br /&gt;ബെര്ളി ബ്ളോഗ് തുറന്നു. ഓരോന്നു പറഞ്ഞു തന്നു. മലയാളത്തിലടിക്കാന്‍ ഹൈഗോപിസൈറ്റും കാട്ടിത്തന്നു.&lt;br /&gt;ഞാന്‍ പടപടാന്നു കാര്യങ്ങള്‍ പഠിച്ചു. മലയാളത്തില്‍ കംപോസു ചെയ്യുക മാത്രമായിരുന്നു ഏക ബുദ്ധിമുട്ട്. എങ്കിലും കഥയെഴുതാമല്ലോ എന്നോര്‍ത്തപ്പോള്‍, സംഗതി ബുദ്ധിമുട്ടായി തോന്നിയില്ല. ഇഫ് യു ചൂസ് എ ജോബ് യു ലവ്, ദെന്‍ യു വില്‍ നെവര്‍ ഹാവ് ടു വര്‍ക്ക് എന്നാണല്ലോ.&lt;br /&gt;&lt;br /&gt;അന്നു രാത്രി ഓഫിസിലിരുന്ന് ഞാന്‍ ആദ്യത്തെ പോസ്റ്റെഴുതി. - മീനച്ചിലാറും കൂടോത്രവും. കമന്റ് അഗ്രിഗേറ്റര്‍ അന്ന് പിന്മൊഴിയായിരുന്നു. അതു ബെര്‍ളി ശരിയാക്കിയിരുന്നു.&lt;br /&gt;&lt;br /&gt;ആദ്യത്തെ കമന്റ് - ഓസ്ട്രേലിയയില്‍നിന്നു സാജന്റേതായിരുന്നു അത്. ആദ്യചുംബനവും ആദ്യകമന്റും ഒരിക്കലും മറക്കില്ലെന്നാണല്ലോ.( കമന്റ് ഇനി മറക്കത്തില്ല. മറ്റേത് ആരേലും തന്നാല്‍ മറക്കാതിരിക്കാം.)&lt;br /&gt;&lt;br /&gt;പിന്നെ, എനിക്ക് ആവേശമായി. ആവേശം മൂത്ത് നാട്ടിലുള്ള സകലരെയും വേഷം കെട്ടിച്ചുബ്ളോഗില്‍ എഴുന്നള്ളിച്ചു കൊണ്ടു വന്നു. അതിന്നിടയ്ക്കാണ്, മറ്റൊരു പ്രിയപ്പെട്ടവന്‍ അനൂപ് എന്നെ ഫോണില് വിളിക്കുന്നത്.&lt;br /&gt;&lt;br /&gt;അളിയാ, ബ്ളോഗ് തുടങ്ങിയല്ലേ?&lt;br /&gt;&lt;br /&gt;ഞാന്‍ മൂളി. നീയെങ്ങനെ അറിഞ്ഞെടേ?&lt;br /&gt;&lt;br /&gt;അതൊക്കെ അറിഞ്ഞു. മലയാളത്തില്‍ അടിക്കാന്‍ നീ വിഷമിക്കേണ്ട.&lt;br /&gt;&lt;br /&gt;അവന്‍ എനിക്കു വേണ്ടി, ഓഫിസിലെ കീ ഇന്‍ ഫോര്‍മാറ്റ് അനുസരിച്ച്, യൂണിക്കോഡ് കംപോസു ചെയ്യാന്‍ ഒരു പ്ളാറ്റ് ഫോം ഉണ്ടാക്കിത്തന്നു. അതിന് എനി്ക്കു യൂസര്‍നെയിമും പാസ് വേഡും വരെ തന്നു ഭവാന്‍.&lt;br /&gt;&lt;br /&gt;പിന്നെ ഒരു തരം അലക്കായിരുന്നു. നാട്ടുകാരു മുഴുവന്‍ കോടതി കയറി. എന്റെ വിചാരണക്കോടതിയില്‍ എനിക്കു വിരോധമുള്ളവരെയും സ്നേഹമുള്ളവരെയും ഞാന്‍ കയറ്റിനിര്‍ത്തി വിചാരണ ചെയ്തു. അവ കഥകളായി. പലതിലും നിറയെ കള്ളൊഴുകി. ചിലതില്‍ നിറയെ പ്രണയവും. ഏറെയും നഷ്ടപ്രണയങ്ങളായിരുന്നു. അതോടെ,ഞാന്‍ തികഞ്ഞ മദ്യപാനിയും നിരാശാകാമുകനുമാണെന്നു ബൂലോഗര്‍ വിശ്വസിച്ചു. ഞാനെതിര്‍ത്തിട്ടില്ല, ഇനിയും എതിര്‍ക്കുകയുമില്ല.&lt;br /&gt;&lt;br /&gt;കൊച്ചിയില്‍ കുറുമാന്റെ പുസ്തക പ്രകാശനത്തിനു പോയപ്പോള്‍ ബൂലോഗത്തെ പുലികളെ പലരെയും നേരില്‍ പരിചയപ്പെട്ടു. പിന്നീടൊരിക്കല്‍, തൃശൂരില്‍ ഇടിവാളും കുട്ടന്‍മേനോനും ചേര്‍ന്നൊരുക്കിയ പരിപാടിയിലും പങ്കെടുത്തു.&lt;br /&gt;&lt;br /&gt;പുതിയ ഒരുപാടു േപരെ പരിചയപ്പെട്ടു. എല്ലാവരും നല്ലവര്‍. കൊച്ചിയില്‍ വച്ച് എന്നെക്കൊണ്ട് ഒരെണ്ണം കഴിപ്പിക്കാന്‍ ശ്രീ തഥാഗതനു േനരിടേണ്ടി വന്ന പങ്കപ്പാട് ഓര്‍ക്കുമ്പോള്‍ ഇപ്പോളും ചിരി വരും.&lt;br /&gt;&lt;br /&gt;ബ്ലോഗ് വഴി സമാന്തരമായി വലിയൊരു സൗഹൃദവലയം അങ്ങനെ രൂപപ്പെട്ടു. ഇനിയും നേരില്‍കാണാതെ ഫോണ്‍ വഴിയും മെയിലിലൂടെയും സൗഹൃദം തുടരുന്നവരുണ്ട്. എതിരന്‍ കതിരവനും കുതിരവട്ടനും സാല്‍ജോയുമൊക്കെ ഈ വിഭാഗത്തില്‍പ്പെടും.&lt;br /&gt;&lt;br /&gt;അകലങ്ങള്‍ അലിഞ്ഞില്ലാതാകുമ്പോള്‍ ഫിന്‍ലന്‍ഡും അമേരിക്കയും ദുബായിയുമൊക്കെ ഇങ്ങടുത്തു നില്‍ക്കുന്ന തോന്നലാണുണ്ടാക്കുക.&lt;br /&gt;&lt;br /&gt;പെരുവഴിയില്‍ വച്ചും ചില ബ്ളോഗെഴുത്തുകാരെ പരിചയപ്പെട്ടു. കല്യാണി, കൊച്ചുത്രേസ്യ, കുട്ടന്‍സ്...&lt;br /&gt;&lt;br /&gt;അതിന്നിടയ്ക്ക് ഞാന്‍ പ്രധാനപ്പെട്ട ഒരു കാര്യം മറന്നുപോയിരുന്നു. എന്റെ സ്വന്തം നാട്ടുകാര്‍. അവരാരും ഈ ബ്ളോഗ് കാണുന്നേയില്ലെന്ന എന്റെ മിഥ്യാധാരണ പിഴച്ചുപോയി. ഒന്നല്ല, ഒരുപിടി നാട്ടുകാര്‍ ഇപ്പോള്‍ ഈ ബ്ളോഗ് വായിക്കുന്നുണ്ട്. അവരില്‍ പലര്‍ക്കും, ഇതിലെ പല കഥാപാത്രങ്ങളെയും നേരില്‍ അറിയാം. ഇനി കഥാപാത്രങ്ങള്‍ കൂടി ഈ കഥ വായിക്കുന്നതോടെ, എന്റെ കഥ പൂര്‍ത്തിയാകും.&lt;br /&gt;&lt;br /&gt;ഇതിലെഴുതിയതും ഇനി എഴുതാനിരിക്കുന്നതുമായ കഥകള്‍ ഒരിക്കലുംയഥാര്‍ഥ സംഭവങ്ങളല്ല. ചിലതിനു യാഥാര്‍ഥ്യവുമായി ചിലബന്ധങ്ങളുണ്ട്. ത്രെഡ് എന്ന നിലയ്ക്ക് അതിനെ ഏറ്റെടുത്ത ശേഷം അതിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനും ഫാന്റസി കുത്തിവയ്ക്കുന്നതാണ് എന്റെ എഴുത്തുരീതി. റിയലസ്റ്റിക്ക് ഫാന്റസി എന്നു വേണേല്‍ വിളിക്കാം. എനിക്കു വിരോധമില്ല.&lt;br /&gt;&lt;br /&gt;തമാശ എഴുത്തുകാര്‍ക്കു സാഹിത്യരംഗത്തും ബ്ളോഗ് രംഗത്തും വലിയ വിലയൊന്നുമില്ല.നാലുവരി കവിത (മോശമാണെന്നല്ല) എഴുതുന്നവര്‍ക്കും നേരേ ചൊവ്വേ കഥകളെഴുതുന്നവര്‍ക്കുമൊക്കെയാണ് ഡിമാന്ഡ്. നല്ല ഒരു കവിത എഴുതുന്നതിനെക്കാള്‍ മെന്റല്‍ സ്ട്രെയിന്‍ വേണം നല്ല ഒരു തമാശക്കഥ നന്നായി എഴുതിയവസാനിപ്പിക്കാന്‍ എന്നതാണ് ഏറ്റവും വലിയ തമാശ. പക്ഷേ, ബ്ളോഗില്‍ അതു നന്നായി കൈകാര്യം ചെയ്യുന്നവരുണ്ട്. എന്റെ വായന പരിമിതമാണ്- അതില്‍ എനിക്കു ബെര്‍ളിയും വിശാലനും കഴിഞ്ഞാല്‍ ഇടിവാള്‍, സാന്‍ഡോസ്, ജി മനു, കൊച്ചുത്രേസ്യ തുടങ്ങിയവരുടെ എഴുത്താണിഷ്ടം. അനായാസതയാണ് അവരുടെ ഹൈലൈറ്റ്. എഴുത്ത് അനായാസമാകുമ്പോള്‍ വായന അതിലേറെ ആയാസരഹിതമായിരിക്കും.&lt;br /&gt;&lt;br /&gt;അങ്ങനെ എന്റെ തെറ്റുകള്‍ എല്ലാം ഞാനോര്‍ത്തെടുത്തുകൊണ്ടിരിക്കെ, പള്ളിനടയുടെ അങ്ങേപ്പുറത്ത്, പാറേപ്പള്ളിയുടെ മതിലിന്നു താഴെ സൂര്യനസ്തമിച്ചു. ഇത്രയുമൊക്കെ ഞാന്‍ ചിന്തിക്കാനും എഴുതാനും എന്താണിപ്പോള്‍ പ്രകോപനമെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും.&lt;br /&gt;&lt;br /&gt;കാരണമുണ്ട്. ഈ ഏപ്രില്‍ 14ന് ഞാന്‍ ബ്ളോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കാണിച്ച പോക്രിത്തരങ്ങള്‍ ബൂലോഗര്‍ക്കു മുന്‍പില്‍ ഏറ്റുപറഞ്ഞുകഴിഞ്ഞു. ശിക്ഷയും പ്രായശ്ചിത്തവും നിങ്ങള്‍ക്കു നിശ്ചയിക്കാം.&lt;br /&gt;&lt;br /&gt;സലാം!!!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;(വാര്‍ഷിക പോസ്റ്റ് എഴുതുന്നതു ഞാനല്ല. സത്യന്‍ അന്തിക്കാടോ വിശാലനോ അല്ല. അതു മറ്റൊരാളായിരിക്കും. കാത്തിരിക്കുക)&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-5816136346326881556?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/5816136346326881556/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=5816136346326881556' title='56 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/5816136346326881556'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/5816136346326881556'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/04/blog-post.html' title='ആണ്ടു കുന്പസാരം'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>56</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-8482662897701067786</id><published>2008-03-16T02:13:00.003+05:30</published><updated>2012-01-21T02:48:22.088+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നര്‍മം'/><title type='text'>അയ്യങ്കോലിപ്പാറയിലെ രാത്രികള്‍</title><content type='html'>&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചോരയുടെ നിറമായിരുന്നു ആ വെളിച്ചത്തിന്.&lt;br /&gt;&lt;br /&gt;അയ്യങ്കോലിപ്പാറയുടെ മുകളില്‍ അര്‍ധരാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്ന അന്തോണിയാണ് ആദ്യം ആ കാഴ്ച കണ്ടത്. അങ്ങകലെ, ഏതാണ്ടു താണോലിപ്പള്ളിയുടെ ഭാഗത്തുനിന്നു ചുവന്ന നിറത്തിലുള്ള ഒരു വെളിച്ചം നേരെ അയ്യങ്കോലിപ്പാറ ഉന്നം വച്ചു പാഞ്ഞുവരുന്നു.&lt;br /&gt;&lt;br /&gt;അയ്യോ എന്ന അലര്‍ച്ചയാണു പിന്നീടു നാട്ടുകാരു കേട്ടത്. അന്തോണി അവശനിലയില്‍ ആശുപത്രിയിലായി. ചുവന്ന വെളിച്ചം എന്ന് ഇടയ്ക്കിടെ പറയുന്നതൊഴിച്ചാല്‍ മറ്റൊന്നും ആരുമറിഞ്ഞില്ല. ചുവന്ന വെളിച്ചം എന്നു പറയാന്‍ മാത്രമായി അവനു ബോധം തെളിയും. അതു പറഞ്ഞുകഴിഞ്ഞാലുടന്‍ ബോധം മറയും. ഒരാഴ്ചയായി ഇതാണു സ്ഥിതി.&lt;br /&gt;&lt;br /&gt;അന്തോണി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് അയ്യങ്കോലിപ്പാറയില്‍ മറ്റൊരു സംഭവമുണ്ടായത്. അയ്യപ്പനാശാന്റെ വീടിന്റെ അടുക്കളയോടുചേര്‍ന്ന് ഒരു ചുവന്ന വര . ഏതാണ്ട് അരയടി നീളത്തില്‍ മൂന്നിഞ്ചുകനത്തില്‍ ഒരു വര. തൊട്ടപ്പുറത്തുള്ള മേരിച്ചേടത്തിയുടെ വാളന്‍ പുളി മരത്തിലും ഏതാണ്ട് ഒരാള്‍ ഉയരത്തില്‍ അതുപോലെയൊരു വര.&lt;br /&gt;&lt;br /&gt;ആരാണു വരച്ചതെന്ന് അയ്യപ്പനാശാന്‍ വൈകിട്ട് വീലായെത്തി നാട്ടുകാരോടു മുഴുവന്‍ ചോദിച്ചു. ഉത്തരം കിട്ടിയില്ല. അതിന്റെ ദുഖത്തിന് പെമ്പറന്നോത്തി കാര്‍ത്യാനിച്ചേടത്തീടെ മുടിക്കുത്തിനു പിടിച്ചു നിലത്തടിച്ചും അയ്യപ്പനാശാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;ഏതു മറ്റവനാടീ ഇവിടെ ചെമന്ന വര വരച്ചത്? അതും ആണൊരുത്തന്‍ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍???&lt;br /&gt;&lt;br /&gt;ആ ചോദ്യം അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, താഴെ അങ്ങു ഭരണങ്ങാനം വരെ മുഴങ്ങി. പക്ഷേ ഉത്തരമുണ്ടായില്ല. പകരം മറ്റൊന്നുണ്ടായി.&lt;br /&gt;അയ്യങ്കോലിപ്പാറയുടെ അടിവാരത്തെ മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെയും ഇറച്ചിവെട്ടുകാരന്‍ കറിയാച്ചേട്ടന്റെയും വീടിന്റെ ചുവരിലും ചുവന്ന വരകള്‍ പ്രത്യക്ഷപ്പെട്ടു. ഒരടിനീളം. മൂന്നിഞ്ചുകനം. ഗംഭീര വര. വരച്ചവനാരായാലും നന്നായി വരയ്ക്കാനറിയാവുന്നവനാണെന്നു അയല്പക്കത്തെ കുഞ്ഞാറാണപ്പണിക്കനും സാക്ഷയ്പ്പെടുത്തി. അത്രയ്ക്കു പെര്‍ഫക്ട് വര.&lt;br /&gt;&lt;br /&gt;വര നാട്ടില്‍ വര്‍ത്തമാനമായിത്തുടങ്ങി. നാളെ ആരുടെ വീട്ടിലായിരിക്കും വര വീഴുകയെന്നറിയാന്‍ പാടില്ലാത്തതിനാല്‍ നാട്ടുകാര്‍ ഉണര്‍ന്നിരുന്നു. വീടുകളുടെ ചുവരില്‍ ചുവന്ന വരയിടുന്നവനെ പിടിച്ചിട്ടു തന്നെ കാര്യം.&lt;br /&gt;സംഗതി, നാട്ടിലറിഞ്ഞതിനു പിന്നാലെ പള്ളിയിലുമെത്തി.&lt;br /&gt;&lt;br /&gt;പെസഹാദിവസം, വിശ്വാസികളുടെ വീടുകളുടെ കട്ടിളപ്പടിയില്‍ മുട്ടനാടിനെ കൊന്ന ചോരകൊണ്ട് അടയാളമിടണമെന്ന പഴയനിയമവചനമാണു വികാരിയച്ചന്റെ ഓര്‍മയിലെത്തിയത്. ചോര കൊണ്ട് അടയാളപ്പെടുത്താത്ത വീടുകളെ ദൈവദൂതന്‍ നിഗ്രഹിച്ചു കടന്നുപോകും.&lt;br /&gt;&lt;br /&gt;കര്‍ത്താവേ...???&lt;br /&gt;&lt;br /&gt;പള്ളിമുറിയുടെ ചുവരില്‍ സ്വന്തം നിലയ്ക്ക് ഒന്നു വരച്ചാലോ എന്ന് അച്ചന് തോന്നിപ്പോയി!!!&lt;br /&gt;&lt;br /&gt;എങ്കിലും, ഉള്ളിലെ പേടി മറച്ചുവച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;ആരും പേടിക്കേണ്ട, ഇപ്പോള്‍ നമ്മള്‍ പുതിയ നിയമമാണു ഫോളോ ചെയ്യുന്നത്. പഴയ നിയമമല്ല. അതുകൊണ്ട്, ചുവന്ന വരയോ ചോരയോ ഒന്നും നമുക്കു ഭൂഷണമല്ല. ഇതുവേറെയേതോ ചെകുത്താന്മാര്‍ ഒപ്പിക്കുന്ന വേലയാണ്.&lt;br /&gt;&lt;br /&gt;നാട്ടില്‍ പിന്നെയും ചുവന്നവരകളുടെ എണ്ണം കൂടിവന്നു. എല്ലാത്തിനും ഒരേ സ്വഭാവമായിരുന്നു. ഒരേ നിറവും.&lt;br /&gt;&lt;br /&gt;ഭരണങ്ങാനം ഒന്നടങ്കം രാത്രിയെ പകലാക്കി ഉണര്‍ന്നിരുന്നു തുടങ്ങി. പകലുറക്കം, രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. വീണ്ടും പകലുറക്കം രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. ഇതിനു സമാന്തരമായി വരകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ചെകുത്താന്‍ സേവയുടെ ഫലമാണു വര. ആരാണു ചെകുത്താനെ സേവിച്ചു പ്രീതിപ്പെടുത്തിയിരിക്കുന്നതെന്നു മാത്രമറിഞ്ഞു കൂടാ. നാട്ടുകാര്‍ തലപുകച്ചു. പുകഞ്ഞ കൊള്ളികള്‍ പുറത്തായതല്ലാതെ വരയിടുന്നവനെ പിടിക്കാന്‍ മാത്രം ആര്‍ക്കുമായില്ല. ഒപ്പം, എന്തിനു വേണ്ടിയാണു വരയിടുന്നതെന്നും ആര്‍ക്കും മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ ഒരു ദിവസം, അമ്പാറ ഷാപ്പിനു മുകളില്‍ ചുവന്ന വര വീണു. കുടിന്മാര്‍ ആശങ്കാകുലരായതിന്റെ പിറ്റേന്ന്, ആറിന്നക്കരെയുള്ള പാലമ്മൂട് ഷാപ്പിന്റെ ചുവരിലും വര വീണു. രണ്ടു ഷാപ്പുകളിലും കള്ളു തിളച്ചു മറിഞ്ഞു. കള്ളില്‍ വീണു ചത്ത പ്രാണികളുടെ ആത്മാക്കളോടൊപ്പം കുടിയന്മാരും തേങ്ങി. ആരാവും ഈ വര വരച്ചത്? എന്തിനാവും ഈ വര വരച്ചത്?&lt;br /&gt;&lt;br /&gt;ഷാപ്പിനു മുകളില് വര വീണതോടെ നാട്ടുകാരില്‍ ചിലര്‍ക്കു ധൈര്യമായി. ഇതു ദൈവത്തിന്റെ വരയാണ്. നാട്ടിലെ പാപികളെ അപ്പാടെ പായിക്കാന്‍ ദൈവം ഏര്‍പ്പാടു ചെയ്ത പുതിയ പാക്കേജാണു സംഗതി. ചുവന്ന വര വീണയിടങ്ങളെ നിഗ്രഹിച്ച് ദൈവദൂതന്‍ കടന്നുപോകും. പുതിയ പെസഹാ...!!!&lt;br /&gt;&lt;br /&gt;സംഗതി നാട്ടില്‍ ഫ്ളാഷായതോടെ, ചുവന്ന വര വീണ വീട്ടുകാര്‍ ഒറ്റപ്പെട്ടു. ഷാപ്പ് ഒറ്റപ്പെട്ടു. കുടിയന്മാര്‍ ഒറ്റപ്പെട്ടു. കറിക്കച്ചോടക്കാരന്‍ കോവാലന്‍ ചേട്ടന്‍ ഒറ്റപ്പെട്ടു.&lt;br /&gt;&lt;br /&gt;സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം കിട്ടാന്‍ യോഗ്യതയില്ലാത്ത വിധം തെറ്റു ചെയ്തവരാണ് അവരെന്നു നാടൊട്ടുക്കു പ്രചാരണമുണ്ടായി. ചുവന്നവരയുള്ള വീട്ടുകാരില്‍ പലരെയും പരസ്യമായി നാട്ടുകാര്‍ പരിഹസരിച്ചു, ആക്രമിച്ചു. ഭരണങ്ങാനത്തു ബാക്കിയുള്ള കള്ളുഷാപ്പുകള്‍ക്കു മുകളില്‍ക്കൂടി വര വീഴാന്‍ ദൈവം നടപടി സ്വീകരിക്കണമെന്ന് മദ്യവിരുദ്ധ അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദൈവത്തിനു ഫാക്സ് സന്ദേശം അയച്ചു.&lt;br /&gt;&lt;br /&gt;പിറ്റേദിവസം വര വീണു. ഭരണങ്ങാനം കുരിശുപള്ളിക്കും തൊട്ടിപ്പുറത്തെ കന്യാസ്ത്രീ മഠത്തിനും!!!&lt;br /&gt;അന്നുതന്നെ മദ്യവിരുദ്ധ സമിതി പിരിച്ചുവിട്ടു.&lt;br /&gt;&lt;br /&gt;വരകളുടെ എണ്ണം അന്‍പതു തികഞ്ഞ ദിവസമാണ് അന്തോണി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്ജ് ആയത്. നേരെ ഭരണങ്ങാനത്തു കാലുകുത്തിയ അപ്പോള്‍ത്തന്നെ അന്തോണി വരയെക്കുറിച്ചറിഞ്ഞു.&lt;br /&gt;വരകളുടെ നിറം ചുവപ്പാണെന്നുകൂടി അറിഞ്ഞതോടെ അന്തോണിയുടെ തലകറങ്ങി. എങ്കിലും അന്തോണി ആ സത്യം വിളിച്ചു പറഞ്ഞു.&lt;br /&gt;&lt;br /&gt;രാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്നപ്പോള്‍ താന്‍ ആകാശത്തു കണ്ട അതിഭയങ്കര വെളിച്ചത്തിന്റെ കഥ. രക്തത്തിന്റെ നിറമുള്ള ചുവന്ന വെളിച്ചം. അതുകേട്ടതോടെ, നാട്ടുകാരുടെ രക്തം കട്ടയായി.&lt;br /&gt;&lt;br /&gt;സംഗതി യക്ഷിയാണ്.&lt;br /&gt;&lt;br /&gt;ചുടല യക്ഷി. യക്ഷിയുടെ സഞ്ചാരസമയം രാത്രിയാണ്. യക്ഷി പോകുന്ന വഴിയിലെ വീടുകള്‍ക്കും മരങ്ങള്‍ക്കും മൈല്‍ക്കുറ്റികള്‍ക്കുമാണു ചുവന്നവര വീഴുന്നത്. അപ്പോള്‍ സംഗതി മനുഷ്യബന്ധമുള്ളതല്ല. ചുവന്ന വര വീണ വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം കട്ടപ്പുക. അവരെ യക്ഷി സ്കെച്ചു ചെയ്തു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഇനി ഏതെങ്കലിുമൊരു രാത്രിയില്‍, പാലപ്പൂ മണം വീണു പരന്ന നിലാവില്‍ അവരുടെ അലര്‍ച്ച കേള്‍ക്കാം. യക്ഷി കോന്പല്ലുകള്‍ കോര്‍ത്ത് ചോര വലിച്ചു കുടിക്കുന്ന ഒച്ച കേള്‍ക്കാം. അതില്‍ മിച്ചം വരുന്ന ചോര കൊണ്ട് യക്ഷി അടുത്ത വീട്ടില്‍ അടയാളമിടും. അതങ്ങനെ നീണ്ടുപോകും....&lt;br /&gt;&lt;br /&gt;ഇത്രയും കാലം ഇല്ലാതിരുന്ന യക്ഷി പെട്ടെന്ന് എവിടെനിന്നു വന്നു?&lt;br /&gt;&lt;br /&gt;അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, അതിന്നപ്പുറത്തേക്കും ഇപ്പുറത്തേക്കും വരകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സംഗതി ഭരണങ്ങാനത്തിന്റെ അതിര്‍ത്തിയും കടന്നു മുന്നേറിയതോടെ, ചുവന്ന വര വീണ വീട്ടുകാരില്‍ ചിലര്‍ കിട്ടിയ വിലയ്ക്കു സ്ഥലം വിട്ടു തടിരക്ഷിച്ചു.&lt;br /&gt;&lt;br /&gt;ചുമ്മാ കൊടുക്കാമെന്നു പറഞ്ഞിട്ടും സ്ഥലം മേടിക്കാന്‍ ആരും കൂട്ടാക്കത്തത്തിനെത്തുടര്‍ന്നു ചിലര്‍ വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്തു.&lt;br /&gt;&lt;br /&gt;ഏതുനിമിഷവും പടര്‍ത്തിയിട്ട തലമുടിയും നീട്ടി വളര്‍ത്തിയ നഖങ്ങളും കോമ്പല്ലുമായി പറന്നെത്തുന്ന യക്ഷിയെ നേരിടാന്‍ ചിലര്‍ കാത്തിരുന്നു.&lt;br /&gt;ഒടുവില്‍ ആ ദിവസം വന്നെത്തി. മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെ വീട്ടില്‍ അതിരാവിലെ ആറുമണിക്കു കേട്ട അലര്‍ച്ചയാണു നാട്ടുകാരെ ഉണര്‍ത്തിയത്.&lt;br /&gt;&lt;br /&gt;ഉണര്‍ന്ന പാടെ നാട്ടുകാര്‍ സത്യം തിരിച്ചറ‍ിഞ്ഞു. കുട്ടപ്പന്‍ ചേട്ടനെ യക്ഷി പിടിച്ചു. ചോരയാണെന്നു കരുതി വലിച്ചു കുടിക്കുന്ന സാധനം യക്ഷിയെ വീലാക്കിയില്ലെങ്കില് ഭാഗ്യം!!&lt;br /&gt;&lt;br /&gt;വീണ്ടും അലര്‍ച്ച കേട്ടു. കൂടെ ഓടിക്കോ എന്ന പുതിയ അലര്‍ച്ചയും...!!&lt;br /&gt;&lt;br /&gt;യക്ഷി ഓടുമോ? അല്ലെങ്കിലും യക്ഷിക്ക് പുരുഷ ശബ്ദമാണോ??&lt;br /&gt;&lt;br /&gt;ഇനി ഗന്ധര്‍വനായിരിക്കുമോ?&lt;br /&gt;&lt;br /&gt;ഗന്ധര്‍വന്‍ നോണ്‍ വെജ് ആവാന്‍ സാധ്യതയില്ല. അപ്പോള്‍ പിന്നെ ആരായിരിക്കും???&lt;br /&gt;&lt;br /&gt;പിടിയെടാ വിടരുത്.... കുട്ടപ്പന്‍ ചേട്ടന്റെ അലര്‍ച്ചയാണു കേട്ടത്..&lt;br /&gt;&lt;br /&gt;ദൈവമേ.. കുട്ടപ്പന്‍ ചേട്ടന്‍ യക്ഷിയെ പിടിക്കാന് പായുകയാണോ? ഈ കുട്ടപ്പന്‍ ചേട്ടന്റെ ധൈര്യം...&lt;br /&gt;&lt;br /&gt;പലരും അങ്ങനെ പലതും ഓര്‍ത്തും പേര്‍ത്തും തുടരവേയാണു നാട്ടുകാര് മറ്റൊരു ശബ്ദം കേട്ടത്.&lt;br /&gt;&lt;br /&gt;അയ്യോ....&lt;br /&gt;&lt;br /&gt;കുട്ടപ്പന് ചേട്ടന്റെ അലര്‍ച്ചയല്ല. യക്ഷിയുടെ അലര്‍ച്ചയല്ല. പിന്നെ ആരുടേത്???&lt;br /&gt;&lt;br /&gt;തല്ലല്ലേ... ഞാനൊരു പാവമാണേ....&lt;br /&gt;&lt;br /&gt;അലര്‍ച്ച ദീന രോദനമായി വഴിമാറി. സംഗതി യക്ഷിയല്ലെന്നു തിരിച്ചറിഞ്ഞതിന്റെ അടുത്ത നിമിഷം അലര്‍ച്ചയോടെ നാട്ടുകാര്‍ അങ്ങോട്ടു പാഞ്ഞു.&lt;br /&gt;&lt;br /&gt;അയ്യങ്കോലിപ്പാറയുടെ മൂട്ടില്‍, കാഞ്ഞിരത്തുംമൂട്ടില്‍ പീലിയുടെ നരിതൂറി പ്ളാവിന്റെ ചുവട്ടില്‍ ഒരുത്തനെ കുത്തിനു പിടിച്ചു നിര്‍ത്തിയിരിക്കുകയാണു കുട്ടപ്പന് ചേട്ടന്.&lt;br /&gt;&lt;br /&gt;കുത്തിനു പിടിക്കപ്പെട്ടവന്‍ നല്ല സിംപ്ളന്‍. പാന്റ്സും ഷര്‍ട്ടും ടൈയും വരെയുണ്ട്.&lt;br /&gt;&lt;br /&gt;ഇവനാണു നാടുമുഴുവന്‍ നടന്നു വരച്ചത്...!!!മേസ്തിരി കുട്ടപ്പന്‍ ചേട്ടന്‍ അലറി.&lt;br /&gt;&lt;br /&gt;നേരാണോടാ....- നാട്ടുകാരും അലറി.&lt;br /&gt;&lt;br /&gt;അതേ എന്നവന്‍ തലയാട്ടി.&lt;br /&gt;&lt;br /&gt;എന്നാത്തിനാടാ ഇവിടും മുഴുവന് വരച്ചത്.&lt;br /&gt;&lt;br /&gt;കുത്തിനു പിടിക്കപ്പെട്ട അവസ്ഥയില്‍ അവന്‍ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു.&lt;br /&gt;&lt;br /&gt;പൊന്നു ചേട്ടന്മാരെ തല്ലരുത്. ഞാന്‍ അങ്കമാലി- ശബരി റയില്‍ പാതയുടെ സര്‍വേ ജോലി ചെയ്യുന്ന ആളാ. റയില്‍വേ ലൈന്‍ ഇതുവഴിയാണു കടന്നുപോകുന്നത്. സര്‍വേയുടെ ഭാഗമായാണു ചുവന്ന വരയിട്ടത്.&lt;br /&gt;റയില്‍ വേ ലൈന്‍ വരുന്നതറിഞ്ഞാല്‍ നാട്ടുകാരുടെ എതിര്‍പ്പുണ്ടാവുമെന്നറിയാവുന്നതിനാല്‍ രഹസ്യമായി പുലര്‍ച്ചെ നേരത്തും മറ്റുമാണു ഞങ്ങളു സര്‍വേ നടത്തിപ്പോയത്. ഇപ്പോള്‍ അതൊന്നുകൂടി ക്രോസ് ചെക്ക് ചെയ്യാന്‍ വന്നതാണ്. എന്നെ തല്ലരുത്....&lt;br /&gt;&lt;br /&gt;നാട്ടുകാര്‍ക്കു ശ്വാസം നേരെ വീണു. യക്ഷിയല്ല, വരാനിരിക്കുന്നതു റയില്‍വേയാണ്. മല പോലെ വന്നതു ട്രെയിന്‍ പോലെ പോയി. ഇനി ട്രെയിന് വന്നാലെന്ത്? യക്ഷി വരില്ലല്ലോ...&lt;br /&gt;&lt;br /&gt;തല്ലാന്‍ പിടിച്ചവനെ കുട്ടപ്പന്‍ ചേട്ടന്‍ ആത്മാര്‍ഥമായി തലോടി. അവനും സന്തോഷമായി.&lt;br /&gt;&lt;br /&gt;ഭരണങ്ങാനത്തെ ചൂഴ്ന്നുനിന്ന ചുവപ്പു വര നാടകത്തിന് അവസാനമായ ആ രാത്രിയില്‍ എത്ര കിടന്നിട്ടും പക്ഷേ അന്തോണിക്ക് മാത്രം ഉറക്കം വന്നില്ല.&lt;br /&gt;&lt;br /&gt;വരാനിരിക്കുന്നതു ട്രെയിന്‍ ആണെങ്കില്‍ അന്നു താന്‍ കണ്ട ചുവന്ന വെളിച്ചം എന്തായിരിക്കും???&lt;br /&gt;&lt;br /&gt;ആലോചിച്ച് ആലോചിച്ച് അന്തോണിക്കു മുള്ളാന്‍ മുട്ടി.&lt;br /&gt;അര്‍ധരാത്രി. അര്‍ധനഗ്നനായി വീടിനുപുറത്തിറങ്ങിയ അന്തോണി കാര്യം സാധിച്ചുകൊണ്ടിരിക്കെ വീണ്ടും ആകാശത്തേക്കു നോക്കി.&lt;br /&gt;&lt;br /&gt;താണോലിപ്പള്ളിയുടെ ഭാഗത്തുനിന്ന് തന്നെ ഉന്നം വച്ചിതാ പാഞ്ഞുവരുന്നു പഴയ ചുവപ്പുനിറം. ചോരയുടെ അതേനിറമുള്ള വെളിച്ചം. ഇത്തവണ അന്തോണിയുടെ അലര്‍ച്ചയ്ക്കു ശബ്ദം പുറത്തേക്കു വന്നില്ല.&lt;br /&gt;&lt;br /&gt;നാട്ടുകാര്‍ ഒന്നും അറിഞ്ഞതുമില്ല!!!!&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-8482662897701067786?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/8482662897701067786/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=8482662897701067786' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/8482662897701067786'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/8482662897701067786'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/03/blog-post_16.html' title='അയ്യങ്കോലിപ്പാറയിലെ രാത്രികള്‍'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-1843513692558310177</id><published>2008-03-08T13:10:00.000+05:30</published><updated>2008-03-08T13:09:13.628+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഡിക്രൂസ് അങ്കിളിന്റെ ചിരി</title><content type='html'>&lt;span style="font-size:130%;"&gt; &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കോഴിക്കോട്ടുനിന്നു മലപ്പുറത്തേക്കു ട്രാന്‍സ്ഫറായ കാലം. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ടൗണ്‍ഹാളിലും ബീച്ചിലും അളകാപുരിയിലുമൊക്കെയായി ഡീസന്‍റായി ജീവിച്ചിരുന്ന എന്നോടാണ് ഒരു സുപ്രഭാതത്തില്‍ മലപ്പുറത്തിനു പെട്ടിയും കിടക്കയുമെടുക്കാന്‍ പറഞ്ഞത്! നേരെ വണ്ടി കയറി, മലപ്പുറത്തേക്ക്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പട്ടിക്കാട് എന്നു വിളിച്ചാല്‍ പട്ടികള്‍ കടിക്കുന്ന സ്ഥലം എന്നാണ് ആദ്യം തോന്നിയതെങ്കിലും പതിയെപ്പതിയെ നാട് എനിക്ക് ഇഷ്ടമായി. കോട്ടയം ജില്ലയിലൊരിടത്തും കാണാന്‍ കിട്ടാത്തയത്ര സ്നേഹവും ഹൃദയവിശാലയതയുമുള്ള ജനങ്ങളാണു മലപ്പുറത്തുകാര്‍. മലബാറുകാര്‍ പ്രത്യേകിച്ചും ഈയൊരു വിശേഷണത്തിന് അര്‍ഹരാണെങ്കിലും മലപ്പുറത്തുകാര്‍ക്ക് അതിനൊപ്പം ഒരു തൂവലിനു കൂടി യോഗ്യതയുണ്ട്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്നേഹക്കൂടുതല്‍ കൊണ്ടാണ് മലബാറില്‍ പലയിടത്തും അടിപൊട്ടുന്നത്. എന്നാല്‍, പാലായില്‍ അങ്ങനെയല്ല, സ്നേഹം കൂടിയാല്‍ മാക്സിമം കൂപ്പിയേ പൊട്ടൂ....!!&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt; അതെന്തു കുന്തവുമാകട്ടെ.മലബാറീ സ്നേഹത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്. മലപ്പുറത്ത് അത്യാവശ്യം കൗമില്‍ പിഴച്ചുപോകാന്‍ മാത്രം അറബിക്  ഉപചാര വാക്കുകളും മറ്റും പഠിച്ചു ജീവിച്ചു പോകുന്നതിനിടയ്ക്കാണ് മറ്റൊരു അറിയിപ്പ് കിട്ടുന്നത്. നേരെ തിരുവനന്തപുരത്തിനു ട്രെയിന്‍ പിടിച്ചോളുക. സ്റ്റേറ്റ് സ്കൂള്‍ അത് ലറ്റിക്സ് ആന്‍ഡ് ഗെയിംസ്. ഒരാഴ്ച റിപ്പോര്‍ട്ടിങ് അസൈന്‍മെന്‍റ്!! &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ടിക്കറ്റ് ബുക്കു ചെയ്തു. പരശു റാം എക്സ്പ്രസ്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കുറ്റിപ്പുറത്തുനിന്നാണു കിട്ടിയത്. രാവിലെതന്നെ, ഒരാഴ്ചത്തേക്കുള്ള ഡ്രസ്, വെയിലുകൊള്ളാതിരിക്കാന്‍ തലയില്‍ വയ്ക്കുന്നയിനം തൊപ്പികള്‍ പലതരം, ലാപ്ടോപ്, റൂഫ്ടോപ്പ് സാധനസാമഗ്രികളും തൂക്കി റയില്‍വേ സ്റ്റേഷന്‍ പിടിച്ചു.&lt;br /&gt;ആരോടും ചോദിക്കാതെ ട്രെയിന്‍ വന്നു. ഞാങ്കയറി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നതിനാലും തലേന്നു രാത്രി ഉറങ്ങാതിരുന്നു പണിയെടുത്തതിനാലും എത്രയും വേഗം സീറ്റുപിടിക്കുകയായിരുന്നു എന്‍റെ ലക്ഷ്യം. ഒരുത്തന്‍റേം സഹായമില്ലാതെ രണ്ടുമൂന്നു ബാഗും തൂക്കി ഞാന്‍ കോച്ചിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാടിപ്പാടി നടന്നു. മുടിഞ്ഞ തിരക്ക്.&lt;br /&gt;&lt;br /&gt;എന്‍റെ സീറ്റേത്? ഒടുവില്‍ തപ്പിപ്പിടിച്ചു. സീറ്റ് നമ്പര്‍ നോക്കിയപ്പോള്‍ അവിടെയതാ ഇരിക്കുന്നു, സുന്ദരിയും സുശീലയും സുമുഖിയുമായ ഒരു പെണ്‍കുട്ടി!!!!&lt;br /&gt;&lt;br /&gt;ടംഡഡേ...&lt;br /&gt;&lt;br /&gt;ഇരുപത്തിരണ്ടുവയസിനപ്പുറം പോകില്ല. ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എന്റെ സീറ്റില്‍ത്തന്നെയാണിരിപ്പ്. തൊട്ടിപ്പുറത്ത് മെലിഞ്ഞ് നരച്ചതാടിയുമായി ഒരു മധ്യവയസ്കന്. പിതാമഹനായിരിക്കും.&lt;br /&gt;&lt;br /&gt;പക്ഷേ, ഞാനെന്തു ചെയ്യണം? എന്റെ സീറ്റ് എന്തു ചെയ്യണം. കണ്ണില്‍ ഉറക്കം ഊഞ്ഞാലുകെട്ടുന്നു.&lt;br /&gt;&lt;br /&gt;എഴുന്നേല്‍ക്കാന് പറയുന്നത് ശരിയാണോ? ഭാവിയില്‍ എം. കമലത്തിന് ഇടപെടാന്‍ ഒരു കേസായാലോ?&lt;br /&gt;&lt;br /&gt;ഞാന്‍ പെണ്‍കൊച്ചിന്റെ നേരെ നോക്കി ഒന്നു മുരടനക്കി.&lt;br /&gt;അടുത്ത നിമിഷം അതെന്നെ നോക്കി. ഒന്നുകൂടി നോക്കി.രണ്ടാമത്തെ നോട്ടത്തിന്റെ അര്‍ഥം പിടികിട്ടും മുന്‍പേ സുഖസുന്ദരമായി അത് എന്നെ നോക്കിയൊന്നു ചിരിച്ചു.&lt;br /&gt;ഒന്നാം ക്ളാസ് മുത്ല‍ ഒന്നിച്ചു പഠിച്ചവനെ നോക്കിയുള്ള ചിരി മാതിരി ഒന്ന്.&lt;br /&gt;&lt;br /&gt;എനിക്കു തിരിച്ചു ചിരിക്കാന്‍ തോന്നിയില്ല.&lt;br /&gt;അടുത്ത നിമിഷം പെണ്ണിന്‍റെ അടുത്തിരുന്ന താടിവച്ച ചേട്ടന്‍ ചാടിയെഴുന്നേറ്റ് അറ്റന്‍ഷനായി.&lt;br /&gt;&lt;br /&gt;താങ്കളുടെ സീറ്റാണല്ലേ?&lt;br /&gt;&lt;br /&gt;ഞാന്‍ പറഞ്ഞു- അതേ...&lt;br /&gt;&lt;br /&gt;ഇരുന്നോളൂ...&lt;br /&gt;&lt;br /&gt;എവിടെ, ആ പെണ്കൊച്ചിന്റെ അടുത്തുവേണം ഇരിക്കാന്‍.&lt;br /&gt;&lt;br /&gt;അതു വേണോ? ഞാന്‍ പറ‍ഞ്ഞു- അ ങ്ങനെയൊന്നുമില്ല, ഏതേലും ഒരു സീറ്റേല്‍ ഇരുന്നാല് മതി.&lt;br /&gt;&lt;br /&gt;എങ്കില്‍ ഇവിടെത്തന്നെ ഇരുന്നോളൂ. ഷൊര്‍ണൂരാകുന്പോള്‍ അപ്പുറത്തിരിക്കുന്നയാള്‍ എഴുന്നേല്‍ക്കും. അപ്പോള്‍ ഞാനിരുന്നോളാം.&lt;br /&gt;&lt;br /&gt;അതും പറഞ്ഞ് അദ്ദേഹമെന്നെ അവിടെ പിടിച്ചിരുത്തി. ഇരിക്കാന്‍ നേരം ഞാന്‍ ആ പെണ്‍കുട്ടിയെ ഒന്നുകൂടി നോക്കി. പഴയ ചിരി അതേ പടി മുഖത്തുണ്ട്. ഒരു മാറ്റവുമില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ ചിരിക്കാതിരിക്കുന്നത് അനുചിതമായിപ്പോവില്ലേ എന്നു ചിന്തിച്ചെങ്കിലും ഞാന്‍ ചിരിച്ചില്ല. ചിരിക്കുന്ന പ്രശ്നമില്ല. അല്ല പിന്നെ...!!!&lt;br /&gt;&lt;br /&gt;ഞാനിരുന്നു. പുറത്തെ കാഴ്ചയും കണ്ട് വിന്‍ഡോയോടു ചേര്‍ന്നാണു കൊച്ചിന്റെ ഇരിപ്പ്. ഞാന്‍ തൊട്ടിപ്പുറത്ത്. കാല്‍ചുവട്ടില്‍ വല്യൊരു ബാഗുമുണ്ട്. എങ്ങോട്ടോ ഉള്ള യാത്രയിലാണ്. എവിടെയോ പഠിക്കുകയാണെന്നു തോന്നുന്നു. എന്നാലും എന്നെ അവിടെ പിടിച്ചിരുത്തിയിട്ട് എഴുന്നേറ്റു മാറിയ അവളുടെ അപ്പനെ സമ്മതിക്കണം....&lt;br /&gt;&lt;br /&gt;ഞാനങ്ങനെ ചിന്തിച്ചിരിക്കുമ്പോളാണ് അവള്‍ അദ്ദേഹത്തെ തോണ്ടി വിളിച്ചത്.&lt;br /&gt;&lt;br /&gt;അങ്കിള്‍, വേണമെങ്കില്‍ ഇവിടെ ഇരുന്നോളൂ. ഞാന്‍ അല്‍പനേരം നില്‍ക്കാം...&lt;br /&gt;&lt;br /&gt;അതു വേണ്ടെന്ന് അയാള്‍ തലയാട്ടി.&lt;br /&gt;&lt;br /&gt;അങ്ങനെ വരട്ടെ. അപ്പനല്ല, അങ്കിളാണ്. എന്തോന്ന് അങ്കിള്‍, വെറുതെയല്ല, മാടപ്രാവിനെപ്പോലിരിക്കുന്ന ആ കൊച്ചിന്റെ തൊട്ടടുത്ത് ആട്ടിന്‍തോലണിഞ്ഞ എന്നെപ്പോലൊരു ചെന്നായെ പിടിച്ചിരുത്തിയത്.&lt;br /&gt;&lt;br /&gt;വണ്ടി ഷൊര്‍ണൂരില്‍. ഞാന്‍ (സോറി, ഞങ്ങള്‍) ഇരിക്കുന്ന സീറ്റിന്‍റെ നേരെ എതിര്‍വശത്ത് അങ്കിളുമിരുന്നു. ഇരുന്നപാടെ, ഞാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി അങ്കിളിന്‍റെ മുഖത്തേക്കു നോക്കി.&lt;br /&gt;നല്ല മുഖ പരിചയം. എങ്കയോ പാത്ത മാതിരി.......&lt;br /&gt;&lt;br /&gt;എവിടെയായിരിക്കും. ആലോചനകള്‍ സെറിബ്രം, സെറിബെല്ലം, മെഡുല്യ ഒബ്ളങ്ങേറ്റ വഴി പലതവണ കയറിയിറങ്ങി. കിട്ടുന്നില്ല.&lt;br /&gt;അടുത്ത നിമിഷം അടുത്തിരിക്കുന്ന പെണ്‍കൊച്ചിനെ നോക്കി. അതിെന പക്ഷേ നേരത്തെ കണ്ട പരിചയമില്ല. ഇനി കണ്ടാല്‍ മറക്കത്തില്ലേലും മുന്‍പരിചയം നഹിനഹി...&lt;br /&gt;&lt;br /&gt;അങ്കിളിനെ എവിടെയോ കണ്ടു പരിചയമുള്ളപോലെ....ഞാന്‍ വിട്ടില്ല.&lt;br /&gt;&lt;br /&gt;അങ്കിള്‍ ചിരിച്ചു. എന്റെ വീട് കോഴിക്കോടാണ്.&lt;br /&gt;&lt;br /&gt;എനിക്കു പകുതി കത്തി. ഞാനും കുറേക്കാലം കോഴിക്കോടുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;എവിടെ???&lt;br /&gt;&lt;br /&gt;വൈഎംസിഎ ക്രോസ് റോഡിലായിരുന്നു താമസം.&lt;br /&gt;&lt;br /&gt;എന്റെ ജ്യേഷ്ഠന്റെ വീട് അവിടെയാണല്ലോ...&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം എനിക്കു കംപ്ളീറ്റായി കത്തി. അങ്ങനെ വരട്ടെ. ഞങ്ങളുടെ ക്വാര്‍ട്ടേഴ്സിന്റെ ഉടമ ഡിക്രൂസ് അങ്കിളിന്‍റെ അനിയനാണ് ഈ ഇരിക്കുന്ന അങ്കിള്‍.&lt;br /&gt;&lt;br /&gt;ഡിക്രൂസ് അങ്കിളിന്‍റെ വീട്ടുവളപ്പില്‍ത്തന്നെ അദ്ദേഹം വിദേശത്തുള്ള മകനുവേണ്ടി പണിത സുന്ദരന്‍ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. വീടുപണിതെങ്കിലും മകന്‍ നാട്ടിലോട്ടില്ലെന്നു പ്രഖ്യാപിച്ചതോടെ അങ്കിള്‍ അതു ഞങ്ങളുടെ ക്വാര്‍ട്ടേഴ്സാക്കാന്‍ കന്പനിക്കു നല്‍കുകായിരുന്നു. അവിടെ, ഡിക്രൂസ് അങ്കിളിനെ കാണാന്‍ വരുന്ന ഈ അങ്കിളിന്റെ മുഖം എനിക്ക് ഇപ്പോള്‍ പൂര്‍ണമായും പിടികിട്ടി.&lt;br /&gt;&lt;br /&gt;ഞാന്‍ അവിടെയായിരുന്നു താമസം. രണ്ടുമാസം മുന്‍പാണു മലപ്പുറത്തേക്കു ട്രാന്‍സ്ഫര്‍ ആയത്.&lt;br /&gt;&lt;br /&gt;അങ്കിള് തലയാട്ടി.&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം ആ പെണ്‍കുട്ടിയും തലയാട്ടി. അതിനെ ഞാന്‍ അവിടെ വച്ചു കണ്ടിട്ടില്ലേലും അതെന്നെ കണ്ടിട്ടുണ്ടെന്ന മട്ടിലാണു പെരുമാറ്റം.&lt;br /&gt;&lt;br /&gt;കോഴിക്കോടന്‍ ജീവിതകാലത്തെ ഒരിക്കലും മറക്കാത്ത സംഗതിയാണു ക്വാര്‍ട്ടേഴ്സ് വാസം. എന്നും ജോലി കഴിഞ്ഞുവന്നാല്‍ തുടങ്ങുന്ന ചര്‍ച്ചകള്‍, തൊട്ടപ്പുറത്തു കണ്ണൂര്‍ റോഡിലുള്ള മുസ്ലലിം പള്ളിയില്‍ സുബഹി ബാങ്കുവിളിക്കുമ്പോളാണ് അവസാനിക്കുക.&lt;br /&gt;ഈസ്റ്റണേണ്‍, വെസ്റ്റേണ്‍ ക്രിട്ടിസിസം, ബ്ളായ്ക്ക് ഈസ്തറ്റിക്സ്, മാജിക്കല്‍ റിയലിസം, ഇക്കോ ഫെമിനിസം എന്നു തുടങ്ങി നളിനി ജമീലയുടെയും കല്ലേന്‍ പൊക്കുടന്‍റെയും ആത്മകഥകള്‍ വരെ എത്രയെത്ര ചര്‍ച്ചകള്‍. കൊറോണേഷനില്‍ പുതിയ സിനിമ വരുന്ന ദിവസം ഇങ്മാര്‍ ബര്‍ഗ്മാനെ മുതല്‍ ശ്രീനിവാസനെ വരെ ജാതിമതവര്‍ണവര്‍ഗ ഭേദമന്യേ അണിനിരത്തുന്ന ചര്‍ച്ചാരാത്രങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്കു കുളിരുകോരി.&lt;br /&gt;ചില രാതികളില്‍  കത്തിച്ച പൈപ്പുമായി പുകയാസ്വദിച്ചു ഡിക്രൂസ് അങ്കിളും വരും. അങ്കിള്‍ വന്നാല്‍ പിന്നെയാരും സംസാരിക്കില്ല.അങ്കിള്‍ കുറേനേരം സംസാരിക്കും. പണ്ട് നന്നേ ചെറുപ്പത്തില്‍ ഏതോ സായിപ്പിന്റെ കീഴിലായിരുന്നു ജോലി. സായിപ്പുതിരിച്ചുപോയപ്പോള്‍ കൂടെച്ചെല്ലാന്‍ വിളിച്ചിട്ടും പോയില്ലത്രേ. എങ്കിലും സായിപ്പിന്റെ ശീലങ്ങള്‍ ഡിക്രൂസ് അങ്കിളിനെ വിട്ടുപിരിഞ്ഞില്ല.അതിലൊന്നായിരുന്നു ഈ പൈപ്പ് വലിയും മറ്റും.&lt;br /&gt;&lt;br /&gt;അടുത്തിരിക്കുന്ന പെണ്‍കൊച്ച് ചിരിച്ചുകാണിച്ചപ്പോള്‍ തിരിച്ചും ചിരിച്ചു കാണിക്കേണ്ടിയിരുന്നത് അത്യാവശ്യമായിരുന്നു എന്ന് എനിക്കപ്പോള്‍ തോന്നി. ഒരു ചിരി മിസ് ആ സാഹചര്യത്തില്‍ ഇനി അങ്ങോട്ടു കയറി ചിരിക്കുന്നത് ആണുങ്ങള്‍ക്കു ചേര്‍ന്ന പരിപാടിയല്ല.&lt;br /&gt;&lt;br /&gt;അതിന്‍രെ പേര് എന്നതാണെന്നും അറിയേണ്ടിരിക്കുന്നു. അതും എടുത്തുചാടി ചോദിക്കുന്നതു ശരിയല്ല.&lt;br /&gt;&lt;br /&gt;എന്തേലും ഒരു ചര്‍ച്ച അങ്ങോട്ടിട്ടിട്ട് അതിന്മേല്‍ പിടിച്ചുകയറാം. അതാണു നല്ലത്.&lt;br /&gt;&lt;br /&gt;ഡിക്രൂസ് അങ്കിളിന്‍റെ മരണം ഒരു ഞായറാഴ്ചയായിരുന്നു എന്നു ഞാനോര്ത്തു. ബാക്കിയുള്ളോരില്‍ പാതി പള്ളിയില്‍ കുര്‍ബാന കാണാനെന്ന വ്യാജേന വായിനോക്കാന് പോയ നേരത്ത് അന്തംവിട്ടുറങ്ങുകയായിരുന്ന എന്നെ മെസ്സിലെ ചേട്ടത്തിയാണു കുലുക്കി വിളിച്ചേല്‍പിച്ചത്.&lt;br /&gt;&lt;br /&gt;എടാ, ഡിക്രൂസ് അങ്കിളു മരിച്ചു.&lt;br /&gt;&lt;br /&gt;ആ.. ഒബിറ്റ് ഡെസ്കില്‍ പറ‍യ്, ഇവിടെയല്ല എന്നു പറഞ്ഞിട്ട് ഞാന്‍ വീണ്ടും കിടന്നു.&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം മെസ്സിലെ അമ്മച്ചി എനിക്കിട്ടു ചൂലുവച്ച് ഒന്നു തന്നെന്നു തോന്നുന്നു, നല്ല വേദന.&lt;br /&gt;&lt;br /&gt;ഇത് ഓഫിസല്ല, വീടാ.. എഴുന്നേല്‍ക്ക്. അപ്പുറത്തു ഡിക്രൂസ് അങ്കിള്‍ മരിച്ചു.&lt;br /&gt;&lt;br /&gt;എനിക്കു സ്റ്റേഷന്‍ കിട്ടി.&lt;br /&gt;&lt;br /&gt;ഡിക്രൂസ് അങ്കിള്‍ ഈസ് നോ മോര്‍.....&lt;br /&gt;&lt;br /&gt;ചാടിയെഴുന്നേറ്റു, റെഡിയായി. നേരെ അപ്പുറത്തെ വീട്ടില്‍പ്പോയി. ഉച്ചവരെ അവിടെ ചുറ്റിപ്പറ്റി നിന്നു. വൈകിട്ട് നാലുമണിക്കായിരുന്നു സംസ്കാരം. അതിനും പോയി, അതുവഴി ഓഫിസിലേക്കും പോയി. ഡിക്രൂസ് അങ്കിളിന്‍റെ മരണം പ്രമാണിച്ച് അന്നുരാത്രി ചര്‍ച്ചകള്‍ക്ക് അവധി കൊടുത്തിരുന്നു.&lt;br /&gt;&lt;br /&gt;കിടിലന്‍ ഒരു വിഷയം കൈയില്‍ കിട്ടിയതിന്റെ ആവേശത്തോടെ, ട്രെയിനില്‍ ബാക്കിയുള്ള അനിയന്‍ അങ്കിളിനോട് ഞാന്‍ പറഞ്ഞു-&lt;br /&gt;&lt;br /&gt;ഡിക്രൂസ് അങ്കിള്‍ മരിക്കുമ്പോള്‍ ഞാന്‍ കോഴിക്കോട്ടെ വീട്ടിലുണ്ടായിരുന്നു...&lt;br /&gt;&lt;br /&gt;ഒന്നും മനസ്സിലാകാത്ത പോലെ അങ്ങേര് എന്നെ നോക്കി.&lt;br /&gt;ആര്????&lt;br /&gt;&lt;br /&gt;ഡിക്രൂസ് അങ്കിള്‍.- ഞാനാവര്‍ത്തിച്ചു.&lt;br /&gt;&lt;br /&gt;സംഗതി മനസ്സിലാവാത്ത പോലെ അദ്ദേഹം പൊണ്‍കൊച്ചിനെ നോക്കി. അതിനും ഒന്നും മനസ്സിലാവാത്ത പോലെ.&lt;br /&gt;&lt;br /&gt;ഇതെന്തു കുന്തം? -&lt;br /&gt;&lt;br /&gt;അതേ, ഞങ്ങളുടെ ഹൗസ് ഓണര്‍, ചേട്ടന്‍റെ ചേട്ടന്‍ ഡിക്രൂസ് അങ്കിളിന്റെ കാര്യമാണു ഞാന്‍ പറഞ്ഞത്. പുള്ളിക്കാരന്‍ മരിച്ചപ്പോള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഓ അതു ശരി.&lt;br /&gt;&lt;br /&gt;എന്തോ വളിപ്പു കേട്ടമാതിരി പുള്ളി ഒന്നിളകിയിരുന്നു.&lt;br /&gt;അതിന്നടുത്ത നിമിഷം പെണ്‍സന്താനം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.&lt;br /&gt; ഡിക്രൂസ് അങ്കിള്‍ വടിയായതിന് ഇവളെന്തിനു ചിരിക്കണം? - ഞാനലോചിച്ചു കൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;അവളുടെ ചിരി ചെറുതായി നിന്നു. ഇപ്പോള്‍ അമര്‍ത്തിപ്പിടിച്ച ചിരിയാണ്. എനിക്കൊന്നും മനസ്സിലായില്ല. ഇനി ഈ സാധനത്തിന്റെ തലയ്ക്കു വല്ല പിരിയുമായിരിക്കുമോ?&lt;br /&gt;&lt;br /&gt;തല്‍ക്കാലം അവിടെ ഇരിക്കുന്നതു ശരിയല്ല. ഞാന്‍ പതിയെ എഴുന്നേറ്റ് ട്രെയിനിന്റെ വാതിലിനു നേര്‍ക്കു നടന്നു. ട്രെയിന്‍ തൃശൂരിനോട് അടുക്കുന്നു.&lt;br /&gt;&lt;br /&gt;പതിയെ ഫോണെടുത്ത് കോഴിക്കോട്ടെ ചങ്ങാതിക്കു വിളിച്ചു.&lt;br /&gt;&lt;br /&gt;ചേട്ടാ, ഞാനാ.&lt;br /&gt;&lt;br /&gt;എന്നാടാ?&lt;br /&gt;&lt;br /&gt;അതേ,ഞാനിപ്പം ട്രെയിനിലാ. നമ്മുടെ മരിച്ചുപോയ ഡിക്രൂസ് അങ്കിളിന്‍റെ അനിയനും അങ്ങേരുടെ വകേലുള്ള ഏതോ ഒരു സുന്ദരി പെങ്കൊച്ചും ട്രെയിനേലുണ്ട്. ആ കൊച്ചാണേല്‍ എന്റെ തൊട്ടടുത്താണിരിക്കുന്നത്.&lt;br /&gt;&lt;br /&gt;ഓഹോ അതു ശരി. എന്നതാടാ അവളുടെ പേര്?&lt;br /&gt;&lt;br /&gt;അതു ചോദിച്ചില്ല.&lt;br /&gt;&lt;br /&gt;എന്നാ ചെയ്യുവാ...&lt;br /&gt;&lt;br /&gt;അതും ചോദിച്ചില്ല.&lt;br /&gt;&lt;br /&gt;എങ്ങോട്ടാ...&lt;br /&gt;&lt;br /&gt;അതും ചോദിച്ചില്ല.&lt;br /&gt;&lt;br /&gt;പിന്നെ നീ എന്നാ കുന്തമാ ചോദിച്ചത്.&lt;br /&gt;&lt;br /&gt;അതേ ഞാന്‍ ഡിക്രൂസ് അങ്കിള്‍ മരിച്ചുപോയ കഥയൊക്കെ അവരെ വര്‍ണിച്ചു കേള്‍പിക്കുവായിരുന്നു. ആ കഥ പറഞ്ഞപ്പോള്‍ മുതല്‍ ആ പെണ്‍കൊച്ച് എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയതാ. ചിരി ഇതുവരെ നിന്നിട്ടില്ല. എനിക്കൊരു സന്ദേഹം...&lt;br /&gt;&lt;br /&gt;മറുപുറത്ത് നിശബ്ദത.&lt;br /&gt;&lt;br /&gt;എടാ നീ അവരോട് എന്തു കാര്യമാ പറഞ്ഞത്?&lt;br /&gt;&lt;br /&gt;ഡിക്രൂസ് അങ്കിള്‍ മരിച്ച കാര്യം.&lt;br /&gt;&lt;br /&gt;ആര്?&lt;br /&gt;&lt;br /&gt;ഡിക്രൂസ് അങ്കിള്‍.&lt;br /&gt;&lt;br /&gt;നീ അങ്ങനെ തന്നെയാണോ പറഞ്ഞത്?&lt;br /&gt;&lt;br /&gt;എങ്ങനെ?&lt;br /&gt;&lt;br /&gt;ഡിക്രൂസ് അങ്കിള്‍ എന്ന്...!!!&lt;br /&gt;&lt;br /&gt;അതേ....&lt;br /&gt;&lt;br /&gt;ചതിച്ചല്ലോടാ....&lt;br /&gt;&lt;br /&gt;എന്നാ പറ്റി???&lt;br /&gt;&lt;br /&gt;എന്‍റെ ചങ്കിടിച്ചു.&lt;br /&gt;&lt;br /&gt;എടാ ഡിക്രൂസ് അങ്കിള്‍ എന്നത് നമ്മള് അങ്ങേര്‍ക്കു പണ്ടിട്ട ഇരട്ടപ്പേരാ...അങ്ങേരുടെ യഥാര്‍ഥ പേര് ലെസ്ലി ലൂയിസ് റിച്ചാര്‍ഡ് എന്നോ മറ്റോ ആണ്. അതു വായില്‍ക്കൊള്ളുകേലെന്നും പറഞ്ഞ് അവിടെ താമസം തുടങ്ങിയ കാലത്ത് ഉണ്ടായിരുന്നവര്‍ ഇട്ട ഇരട്ടപ്പേരാണു ഡിക്രൂസ് അങ്കിള്‍...!!!!&lt;br /&gt;&lt;br /&gt;എന്റെ ചങ്കിനെ നെടുകെ പിളര്‍ന്ന് ട്രെയിന്‍ കൂവിപ്പാ‍ഞ്ഞുകൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;വെറുതെയല്ല അവളു നിര്‍ത്താതെ ചിരിക്കുന്നത്. ഞാനിനി എങ്ങനെ അവരുടെ മുഖത്തു നോക്കും????&lt;br /&gt;&lt;br /&gt;ഞാനങ്ങോട്ടു പോയില്ല. ഒന്നരമണിക്കൂറോളം ട്രെയിനിന്റെ വാതില്‍ക്കല്‍നിന്നു. ഉച്ചകഴിഞ്ഞു.&lt;br /&gt;&lt;br /&gt;എറണാകുളം സ്റ്റേഷന്‍ അടുക്കാറായി. നിന്നുനിന്നു കാലുകഴച്ചു. ഇനി ഇരിക്കാതെ തരമില്ല. പതിയെ അവര്‍ ഇരിക്കുന്നിടത്തേക്കു ചെന്നു.&lt;br /&gt;&lt;br /&gt;അവര്‍ ഇരുവരും നേരിയ മയക്കത്തിലാണ്. ശബ്ദമുണ്ടാക്കാതെ പോയി പെണ്കൊച്ചിന്റെ അടുത്തുതന്നെ ഇരുന്നു. ഇരുന്നപാടെ ഞാന്‍ കണ്ണുരണ്ടും ഇറുക്കെ അടച്ചു. രക്ഷപ്പെട്ടു.&lt;br /&gt;അരമണിക്കൂര്‍ കഴിഞ്ഞുകാണും. എന്നെ ആരോ തോണ്ടി വിളിച്ചു.&lt;br /&gt;ഞാന്‍ കണ്ണു തുറന്നു. ആ കുട്ടിയാണ്.&lt;br /&gt;&lt;br /&gt;ഞങ്ങളിവിടെ ഇറങ്ങുകയാണ്. എറണാകുളമായി.&lt;br /&gt;&lt;br /&gt;അപ്പോളും അവളുടെ ചിരി മാഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;എനിക്കു ലേശം ധൈര്യമായി. ഇവിടെ എന്തു ചെയ്യുന്നു???&lt;br /&gt;&lt;br /&gt;നഴ്സിങ് പഠിക്കുന്നു.&lt;br /&gt;&lt;br /&gt;ജിഎന്‍എം ആണോ ??&lt;br /&gt;&lt;br /&gt;അതേ.&lt;br /&gt;&lt;br /&gt;എന്താ പേര്?&lt;br /&gt;&lt;br /&gt;അവളു പേരു പറഞ്ഞു.&lt;br /&gt;&lt;br /&gt;തിരിച്ചെന്നോട് പേരു ചോദിച്ചില്ല, ഞാന്‍ പറഞ്ഞതുമില്ല&lt;br /&gt;&lt;br /&gt;സ്റ്റേഷനെത്തി. ട്രെയിന്‍ നിന്നു. വലിയ ബാഗുമെടുത്ത് പ്രയാസപ്പെട്ട് അവള്‍ അങ്കിളിന്റെ അനിയന്റെ ഒപ്പം ട്രെയിനിറങ്ങി. ഇറങ്ങാന്‍ നേരം ഇളയ അങ്കിളും എന്നെ നോക്കിയൊന്നു ചിരിച്ചു. ഞാനും...!!!&lt;br /&gt;&lt;br /&gt;ആശ്വാസം... അവരു പോയല്ലോ.&lt;br /&gt;&lt;br /&gt;പതിെയ ട്രെയിനിന്റെ വിന്‍ഡോയിലേക്കു തലവച്ച് ഞാന്‍ ആശ്വസിച്ചു.&lt;br /&gt;&lt;br /&gt;പുറത്തേക്കു നോക്കിയപ്പോള്‍ പ്ളാറ്റ് ഫോമില്‍ അവളെയും അങ്കിളിനെയും കണ്ടു. പുറത്തേക്കു നടക്കും മുന്‍പ്, വീണ്ടും എന്നെ നോക്കി അവളാ പഴയ ചിരി ചിരിച്ചു. ഡിക്രൂസ് അങ്കിളിന്റെ ചിരി......&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-1843513692558310177?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/1843513692558310177/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=1843513692558310177' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/1843513692558310177'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/1843513692558310177'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/03/blog-post.html' title='ഡിക്രൂസ് അങ്കിളിന്റെ ചിരി'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-1558633007455916183</id><published>2008-02-09T04:21:00.000+05:30</published><updated>2008-02-09T15:37:23.543+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഒടുക്കത്തെ ചവിട്ടിടി!!!</title><content type='html'>&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര വിപ്ളവകാരിയായിരുന്നു.&lt;br /&gt;&lt;br /&gt;വ്യവസ്ഥാപിതമായ ഒന്നിനോടും എനിക്കു യോജിപ്പില്ലായിരുന്നു. ഇതുമൂലം എഴുത്തുപരീക്ഷ, ഞായറാഴ്ച കുര്ബാന,സണ്‍േഡ സ്കൂള്‍, മാനുവല്‍ ബുക്ക് പൂരിപ്പിക്കല്, കുമ്പസാരം തുടങ്ങിയവയോടൊക്കെ ആന്‍ ഈസ്തറ്റിക്ക് ഡിസ്റ്റന്‍സ് ഞാന്‍ സൂക്ഷിച്ചിരുന്നു. കോളജ് കാലഘട്ടമായതോടെ, വിപ്ളവം രക്തത്തിലേക്കുകൂടി കേറിപ്പിടിച്ചു. ശ്രീനിവാസന്‍ പറയും പോലെ, ഏതുനിമിഷവും അണ്ടര്‍ ഗ്രൗണ്ടില്‍ പോകാനും വര്‍ഗശത്രുക്കള്‍ക്കെതിരെ യുദ്ധം നയിക്കാനും തയ്യാറെടുത്തു തുടങ്ങി.&lt;br /&gt;&lt;br /&gt;അതിന്‍റെ ഭാഗമായിട്ടായിരുന്നു ഹരിയാശാന്റെ കളരിയില്‍ പയറ്റു പഠിക്കാന്‍ ചേര്‍ന്നത്. ഒരു പ്രീഡിഗ്രിക്കാലത്ത് അതിരാവിലെ ‍കാവിമുണ്ടും അരയില്‍ പുതിയ വെള്ളത്തോര്‍ത്തും കെട്ടി ഞാന്‍ ആശാനു ദക്ഷിണ വച്ചു. അന്‍പത്തൊന്നുരൂപ, വെറ്റില, അടയ്ക്ക. ഒറ്റയ്ക്കായിരുന്നില്ല, കൂട്ടത്തില്‍ ബാബു, ബിനോയി, ജോയി....&lt;br /&gt;&lt;br /&gt;കെസിവൈഎം എന്ന പ്രസ്ഥാനം ഇടവകയില്‍ തുടങ്ങിയ കാലം. തുടക്കം മുതലേ ചിലരോട് ആശയപരമായുള്ള എതിര്‍പ്പ് ഇനി തല്ലിത്തീര്‍ത്താലേ തീരൂ എന്ന നിലയിലേക്ക് എത്തുന്നതുകൂടി മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു കളരി പഠനത്തിനു ഞങ്ങള്‍ തീരുമാനമെടുത്തത്.&lt;br /&gt;&lt;br /&gt;പഠിക്കുന്നത് കളരിപ്പയറ്റ് ആണെന്നുള്ള അഭിമാനവും അതിന്‍റെഭാഗമായി ചില്ലറ അഹങ്കാരവുമൊക്കെ ഇക്കാലത്ത് കൂടെക്കൂടി. ചെറിയ ചില തല്ലുകേസുകളില്‍ ഇടപെടാതെ മാറിനില്‍ക്കുകയെന്നതായിരുന്നു തുടക്കത്തിലേ രീതി. നമ്മളു ഭയങ്കരമായി പയറ്ററിയാവുന്നവന്‍ ആണെന്നും, അറിയാതെ അടിവല്ലതും യവന്‍റെ മര്‍മത്തുകൊണ്ടാലോ എന്നധാരണയിലുമായിരുന്നു ഈ പിന്‍മാറ്റം!!! .&lt;br /&gt;&lt;br /&gt;ചുവട് രണ്ടെണ്ണം പഠിച്ചു കഴിഞ്ഞ ശേഷം ആശാന്‍ പറ‍ഞ്ഞു- ഇനി അടിതടല&lt;br /&gt;&lt;br /&gt;ആദ്യത്തേതു പഠിപ്പിച്ചു. വലത്തുകൈ കൊണ്ടു കരണക്കുറ്റിക്കുനേരെ വരുന്ന അടി ഇടംകൈ കൊണ്ടു തടുക്കണം. അടുത്ത സ്റ്റൈപ്പില്‍ ഒന്നു വട്ടം തിരിച്ച് വലത്തു കൈകൊണ്ട് എതിരാളിയുടെ കരണത്തടി, അടുത്ത ചുവടില്‍ വലംകാല്‍ പൊക്കി നാഭിനോക്കി നല്ല ഒന്നാന്തം തൊഴി. ഇതായിരുന്നു അടി. തടലയില്‍ ആദ്യം അടി, പിന്നെ, കറസ്പോണ്ടിങ് അടിയുടെയും തൊഴിയുടെയും തട...&lt;br /&gt;&lt;br /&gt;ഗംഭീര പരിപാടി. അടിതെറ്റാതെ അടിതടല തുടങ്ങാന്‍ ഒരാഴ്ച എടുത്തു. അടിയെന്നൊക്കെ വച്ചാല്‍, നല്ല പൊരിഞ്ഞ അടിയാണ്. അടി തടുക്കുന്ന ഇടത്തുകൈ നീരുവച്ചു വീര്‍ത്തു വരും. അങ്ങനെ നീരുവച്ച്, നീരുവച്ച് കൈയുടെ മസില്‍ ഉറയ്ക്കുമെന്നു സീനിയേഴ്സ് പറഞ്ഞുതന്നു. എന്നും പറഞ്ഞ് ഒരുമയവുമില്ലാത്ത അടിയാണു കാലന്മാരുടേത്.&lt;br /&gt;&lt;br /&gt;വര്‍ഗശത്രുക്കളെ വഴിയില്‍ പിടിച്ചു നിര്‍ത്തി അടി കൊടുക്കുന്ന ഭാസുരകാലം സ്വപ്നം കണ്ട് ഞങ്ങള്‍ പഠനം പുരോഗമിപ്പിച്ചു.മാസത്തില്‍ കൃത്യമായി ഫീസ് കൊടുക്കാന്‍ ഒരുത്തനും നിവൃത്തിയില്ലായിരുന്നു. എങ്കിലും ആശാന്റെ വിശാലമനസ്സുകാരണം ഞങ്ങളു പഠനം തുടര്‍ന്നു. ആശാനു ഞങ്ങളെ ഭയങ്കര കാര്യമായിരുന്നു. അതുകൊണ്ട്, സാധാരണ ശിഷ്യന്മാരെക്കാള്‍ ആഴ്ചകള്‍ കഴിഞ്ഞാണ് ഞങ്ങളെ ഓരോ പുതിയ അടവും ചുവടും പഠിപ്പിച്ചിരുന്നത്. ഒപ്പം ദക്ഷിണ വച്ചവന്‍ ഒറ്റച്ചുവടു കഴിഞ്ഞ് കൂട്ടച്ചുവടിലേക്കു കൂടുമാറുന്നത് ഏഴാം ക്ളാസില്‍ മൂന്നുവട്ടം തോറ്റവന്‍ ഒപ്പം പഠിച്ചവന്‍ പത്താം ക്ളാസില്‍ പരീക്ഷയെഴുതുന്നതു കാണുന്പോളുള്ള നിര്‍വൃതിയോടെ നോക്കിനില്‍ക്കാനായിരുന്നു ഞങ്ങളുടെ വിധി.&lt;br /&gt;&lt;br /&gt;എന്നിട്ടും ഞങ്ങളു തോറ്റില്ല.&lt;br /&gt;&lt;br /&gt;മുറിവൈദ്യം പോലെയാണു മുറിയഭ്യാസവുമെന്ന് എന്നും ആശാന്‍ പറയും. എനിക്കങ്ങനെ തോന്നിയിരുന്നില്ല. ഒരുമാസം കഴിഞ്ഞ് ഒരു വൈകുന്നേരം കളരി കഴിഞ്ഞ് വീര്‍ത്ത കൈയുമായി ഭരണങ്ങാനത്തു ബസിറങ്ങിയ നേരം. ഫുട്ബോള്‍ കളി കഴിഞ്ഞു വിശ്രമിക്കുന്ന ചങ്ങാതിമാര്‍. കൂട്ടത്തിലൊരുത്തനെ ഞാന്‍ അല്‍പം അഹങ്കാരത്തോടെ അടുത്തുവിളിച്ചു.&lt;br /&gt;&lt;br /&gt;എടാ, ഇവിടെ വാ... തല്ലിനോക്ക്, ഞാന്‍ തടുക്കാം.&lt;br /&gt;&lt;br /&gt;അല്‍പം ബഹുമാനത്തോടെ അവന്‍ അടുത്തുവന്നു. എന്നെക്കാള്‍ ഒരടികൂടി പൊക്കം കാണും.&lt;br /&gt;&lt;br /&gt;ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;നീ എന്റെ കരണത്തിനു വീശിയടിച്ചോ... ഞാന്‍ തടുക്കും.&lt;br /&gt;&lt;br /&gt;അവന്‍ ചോദിച്ചു- അതുവേണോ?&lt;br /&gt;&lt;br /&gt;ഞാന്‍ പറഞ്ഞു- ഇത്തരം നിസ്സാരമായ കാര്യങ്ങള്‍ ചോദിക്കരുത്, അടിക്കാന്‍ പറഞ്ഞാല്‍ അടിച്ചോണം...&lt;br /&gt;&lt;br /&gt;അവന്‍ അടിക്കാന്‍ തയ്യാറെടുത്തു. ഞാന്‍ തടുക്കാനും. മൈതാനത്തു ബാക്കിയുണ്ടായിരുന്നവര്‍ അതുകാണാനും.&lt;br /&gt;&lt;br /&gt;അവന്‍ വലത്തുകൈ ഉയര്‍ത്തി അടിക്കും. ഞാന്‍ ഇടത്തുകൈ ഉയര്‍ത്തി തടയുകയും അടുത്ത നിമിഷം അതുവരെ പുറത്തുകാണിക്കാത്ത പുതിയ വിദ്യയായ നേരെ മുന്നോട്ടുകയറി, അവന്‍റെ വലത്തുകാലിന്‍റെ പിന്നില്‍ പൂട്ടിട്ട് കഴുത്തില്‍ പിടിച്ചു നേരെ മൈതാനത്ത് അലക്കുകയുമാണ് എന്റെ ഉദ്ദേശ്യം.&lt;br /&gt;&lt;br /&gt;അവന്‍റെ വലംകൈ അടി തടുക്കാന്‍ എന്‍റെ ഇടംകൈയെ സജ്ജമാക്കി ഞാന്‍ നിന്നു.&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം അടി വീണു.&lt;br /&gt;&lt;br /&gt;വലത്തുകൈയ്ക്കല്ല, ഇടത്തുകൈയ്ക്ക്.....!!!&lt;br /&gt;&lt;br /&gt;വലംകൈയ്യനടി പ്രതീക്ഷിച്ചുനിന്ന എനിക്കു തെറ്റി. ബ്ളോക്കാന്‍ അവിടെ എന്റെ വലം കൈ റെഡിയായിരുന്നില്ല. ഒന്നുരണ്ടു നക്ഷത്രങ്ങള്‍ മിന്നിയതോര്‍ക്കുന്നുണ്ട്. പിന്നെ ഒരു എരന്പലും...&lt;br /&gt;&lt;br /&gt;സ്റ്റേഷന്‍ തിരിച്ചുകിട്ടിയപ്പോളേക്കും ചാനലു മൊത്തം മാറിയപോലെ...&lt;br /&gt;ആരും ഒന്നും മിണ്ടാതെ അവരവരുടെ വീടുകളിലേക്കു പോയി. ഞാനും...!!!&lt;br /&gt;&lt;br /&gt;ബസിലാണു യാത്ര. അങ്ങോട്ടുപോകുന്പോള്‍ അഹങ്കാരം ചില്ലറയല്ല. കൃത്യം സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസിന്റെ കിളിയെ ഭീഷണിപ്പെടുത്തും.&lt;br /&gt;സൂക്ഷിച്ചുനിന്നോണം, ഇല്ലേല്‍ പത്തുമുപ്പതുദിവസം എണ്ണത്തോണീല്‍ കിടക്കേണ്ടിവരും...&lt;br /&gt;&lt;br /&gt;എന്നിട്ടു സുരേഷ് ഗോപി സ്റ്റൈലില്‍ കളരിയിലേക്കു പോവും.&lt;br /&gt;തിരിച്ച് അടിതടല കഴിഞ്ഞ് ദേഹമാസകലം വേദനയുമായി വരുമ്പോള്‍ നമ്മുടെ വിധിയാണോ എന്തോ ഇതേ ബസ് അടുത്ത ട്രിപ്പുമായി നമ്മുടെ മുന്നില്‍ വന്നുനില്‍ക്കും. അതേ ബസ്, അതേ കിളി.&lt;br /&gt;&lt;br /&gt;എണ്ണത്തോണിയില്‍ കിടക്കാന്‍ പരുവത്തിനാണു ബസേല്‍ കയറുക. ഏതേലും സീറ്റില്‍ പോയി അമ്മേ എന്ന വിളിയോടെ ഇരിപ്പേ നിവൃത്തിയുള്ളൂ. അപ്പോള്‍ പഴയ കോഡിന് മറുകോഡുമായി കിളി വന്നാല്‍ അടി മേടിക്കുകയേ നിവൃത്തിയുള്ളൂ എന്ന സ്ഥിതി.പക്ഷേ ഇതുകൊണ്ടൊന്നും കളരി പഠിക്കുന്നവര്‍ എന്ന ഞങ്ങളുടെ അഹങ്കാരത്തിനു മാത്രം കുറവുണ്ടായില്ല.&lt;br /&gt;&lt;br /&gt;എന്നും രാവിലെ എഴുന്നേറ്റ് വീട്ടുമുറ്റത്ത് സൂര്യനമസ്കാരവും ചുവടും എടുക്കുക എന്‍റെ ഹോബിയായിരുന്നു. അപ്പനെയും അമ്മയെയും അഭ്യാസമുറകള്‍ കാട്ടിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. അപ്പന്‍ അങ്ങോട്ടു നോക്കുക പോലും ചെയ്യാതെ സ്ഥലം വിടും. പക്ഷേ അമ്മ അങ്ങനെയായിരുന്നില്ല.&lt;br /&gt;&lt;br /&gt;തിണ്ണയില്‍ വന്നിരുന്ന് എന്റെ അഭ്യാസം മുഴുവന്‍ കാണും. ആശാനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പഠിപ്പിക്കാത്ത പലവേലകളും കാട്ടും. അടുത്തുനില്‍ക്കുന്ന മരത്തില്‍ കയറി കാലു കൊന്പിലുടക്കി തൂങ്ങിക്കിടന്നു തല്ലുന്നതായി കാട്ടും. അതൊക്കെ കാണുന്പോള്‍ അമ്മ പറയും... ഇത്രയൊക്കെ മതിയെടാ.. നീ ഇനി കളരി പഠിക്കാന്‍ പോവേണ്ട...&lt;br /&gt;&lt;br /&gt;ഞാന്‍ പറയും... അതല്ല, ഇനി കത്തികൂടി പഠിക്കാനുണ്ട്.&lt;br /&gt;&lt;br /&gt;കത്തിയോ?&lt;br /&gt;&lt;br /&gt;അതേ, ഒറ്റക്കത്തി, ഇരട്ടക്കത്തി. അതിനു വേറെ ദക്ഷിണവയ്ക്കണം, അന്പതുരൂപ കൂടി വേണം....&lt;br /&gt;&lt;br /&gt;അതുകേള്‍ക്കുന്നതും അമ്മ എഴുന്നേറ്റ് അടുക്കളയിലേക്കു പോവും. അതായിരുന്നു പതിവ്.&lt;br /&gt;&lt;br /&gt;ആരേയെലും കൊന്നിട്ടാണേലും കത്തി കൂടി പഠിക്കണമെന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എങ്കിലേ വര്‍ഗസമരം അതിന്റെ ലക്ഷ്യം കൈവരിക്കൂ എന്നും ഞങ്ങള്‍ വിശ്വസിച്ചു. പക്ഷേ, കാലം ചെല്ലുംന്തോറും ആവേശം കുറഞ്ഞുവന്നു.&lt;br /&gt;&lt;br /&gt;കളരിപഠനം നാലുവര്‍ഷം മുന്നോട്ടുപോയി. അപ്പോളേയ്ക്കും സ്വഭാവത്തിലൊക്കെ വലിയമാറ്റം. പരസ്യപ്രകടനങ്ങളൊക്കെ പതിയെ നിലച്ചുതുടങ്ങി. കളരി എന്നു കേട്ടാല്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിലേക്കു മാറി കാര്യങ്ങള്‍.&lt;br /&gt;&lt;br /&gt;അതെന്തുകൊണ്ടായിരുന്നു എന്ന് ഇപ്പോളും എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. എത്തും പിടിയും അവിടെ നില്‍ക്കുന്പോളും എനിക്ക് ഒരു കാര്യം ഉറപ്പാണ്.&lt;br /&gt;&lt;br /&gt;നമ്മളെ തല്ലാന്‍ ഒരുത്തന്‍ തീരുമാനിക്കുന്നു. അവന്‍ നേരിട്ടു വരും, മിക്കവാറും വെറുംകയ്യാല്‍. എന്നാല്‍ നമുക്ക് തല്ല് അറിയാമെന്ന് അവന്‍ അറിഞ്ഞാല്‍ കൂട്ടത്തില്‍ രണ്ടുപേരെക്കൂടി കൂട്ടാനാണു സാധ്യത. അതും വെറുംകയ്യോടെ ആവണമെന്നുമില്ല. വല്ല കത്തിയോ വടിവാളോ...&lt;br /&gt;&lt;br /&gt;ഓടുന്ന കാര്യത്തില്‍ കളരിയില്‍ പ്രത്യേക പരിശീലനമൊന്നും കിട്ടിയിട്ടില്ല. അതു നമ്മുടെ മിടുക്കുപോലെ വേണം...&lt;br /&gt;&lt;br /&gt;വര്‍ഷം നാലുകഴിഞ്ഞു. ഒന്നരവര്‍ഷംകൂടി കഴിഞ്ഞാല്‍ അരങ്ങേറ്റം. കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കൂടെപ്പഠിച്ചവരില്‍ പലരും റെഗുലര്‍ ആയിരുന്നതുകൊണ്ട് അരങ്ങേറാന്‍ മുട്ടിനില്‍ക്കുന്നു. ഞങ്ങളുകൂടി മൂത്തിട്ടുമതി അരങ്ങേറ്റമെന്ന് ആശാനും.&lt;br /&gt;&lt;br /&gt;അക്കാലത്തു പുതിയതായി അധികം വിദ്യകള്‍ പഠിക്കുന്ന പരിപാടിയില്ല. ആശാന്‍ മാസത്തിലൊരിക്കലാണ്, പുതിയ ഒരു അടവോ മറ്റോ പറഞ്ഞുതരിക. അല്ലാത്തപ്പോള്‍ പുതിയ ള്‍ക്കാരെ ചുവടുപഠിപ്പിക്കലും അവരുമായി അടിതടല എടുക്കലുമാണു പരിപാടി. ഒരുതരം ഗസ്റ്റ് ലക്ചററുടെ ഡ്യൂട്ടി.&lt;br /&gt;&lt;br /&gt;അങ്ങനെ ശാന്തസ്വച്ഛന്ദമായി, വര്‍ഗസമരവും ആവശ്യം വന്നാല്‍ അട്ടിമറിയും കൂട്ടത്തല്ലും സ്വപ്നം കണ്ട് ഞങ്ങളു തല്ലിത്തുടരവേയാണ് ഒരു സുപ്രഭാതത്തില്‍ ഒരു തടിയന്‍ കളരിയിലേക്കു വലംകാലു വച്ചു കേറി വന്നത്.&lt;br /&gt;&lt;br /&gt;നേരെ ആശാനെ കണ്ടു, പരിചയപ്പെട്ടു.&lt;br /&gt;&lt;br /&gt;ഷോട്ടോക്കാന്‍ ബ്ളായ്ക്ക് ബെല്‍റ്റുകാരനാണ്. കളരികൂടി പഠിക്കണമത്രേ. അരങ്ങേറാനില്ല. കുറച്ചു ചുവടുകളും മറ്റുമൊക്കെ. ആശാന്‍ അര്‍ധസമ്മതംമൂളി. നോക്കാമെന്നു മാത്രം പറഞ്ഞു.&lt;br /&gt;&lt;br /&gt;അടുത്ത ദിവസം അതിയാന്‍ ദക്ഷിണ വച്ചു.&lt;br /&gt;&lt;br /&gt;ഏഴടിപൊക്കം. അതിനുചേര്‍ന്ന തടി. ആജാനബാഹു എന്നു വിളിപ്പേരുള്ളവര്‍ അങ്ങേരുടെ അനിയന്മാരായിട്ടു വരും. അതായിരുന്നു ഇനം.&lt;br /&gt;&lt;br /&gt;അടുത്തുപോയി നിന്നാല്‍ നമുക്കു ഭയങ്കര ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് വരും. അത്രേമുണ്ടു പൊക്കം.&lt;br /&gt;&lt;br /&gt;പക്ഷേ, അളിയന്‍ പാവമായിരുന്നു.&lt;br /&gt;&lt;br /&gt;കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റും കളരി നാലാംവര്‍ഷവും മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോട്ടോക്കോള്‍ പ്രകാരം ഐപിഎസും ഐഎഎസും പോലെ ഇക്വലന്റാണെന്ന് അക്കാലത്താണ് ആരോ പറഞ്ഞത്. ഞാനതങ്ങു വിശ്വസിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഒരു ദിവസം ആശാന്‍ വിളിപ്പിച്ചു. എന്നിട്ട് ആ വെട്ടുപോത്തനെ ചൂണ്ടിക്കാട്ടീട്ടു പറഞ്ഞു. ചവിട്ടിടി പഠിപ്പിക്കണം, പതിയെ എടുത്താല്‍ മതി...&lt;br /&gt;&lt;br /&gt;ബ്ളായ്ക്ക് ബെല്‍റ്റുകാരന്‍രെ ഗുരുവായ അഹങ്കാരത്തോടെ ഞാന്‍ ലവനെ ചൂണ്ടി വിളിച്ചു. ലവന്‍ അടുത്തു വന്നു.&lt;br /&gt;&lt;br /&gt;ചുവടുറപ്പുണ്ടോ... ഇല്ലെന്ന് അവന്‍ തലയാട്ടി.&lt;br /&gt;&lt;br /&gt;ഞാന്‍ ഗൗരവം കൂട്ടി. ആദ്യം ചുവടുറയ്ക്കട്ടെ. ഒരുകാര്യം ചെയ്യ്, ഒന്നുമുതല്‍ മൂന്നു ചുവടുവരെ നിര്‍ത്താതെ ചെയ്തോ...&lt;br /&gt;&lt;br /&gt;അവന്‍ പണി തുടങ്ങി. ഞാന്‍ നോക്കിനിന്ന് ആനന്ദിച്ചുകൊണ്ടിരുന്നു.&lt;br /&gt;ഇതിന്നിടയ്ക്ക് ഒരു സത്യം പറയാം, (കരാട്ടെയ്ക്കാരു കോപിച്ചാലും വേണ്ടില്ല), കരാട്ടെ പഠിച്ചവര്‍ക്കു കളരി പഠിക്കുന്നവരെക്കാള്‍ താരതമ്യേന സ്റ്റാമിന കുറവായിരിക്കും.&lt;br /&gt;&lt;br /&gt;സ്റ്റെപ്പുകള്‍ കുറവും പഞ്ചിങ്, കിക്കിങ് പോലെയുള്ള അറ്റാക്കിങ് സാധനങ്ങള്‍ കൂടുതലുമാണു മിക്ക കരാട്ടെ അസോസിേയഷനുകള്‍ക്കും. എന്നാല്‍, കളരിക്കു ചുവടാണു പ്രധാനം. ആക്രമണത്തെക്കാള്‍ പ്രതിരോധവും ഒഴിഞ്ഞുമാറലുമാണു മുഖ്യം.&lt;br /&gt;അവന്‍രെ സ്റ്റാമിന കരിന്തിരി കത്തിത്തുടങ്ങി. അവന്‍ ഇടംകണ്ണുകൊണ്ട്, എന്നെ ക്രൂരമായി നോക്കുന്നത് ഒരു തരം ആനന്ദത്തോടെ ഞാന്‍ കണ്ടു.&lt;br /&gt;അവന്‍ മടുത്തെന്ന് എനിക്കു മനസ്സിലായപ്പോള്‍ ഞാന്‍ പറ‍ഞ്ഞു- ഇനി നിര്‍ത്താം.&lt;br /&gt;കിതപ്പോടെ, അവന്‍ നിന്നു.&lt;br /&gt;ഞാന്‍ പതിെയ അടുത്തുചെന്നു. പല്ലിറുമ്മന്നതു പോലെ ഒരു ശബ്ദം കേട്ടോ..??&lt;br /&gt;ഏയ് തോന്നിയതായിരിക്കും.&lt;br /&gt;ഇനി ചവിട്ടിടി പഠിപ്പിക്കാം.&lt;br /&gt;അവന്‍ തലയാട്ടി.&lt;br /&gt;സംഗതി അല്‍പം കോംപ്ളിക്കേറ്റഡാണ്.&lt;br /&gt;ആദ്യം കരണത്തിനടി വരുന്നത് ഇടം കൈയ്ക്ക് ബ്ളോക്ക് ചെയ്ത് അടുത്ത നിമിഷാര്‍ത്തം വലംകാലും വലംകൈയും ഒന്നിച്ച് എതിരാളിയുടെ ചങ്കിനുനേര്‍ക്ക് അറ്റാക്ക് ചെയ്യണം. അടുത്തസെക്കന്‍ഡില്‍ ബ്ളോക്ക് ചെയ്ത കൈപ്പാകത്തിന് ഇടം വെട്ടിത്തിരിച്ച്എതിരാളിയുടെ ചവിട്ടുകൊണ്ട നെഞ്ചില്‍ത്തന്നെ കൈകൊണ്ട് വെട്ട്. പിന്നാലെ വീണ്ടും വെട്ടിത്തിരിഞ്ഞ് അടി.&lt;br /&gt;ഇതിന് തുല്യമായ ബ്ളോക്കുകളും ചേരുന്നതായിരുന്നു അടിതടല.&lt;br /&gt;പഠിപ്പിച്ചു തുടങ്ങി. ആശാനെക്കാള്‍ മിടുക്കന്‍ ശിഷ്യനായിരുന്നു. വേഗം പഠിച്ചു.&lt;br /&gt;അടിതടലയുടെ മറ്റൊരു പ്രധാനപ്പെട്ട സംഗതി, അത്, ബ്ളോക്ക് വരാതിരുന്നാല്‍ ദേഹത്തു കൊള്ളരുത് എന്നതായിരുന്നു. കൃത്യം ശരീരദൂരം പാലിച്ച് എത്ര പവറിലുള്ള അടിയാണേലും ചവിട്ടാണേലും നില്‍ക്കണം.&lt;br /&gt;&lt;br /&gt;അതും അവനെ ആദ്യം മുതലേ പറഞ്ഞുബോധിപ്പിച്ചിരുന്നതാണ്.&lt;br /&gt;അവന്‍ അടി തുടങ്ങി. സ്റ്റാമിനക്കുറവുമൂലം ഇടയ്ക്കിടെ അവനു ചുവടുപിഴച്ചു. ഞാന്‍ നിര്‍ത്താന്‍കൂട്ടാക്കിയില്ല. നല്ല അമറന്‍ കീറുകള്‍ അങ്ങോട്ടുകൊടുത്തുകൊണ്ടിരുന്നു. അവനു വേദനിക്കുന്നുണ്ടെന്ന്എനിക്കു നല്ല നിശ്ചയമായിരുന്നു.&lt;br /&gt;എന്റെ തഴന്പുവീണ കൈകള്‍ക്ക് അവന്റെ അടി ഏല്‍ക്കില്ലെന്നുറപ്പായിരുന്നു.&lt;br /&gt;&lt;br /&gt;അഹങ്കാരം മൂത്തുവന്ന സമയത്ത് എപ്പോളോ അതിവേഗത്തില്‍ ഞാന്‍ ചവിട്ടിടിക്കായി വെട്ടിത്തിരിഞ്ഞു. അപ്രതീക്ഷിതമെങ്കിലും അവന്‍ ആ വേഗം മനക്കണ്ണാല്‍ക്കൂട്ടി തത്തുല്യമായി ബ്ളോക്ക് ചെയ്തു.&lt;br /&gt;&lt;br /&gt;അടുത്തത് അവന്റെ അടി , തൊഴി.സമയം തെല്ലും കളയാതെ അവന്‍ ചാടിയടിച്ചു. ഞാന്‍ ബ്ളോക്ക് ചെയ്തു. ബ്ളോക്കുചെയ്ത കൈ സഹിതം അവന്റെ എമണ്ടന്‍ അടി എന്റെ ഒന്നാന്തരം ചങ്കിന്റെ മധ്യഭാഗത്ത് വന്നലച്ചുവീണു.&lt;br /&gt;&lt;br /&gt;ശ്വാസം പോയി. ആകാശത്തു നക്ഷത്രം വിരിഞ്ഞു. ഭൂമി കറ‍ങ്ങി. കാറ്റുനിലച്ചു. സൂര്യനസ്തമിച്ചു. ഞാന്‍ നിലത്തുവീണു.&lt;br /&gt;പിന്നെ എഴുന്നേല്‍ക്കുന്പോള്‍ തല ആശാന്റെ മടിയിലാണ്.&lt;br /&gt;എന്തു പറ്റി??&lt;br /&gt;&lt;br /&gt;അവന്‍ തെറ്റിച്ചടിച്ചു...&lt;br /&gt;&lt;br /&gt;പറയണമെന്നുണ്ട്, സ്വരം പുറത്തോട്ടു വരുന്നില്ല. എല്ലാവരും ചേര്‍ന്നു തിരുമ്മി. രണ്ടുപേര്‍ ചേര്‍ന്ന് എടുത്തുയര്‍ത്തി നിലത്തിട്ടു.അതോടെ, ശ്വാസം നേരെ വീണു.&lt;br /&gt;&lt;br /&gt;ആശാന്‍ അവനെ അടുത്തു വിളിച്ചു. ചവിട്ടിടി എടുക്കാന്‍ പറഞ്ഞു.&lt;br /&gt;ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് എന്നത് ആദ്യമായി നേരില്‍ക്കണ്ടു.&lt;br /&gt;&lt;br /&gt;അടിച്ച് അടിച്ച് ആശാന്‍ അവനെ തോല്‍പിച്ചു. കളരിക്കു പുറത്താക്കി. ഇനി വരേണ്ടതില്ലെന്ന താക്കീതും നല്‍കി. കുനിഞ്ഞ തലയുമായി നടന്നുനീങ്ങുന്ന അവനെ നോക്കി ഞാന്‍ കിടന്ന കിടപ്പു കിടന്നു.&lt;br /&gt;&lt;br /&gt;അന്നു വൈകിട്ട് വീട്ടില്‍ ചെന്നിട്ടും എന്റെ വിഷമം മാറിയില്ല. ശരിക്കും അവനെ വല്ലാതെ പീ‍ഡിപ്പിച്ചിട്ടാണ് അവന്‍ പിടിവിട്ടടിച്ചത്. ഞാനാണു കുറ്റക്കാരന്‍. അവന് ബ്ളായ്ക്ക് ബെല്‍റ്റുകാരനാണേല്‍ ഞാന്‍ അവനെക്കാള്‍ പുലിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചെയ്ത പണി. എന്റെതാണു തെറ്റ് എന്നു‍ ഞാന്‍ മനസ്സില്‍ പലവട്ടം പറ‍ഞ്ഞു. പക്ഷേ, പുറത്തുപറഞ്ഞില്ല.&lt;br /&gt;&lt;br /&gt;പിറ്റേന്നു തന്നെ പുതിയ തീരുമാനമെടുത്തു. കളരി പഠനം നിര്‍ത്തി. ആവേശവും വര്‍ഗസമരാഗ്രഹവുമൊക്കെ അതിനും മുന്‍പേ കളം വിട്ടിരുന്നു. പിന്നെ എന്തിന് അഭ്യാസം പഠിക്കണം? അങ്ങനെ അരങ്ങേറ്റം പോലും നടത്താതെ കളരിയെ ‍‍ഞാന്‍ കളരിക്കു പുറത്താക്കി.&lt;br /&gt;ശുഭം.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-1558633007455916183?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/1558633007455916183/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=1558633007455916183' title='41 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/1558633007455916183'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/1558633007455916183'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/02/blog-post_09.html' title='ഒടുക്കത്തെ ചവിട്ടിടി!!!'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>41</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-8583138508919627317</id><published>2008-02-02T03:35:00.000+05:30</published><updated>2008-02-02T03:31:13.175+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മം'/><title type='text'>കോഴിക്കോട് മുതല്‍ പാലാ വരെ</title><content type='html'>&lt;span style="font-size:130%;"&gt;നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഞാന്‍ മഹാ ബുദ്ധിമാനും സുന്ദരനും വിവേകിയും ധര്‍മിഷ്ഠനും മാത്രമല്ല. വിശാലഹൃദയനും അനുകന്പയുള്ളവനും സഹജീവികളോടു  സ്നേഹമുള്ള മാതൃകാഹൃദയമുള്ള ഒരു വ്യക്തികൂടിയാണ്. രണ്ടാമതു പറ‍ഞ്ഞ കാര്യങ്ങള്‍ ഒരുപക്ഷേ എന്നെ ഇത്രയും കാലമായി പരിചയമുള്ള ആര്‍ക്കും തോന്നിയിട്ടുണ്ടാവില്ല. കാരണം, ഇക്കാര്യം അവരില്‍നിന്നൊക്കെ മനപ്പൂര്‍വം ഞാനൊളിച്ചു വച്ചിരിക്കുകയായിരുന്നു. എന്നെങ്കിലുമൊരിക്കല്‍, അവസരം വരുമ്പോള്‍ മാത്രം ഇത്തരം കാര്യങ്ങള്‍ അവരറിയുന്നതിലാണൊരു ത്രില്‍ എന്നെന്നിക്കറിയാമായിരുന്നു. അതുകൊണ്ട്, പലപ്പോഴും അവരുടെ മുന്‍പില്‍ ഞാന്‍ ദേഷ്യക്കാരനും എടുത്തുചാട്ടക്കാരനും വായില്‍ വരുന്നതെന്തോ അതൊക്കെ അപ്പാടെ വിളിച്ചുപറയുകയും രണ്ടിലൊന്നാലോചിക്കാതെ ബ്ളോഗില്‍ എഴുതിവയ്ക്കുകയും ഒക്കെ ചെയ്യുന്ന ഒരു സാധാരണക്കാരന്‍ മാത്രമാണിപ്പോളും. ഇതു വായിക്കുമ്പോള്‍ കുറേപ്പേര്‍ സത്യത്തിലുള്ള എന്നെ തിരിച്ചറിയുമായിരിക്കും. അതിലെനിക്കു സങ്കടമില്ല. എന്നായാലും ഇതൊക്കെ തിരിച്ചറിയപ്പെടേണ്ടതു തന്നെയല്ലേ????&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;പറഞ്ഞുവന്നത് എന്റെ വിശാലമനസ്സിനെക്കുറിച്ചും ദീനാനുകമ്പയെക്കുറിച്ചുമാണ്. എനിക്കു ശത്രുക്കളേ ഇല്ലായിരുന്നു. പക്ഷേ, പലര്‍ക്കും ഞാനൊരു ശത്രുവായിട്ടുണ്ടാകാം.അതെന്‍റെ കുറ്റമല്ലല്ലോ.&lt;br /&gt;&lt;br /&gt;ആരാണു നമ്മുടെ ശത്രു?&lt;br /&gt;&lt;br /&gt;&lt;br /&gt;സിനിമാതീയേറ്ററില്‍ നമ്മള്‍ നില്‍ക്കുന്ന  ക്യൂവിനു മുന്‍പില്‍ നില്‍ക്കുന്നവരെല്ലാം നമ്മുടെ ശത്രുക്കളാണെന്നൊരു അഭിപ്രായമുണ്ട്. പക്ഷേ എനിക്ക് അങ്ങനെയൊരു തോന്നലില്ല. ഞാന്‍ അവരിലാരെയെങ്കിലും എന്റെകൂടി ടിക്കറ്റിനു കാശ് ഏല്‍പിച്ച് ഏതേലും തണലത്തുപോയി സ്വപ്നം കണ്ടു നില്‍ക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;ബസില്‍ നമ്മുടെ തൊട്ടടുത്തിരിക്കുന്നയാള്‍ നമ്മുടെ ശത്രുവാണെന്നും തോന്നുന്നവരുമുണ്ടാവും. ലോകത്ത് ഏറ്റവും അധികം അകലം സീറ്റില്‍ അടുത്തിരിക്കുന്ന രണ്ടുപേരുടെ മനസ്സുകള്‍ തമ്മിലാണെന്ന് അടുത്തയിടെ ഞാന്‍ കൂടിയ ധ്യാനത്തില്‍ ധ്യാനഗുരു പറഞ്ഞതിപ്പോഴും ഓര്‍ക്കുന്നുണ്ട്. (ഹൊ.. എന്തൊരു മഹത്തായ ധ്യാനമായിരുന്നു അത്!!)&lt;br /&gt;&lt;br /&gt;രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റിന്‍റെ ഒരു സൈഡില്‍ ബാഗ് വച്ച് ബാക്കിയുള്ള ഭാഗത്ത് അമര്‍ന്നിരിക്കുന്ന ചില വിരുതന്മാരുണ്ട്. പിന്നെ നമുക്കിരിക്കാനായി ബാക്കിയിട്ടിരിക്കുന്ന സ്ഥലത്ത് ഒന്നാം ക്ളാസില്‍ പഠിക്കുന്ന ഒരു കൊച്ചിനു പോലും നേരെചൊവ്വേ ഇരിക്കാനുള്ള സ്ഥലം കാണത്തില്ല. നമ്മള്‍ അവിടെ പോയി ഇരുന്നാലും കാലന്മാര്‍ ബാഗ് എടുത്ത് മടിയില്‍ വയ്ക്കുകയോ സീറ്റില്‍ ഒതുങ്ങിയിരിക്കുകയോ ചെയ്യത്തില്ല. സ്വാഭാവികമായും ആര്‍ക്കും ദേഷ്യം വരും. പോക്രിത്തരമല്ലേടാ പുല്ലേ എന്നു മനസ്സില്‍ നൂറ്റമ്പതു വട്ടമെങ്കിലും ചോദിക്കും. ഒച്ച പുറത്തോട്ടു വരികേലെന്നു മാത്രം. എന്നാല്‍ എനിക്കങ്ങനെയൊരു പ്രശ്നമേയില്ല.&lt;br /&gt;&lt;br /&gt;ഞാന്‍ നൈസായിട്ട് പുള്ളിക്കാരനെ തോണ്ടും. എന്നിട്ട് ചിരിച്ചുകൊണ്ടു പറയും, ചേട്ടാ, ആ ബാഗ് എടുക്ക്. എനിക്ക് ഇരിക്കാന്‍ ഈ സ്ഥലം തികയില്ല.&lt;br /&gt;&lt;br /&gt;ആയിരം വാട്ട് ബള്‍ബ് തോറ്റുപോകുന്ന വിധത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിരിക്കാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ആ ചിരിയില്‍ ആരും തിരിച്ചു തെറിപറയില്ല എന്ന് എനിക്കുറപ്പായിരുന്നു. ഇതുവരെ അതു തെറ്റിയിട്ടുമില്ല.&lt;br /&gt;&lt;br /&gt;ഇനി ആ സീറ്റില്‍ ആദ്യമിരിക്കുന്നയാള്‍ നമ്മളാണെന്നു വിചാരിക്കുക. അപ്പോള്‍ മുതല്‍ നമ്മള്‍ പ്രാര്‍ഥിച്ചു തുടങ്ങും. ദൈവമേ, മെലിഞ്ഞുണങ്ങി എല്ലുപരുവത്തിലായ ഏതേലും ഒരു കക്ഷിയെ എനിക്കൊപ്പം ഇരുത്തിത്തരണേ...&lt;br /&gt;&lt;br /&gt;ദൈവം ചിലപ്പോള്‍ നമ്മുടെ പ്രാര്‍ഥന കേള്‍ക്കും. നമ്മള്‍ കൃത്യം പകുതിഭാഗം അവകാശപ്പെടുത്തിയിരിക്കുന്നതിന്റെ മറുപാതിയില്‍ പിന്നെയും സ്ഥലം ബാക്കിയിടാന്‍ മാത്രം ചെറുതായ വണ്ണം കുറഞ്ഞ ആരെങ്കിലും വന്നിരിക്കും. അവരുടെ വില അപ്പോള്‍ നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അടുത്ത സ്റ്റോപ്പില്‍ അദ്ദേഹം ഇറങ്ങുകയും പകരം നല്ലതടിയും കുടവയറുമുള്ള ഏതേലും ഒരുത്തന്‍ പകരം അവിടെ ഇരിക്കുകയും ചെയ്യുന്ന നിമിഷം നാം ആദ്യത്തെ നല്ല മനുഷ്യനു കൊടുക്കാതെ കരുതിവച്ച സ്നേഹം വേസ്റ്റായല്ലോ എന്നോര്‍ത്തു നിരാശപ്പെടുകയും ചെയ്യും.&lt;br /&gt;&lt;br /&gt;അതുകൊണ്ടാവണം, ബസില്‍ പ്രത്യേകിച്ചു ദീര്‍ഘദൂര യാത്രകളില്‍ നമുക്ക് മെലിഞ്ഞ മനുഷ്യരോട് വലിയ സ്നേഹം തോന്നാന്‍ കാരണം. രാത്രി  യാത്രയാണെങ്കില്‍ അതുകൂടും. കാരണം, മെലിഞ്ഞ മനുഷ്യരില്‍ കൂര്‍ക്കം വലി പൊതുവേ ഒരു രോഗമല്ല. അതുകൊണ്ട് ശാന്തമായി നമുക്കുറങ്ങാം. കൂര്‍ക്കം വലിക്കാം.&lt;br /&gt;ഞാന്‍ ഈക്കാര്യത്തിലും വിശാലനായിരുന്നു.&lt;br /&gt;&lt;br /&gt;തടികൂടിയ മനുഷ്യരോട് എനിക്കു യാതൊരു വിരോധവുമില്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. കാരണം, എനിക്ക് അത്യാവശ്യം തടിയുള്ളതാണെന്നു തെറ്റിദ്ധരിക്കരുത്.&lt;br /&gt;&lt;br /&gt;എനിക്കു തടിയുണ്ടായിട്ട് വര്‍ഷം ഒന്നോ രണ്ടോ മാത്രമേ ആയിട്ടുള്ളൂ. അതിനു മുന്‍പും എനിക്കു ദീര്‍ഘദൂര രാത്രിയാത്രകള്‍ വേണ്ടി വന്നിട്ടുണ്ട്. അന്നും ‍ഞാന്‍ എന്റെ ശരീരത്തെക്കാള്‍ വിശാലമായ മനസ്സുള്ളവനായിരുന്നു. അതൊക്കെ പറ‍ഞ്ഞിട്ടിനിെയന്തുകാര്യം?&lt;br /&gt;&lt;br /&gt;കിട്ടിയ തടി ആന പിടിച്ചാല്‍ പോകുമോ?&lt;br /&gt;&lt;br /&gt;കോഴിക്കോട്ടേക്കു സ്ഥലം മാറിപ്പോയി കൃത്യം മാസം ഒന്നുകഴിഞ്ഞ് വീട്ടിലേക്കു വരാന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണു ഞാന്‍. ഒരുമാസം വീട്ടില്‍നിന്നു മാറിനില്‍ക്കുകയെന്നത് ആദ്യസംഭവമായിരുന്നതിനാല്‍, ഭരണങ്ങാനം എന്നു പറയുന്ന പട്ടണം ഇപ്പോള്‍ എങ്ങനെയായിരിക്കും, അവിടെ ഗോപിച്ചേട്ടന്റെ മുറുക്കാന്‍ കടയും ദ്വാരക ഹോട്ടലുമൊക്കെ പഴയ പടി കാണുമോ? രാരിച്ചന്റെ പട്ടികള്‍ എല്ലാത്തിനെയും നാട്ടുകാരു തല്ലിക്കൊന്നിട്ടുണ്ടാവുമോ തുടങ്ങിയ ഒരുപിടി ആശങ്കകളും ആകുലതകളും മനസ്സിലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അതിനിടെ, ആരോടും പറയാതെ ബസ് വന്നു.&lt;br /&gt;&lt;br /&gt;സര്‍വൈവല്‍ ഓഫ് ദ് ഫിറ്റസ്റ്റ് എന്ന ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഞാന്‍ പാഞ്ഞുചെന്ന് പുഷ്പം പോലെ രണ്ടാമനോ മൂന്നാമനോ ആയി വണ്ടിക്കകത്തു കയറി.&lt;br /&gt;&lt;br /&gt;കയറുന്നതിനിടെയില്‍ പ്രായമുള്ള ഏതോ ഒന്നുരണ്ടുപേര്‍ കരയുന്നതോ പ്രാകുന്നതോ ആയ ചില ശബ്ദങ്ങള്‍ കേട്ടുകാണും. സര്‍വൈവ് ചെയ്യാന്‍ നമ്മളെന്തൊക്കെ സഹിച്ചാല്‍?&lt;br /&gt;&lt;br /&gt;അവരാരെങ്കിലും വീണുപോയിട്ടുണ്ടാവുമോ എന്നുപോലും നോക്കാതെ ഞാന്‍ ഒരു സീറ്റ് പിടിച്ചു. സൈഡ് സീറ്റ്.&lt;br /&gt;&lt;br /&gt;മെലിഞ്ഞ ഒരു സഹയാത്രികനെ മനസ്സില്‍ ധ്യാനിച്ച് അങ്ങനെയിരിക്കെ എന്റെ അടുത്ത് ഒരു നിഴലുവന്നുനിന്നു. ഞാന്‍ തല ഉയര്‍ത്തി നിഴലിന്റെ ഉടമസ്ഥനെ നോക്കി. ഞെട്ടിപ്പോയി.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കര്‍ണങ്ങളെ എച്ചിലാക്കുന്ന വായ് എന്നു  ചന്ത്രക്കാരനെക്കുറിച്ചു പറയുമെങ്കില്‍ കാലുകളെ നിസ്സാരമാക്കുന്ന കുംഭ എന്ന് ഇദ്ദേഹത്തെക്കുറിച്ചു പറയേണ്ടി വരും. ഞങ്ങളെന്തു തെറ്റു ചെയ്തു എന്നു വിലപിക്കുന്ന രണ്ടുകാലുകളിലായിരുന്നു അദ്ദേഹത്തിന്റെ വയറ് സ്ഥിതി ചെയ്തിരുന്നത്. ഒട്ടും തടിയില്ലാത്തതായി രണ്ടുകൈകളും കാലുകളും മാത്രമാണുണ്ടായിരുന്നത്. തലയും ചെറുത്. പക്ഷേ വയറു മാത്രം....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;എന്തിനേറെ പറയുന്നു?&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം, അങ്ങേര് എന്റെ സീറ്റിലിരുന്നു. ഞാന്‍ അമര്‍ന്നു. ആദ്യം ശ്വാസം കിട്ടാത്തപോലെ തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായതോടെ കുഴപ്പമില്ലാതായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ മറ്റൊരു പോളിസി ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഒരാളെ തികച്ചും സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ അദ്ദേഹത്തെ നമ്മുടെ ഭാര്യയായി സങ്കല്‍പിക്കുക. അതോടെ, സഹനം താനെ വന്നോളും. അവിവാഹിതനാണെങ്കിലും ഈ പോളിസി കൊണ്ടുമാത്രം രക്ഷപ്പെട്ട സംഭവങ്ങള്‍ അനവധി.&lt;br /&gt;&lt;br /&gt;വന്നു ഇരുന്നു കീഴടക്കി. ഞാന്‍ കീഴടങ്ങി. അടുത്ത നിമിഷം അദ്ദേഹം ഉറക്കത്തിനും കീഴടങ്ങി. പിന്നാലെ കൂര്‍ക്കം വലി അദ്ദേഹത്തെ കീഴടക്കി. സൈലന്‍സറില്ലാത്ത ലാംപി സ്കൂട്ടര് പോലെ സംഗതി ഉയര്‍ന്നു തുടങ്ങി.&lt;br /&gt;&lt;br /&gt;അപ്പുറത്തും ഇപ്പുറത്തുമുള്ള സീറ്റുകളില്‍ ഇരുന്നുറങ്ങിയവര്‍ ഞെട്ടലോടെ എഴുന്നേറ്റ് നോക്കുന്നു. ഞാന്‍ അവരെ നോക്കി ദയനീയമായി രിച്ചു. എന്റെ ഗതിയോര്‍ത്ത് സന്തോഷത്തോടെ അവര്‍ വീണ്ടുമിരുന്നു.&lt;br /&gt;&lt;br /&gt;വണ്ടി സ്റ്റാര്‍ട്ടായിരുന്നെങ്കില്‍, ഏതെങ്കിലുമൊരു വളവ് വീശിയിരുന്നെങ്കില്‍ ഈ കാലമാടനെ, സോറി നല്ല മനുഷ്യനെ ഒന്നു ചെറുതായി തള്ളിനീക്കി അല്‍പം സ്പേസ് ഉണ്ടാക്കമല്ലോ എന്ന ധാരണയോടെ ഞാനിരുന്നു. വണ്ടി പുറപ്പെട്ടു.&lt;br /&gt;&lt;br /&gt;ഫറോക്ക് പാലം മുതല്‍ കക്കാട് വലിയ വളവു വരെ പല വളവുകളിലും ‍ഞാന്‍ കഠിനപരിശ്രമം നടത്തിനോക്കി. കക്ഷി അനങ്ങിയതു പോലുമില്ല. ഒന്നുറങ്ങാന്‍ പോലും കഴിയാതെ ഒടിഞ്ഞുനുറുങ്ങി ഇരിക്കുകയാണു ‍ഞാന്‍. അടുത്തിരിക്കുന്നതു ഭാര്യയാണേലും അടുത്ത നിമിഷം ഡൈവോഴ്സ് ചെയ്തേനെ എന്ന തീരുമാനത്തില്‍ ആരുമെത്തിപ്പോകും.&lt;br /&gt;&lt;br /&gt;അതായിരുന്നു എന്റെ അവസ്ഥ. പക്ഷേ, ഞാന്‍ ഭയങ്കര വിശാലമനസ്കനാണെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ.&lt;br /&gt;&lt;br /&gt;ഇനി വട്ടപ്പാറ വളവുണ്ട്. അവിടെ വച്ച് ഇവനെ ഞാന്‍ വട്ടം കറക്കും എന്ന് തീരുമാനിച്ചു. വട്ടപ്പാറയിറക്കം തുടങ്ങി. വളവ് വന്നു. വണ്ടി ചെറുതായൊന്നു വീശി. ഞാന്‍ വലുതായും...&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം ചീമപ്ളാവില്‍നിന്നു കൂഴച്ചക്ക വീഴുന്നപോലെയൊരു ശബ്ദം വണ്ടിയില്‍ മുഴങ്ങി. അതുകേട്ട് പേടിച്ചു ഡ്രൈവര്‍ അറിയാതെ രണ്ട് ഹോണടിച്ചു. ലൈറ്റിട്ടു. എന്റെ സഹസീറ്റന്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍.&lt;br /&gt;&lt;br /&gt;ഉറക്കത്തില്‍നിന്നു ചാടിയെഴുന്നേറ്റ അദ്ദേഹം എന്നെ രൂക്ഷമായി നോക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചു.ഞാന്‍ കണ്ണടച്ച് അതിഭയങ്കരമായ ഉറക്കം നടിച്ചു. ഒരു കണ്ണ്, രഹസ്യമായി തുറന്നുനോക്കി. മൂട്ടിലെ പൊടിതട്ടിയെഴുന്നേറ്റ അണ്ണന്‍, അപ്പുറത്തെ സീറ്റിലിരുന്ന ചേട്ടനോടു പറ‍യുന്നതു വ്യക്തമായും കേട്ടു-&lt;br /&gt;&lt;br /&gt;ഉറക്കത്തില്‍ അറിയാതെ കൈ വിട്ടുപോയതാ...&lt;br /&gt;രക്ഷപ്പെട്ടു.&lt;br /&gt;&lt;br /&gt;ഇല്ല, രക്ഷപ്പെട്ടില്ല. മുന്‍പ് ഇരുന്നതിനെക്കാള്‍ സ്ഥലം എന്‍ക്രോച്ച് ചെയ്ത് മൂപ്പരു വീണ്ടും ഇരുന്നു.ഇതോടെ അടിച്ചില്ലിന് അടിയില്‍പ്പെട്ട പന്നിയെലിയുടെ അവസ്ഥയായി എന്റേത്.&lt;br /&gt;&lt;br /&gt;ആരോടു പറയാന്???&lt;br /&gt;&lt;br /&gt;കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം മുന്‍പ് സംഭവിച്ച അബദ്ധം ആവര്‍ത്തിക്കാതിരിക്കാനോ എന്തോ എന്രെ സൈഡിലേക്ക് ബലം നല്‍കി ഇരിപ്പു തുടങ്ങി. കൂര്‍ക്കം വലി എന്റെ കാതില്‍ വന്നലച്ചു തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ആ തല വന്ന് എന്റെ തോളിലിടിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അതവിടെ ഇരിപ്പായി. കൂര്‍ക്കംവലി, ഉറക്കം...&lt;br /&gt;&lt;br /&gt;എനിക്കു സഹികെട്ടു. ഞാന്‍ ഒളിച്ചു വയ്ക്കാറുളള വിശാലവിമല ഹൃദയം  കൊണ്ട് ഒരു കാര്യവുമില്ലെന്നു മനസ്സിലായി. ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. വര്‍ഷങ്ങളായി ഞാന്‍ കഴിച്ചുപോരുന്ന കപ്പയും പോത്തിറച്ചിയും എന്റെ ഉള്ളില്‍ക്കിടന്നു തിളച്ചു. ജെനിറ്റിക്കലായി കൂടെയുള്ള ജനുവിന്‍ വികാരമായ ദേഷ്യം എന്റെ മൂക്കിന്‍ തുന്പത്തുവന്ന് ഹോണടിച്ചു തുടങ്ങി. മൂക്കുചുവന്നു. കണ്ണുചുവന്നു.&lt;br /&gt;&lt;br /&gt;ഉറക്കത്തിന്റെ അടുത്ത ഘട്ടത്തില്‍, സ്വപ്നത്തില്‍ ടാന്‍സാനിയായിലോ ടാജ്മഹലിലോ ഒക്കെ ചുറ്റിക്കറങ്ങുകയായിരുന്നിരുന്ന ആ മഹാത്മാവിനെ കേലവം ഒരു വിരലുകൊണ്ട് യാഥാര്‍ഥ്യത്തിലേക്കു ‍ഞാന്‍ മടക്കി വിളിച്ചു. ഉറക്കത്തില്‍നിന്നുണര്‍ന്ന അദ്ദേഹത്തോട് ഞാന്‍ കടിച്ചുപിടിച്ച് ഇത്രയും പറഞ്ഞു&lt;br /&gt;&lt;br /&gt;പാലാ വരെ പോകാനുള്ളതാ. നിങ്ങളിങ്ങനെ അമര്‍ന്നിരുന്നു കൂര്‍ക്കം വലിച്ചുറങ്ങിയാല്‍ എന്റെ എല്ലെല്ലാം ഒടിയും. അതു സാരമില്ലെന്നു വയ്ക്കാം, തോളേലോട്ടു തല വച്ച് ഉറങ്ങാന്‍ കൂടി തുടങ്ങിയാല്‍?&lt;br /&gt;&lt;br /&gt;ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്നദ്ദേഹം ചുറ്റും നോക്കി. എന്നിട്ട് എന്നെ നോക്കിയൊന്നു ചിരിച്ചു.&lt;br /&gt;&lt;br /&gt;ക്ഷമിക്കണം. നല്ല ഉറക്കക്ഷീണം. അതുകൊണ്ടാ. ഇനി മോന്‍ ഉറങ്ങിക്കോ. ഞാന്‍ ഉറങ്ങാതിരിക്കാം...&lt;br /&gt;&lt;br /&gt;ആ മോന്‍ വിളി എനിക്കത്ര രുചിച്ചില്ല. എങ്കിലും ഞാന്‍ വിശാലമനസ്കനായതു കൊണ്ടും മല പോലെ കിട്ടുമെന്നു പ്രതീക്ഷിച്ചത് ഫ്ളാഷ് സിനിമ പോലെ പെട്ടെന്ന് അപ്രത്യക്ഷമായതുകൊണ്ടും ഞാനൊന്നു ചമ്മി. ചമ്മലു കാണിക്കാതിരിക്കാന്‍ ഞാന്‍ സ്ട്രെയിറ്റായിരുന്ന് ഉറക്കം ഭാവിച്ചു തുടങ്ങി.&lt;br /&gt;&lt;br /&gt;സഹസീറ്റന്‍ സീറ്റില്‍ സ്ട്രെയിറ്റായിട്ടാണിരിക്കുന്നത്. എനിക്കിരിക്കാന്‍ ഇഷ്ടം പോലെ ഗ്യാപ്. സന്തോഷം കൊണ്ട് എനിക്കു തുള്ളിച്ചാടാന്‍ തോന്നിയെങ്കിലും വേണ്ടെന്നു വച്ച് കണ്ണടച്ചിരിപ്പാണ്.&lt;br /&gt;&lt;br /&gt;വണ്ടി ചങ്ങരംകുളം കഴിഞ്ഞു. തൃശൂരിന് ഒരുമണിക്കൂര്‍കൂടി. ഇടയ്ക്കെപ്പോളോ ഞാനുറങ്ങിപ്പോയി.&lt;br /&gt;&lt;br /&gt;ഉറക്കത്തില്‍ ഞാന്‍ ഭരണങ്ങാനം വരെയെത്തി. വീട്ടില്‍ച്ചെന്നു കയറുന്നതും കോഴിക്കോടന്‍ ഹല്‍വയുമായി അടുക്കളയില്‍ കയറുന്നതും അയലോക്കത്തെ അലന്പു പിള്ളേരെ വിളിച്ച് അതൊക്കെ അല്‍പാല്‍പം കൊടുക്കുന്നതുമൊക്കെ സ്വപ്നം കണ്ടുറങ്ങുമ്പോളാണ് ആരോ എന്നെ പിന്നില്‍നിന്നു തോണ്ടിയത്.&lt;br /&gt;&lt;br /&gt;ഞാനുണര്‍ന്നു. ഞാന് ബസില്‍. വീട്ടിലായിരിക്കുമെന്നാണു ഞാന്‍ വിചാരിച്ചത്. അതുപോലെ സുഖകരമായ ഉറക്കം.&lt;br /&gt;തലയിണയുമുണ്ട്.&lt;br /&gt;&lt;br /&gt;തലയിണയോ? ഞാന്‍ പതിയെ തല ഉയര്‍ത്തി നോക്കി.&lt;br /&gt;കുറച്ചു മുന്‍പ് ദേഷ്യപ്പെട്ട വലിയ മനുഷ്യന്റെ തോളില്‍ തലവച്ചായിരുന്നു എന്റെ ഉറക്കം!!! അദ്ദേഹത്തിന്റെ മുഖത്തോട്ടു നോക്കാന്‍ മടി. എന്തു ചെയ്യാന്‍?&lt;br /&gt;&lt;br /&gt;നേരെയിരുന്ന് ഉറങ്ങണമെന്നുപദേശിച്ച മനുഷ്യന്റെ തോളില്‍ തലവച്ചുറങ്ങിയ ഞാനിനി  എന്തു വിശദീകരണം കൊടുക്കാന്‍.&lt;br /&gt;&lt;br /&gt;വാ... ഒരു ചായ കുടിക്കാം. അദ്ദേഹം സ്നേഹപൂര്‍വം വിളിച്ചു.&lt;br /&gt;&lt;br /&gt;അനുസരണയോടെ ഞാന്‍ ഇറങ്ങി. പരിചയപ്പെട്ടു. കണ്ണൂരുകാരനാണ്. തൊടുപുഴ വരെ. ബിസിനസ് ആവശ്യം. ഞാന്‍ എല്ലാം  കേട്ടു. അല്ലാതെന്തു ചെയ്യാന്‍?&lt;br /&gt;&lt;br /&gt;ചായയുെട കാശു മൂപ്പരു കൊടുത്തു.&lt;br /&gt;&lt;br /&gt;ബസില്‍ തിരിച്ചു കയറി. ബസ് പുറപ്പെട്ടു. അങ്ങേര് ഉറക്കം തുടങ്ങി. പതിയെ തല എന്റെ തോളിലേക്കു ചാഞ്ഞു. എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല.&lt;br /&gt;&lt;br /&gt;പതിയെ തല സൈഡ് ഗ്ലാസിലേക്കു വച്ച് ഞാനും ഉറക്കം തുടങ്ങി. സുഖസുന്ദരമായ ഉറക്കം.&lt;br /&gt;&lt;br /&gt;അങ്ങേരുടെ തടിയോ കൂര്‍ക്കം വലിയോ എനിക്കപ്പോളൊരു പ്രശ്നമേ ആയിരുന്നില്ല!!!!!!!&lt;br /&gt; &lt;/span&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-8583138508919627317?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/8583138508919627317/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=8583138508919627317' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/8583138508919627317'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/8583138508919627317'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/02/blog-post.html' title='കോഴിക്കോട് മുതല്‍ പാലാ വരെ'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-6399223398386552568</id><published>2008-01-26T04:15:00.000+05:30</published><updated>2008-01-26T03:38:15.255+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നര്‍മം'/><title type='text'>തൊമ്മിക്കുഞ്ഞ് കമ്മിറ്റഡ്</title><content type='html'>&lt;div align="justify"&gt;&lt;span style="font-size:130%;"&gt;രാധാകൃഷ്ണ ഹോട്ടലിലെ ബീഫ് ഫ്രൈ ഇല്ലായിരുന്നെങ്കില്‍ തൊമ്മിക്കുഞ്ഞ് അല്‍ബേര്‍ കമ്യുവിനെക്കാള്‍ വലിയ അരാജകവാദിയാകുമായിരുന്നു. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സിനെ പുല്ലു പോലെ അഭിസംബോധന ചെയ്യാന്‍ തൊമ്മിക്കുഞ്ഞ് റെഡിയായിരുന്നു. പക്ഷേ, സമപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയോട് ഒറ്റയ്ക്് അഞ്ചുമിനിട്ടു സംസാരിക്കാനുള്ള ആംപിയര്‍ തൊമ്മിക്കുഞ്ഞിനില്ലായിരുന്നു. ഇതുമൂലം തൊമ്മിക്കുഞ്ഞ് ഖിന്നനും വിരഹിയുമായിരുന്നു. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;തൊമ്മിക്കുഞ്ഞ് അധ്വാനിയായിരുന്നു. നാട്ടിലെ വെട്ടിമറിക്കാറായ ഒട്ടുമിക്ക റബര്‍ തോട്ടങ്ങളും കടുംവെട്ട് പിടിച്ചിരുന്നത് തൊമ്മിക്കുഞ്ഞായിരുന്നു. പത്താം ക്ളാസില്‍ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഇനി പഠിച്ചിട്ടു കാര്യമില്ല എന്നു തോന്നിയതു മുതല്‍ തുടങ്ങിയ ഈ അഭ്യാസം തൊമ്മിക്കുഞ്ഞിനെ കോണല്‍ മരം പോലെ വളര്‍ത്തി. നൂറ്റഞ്ച് മരത്തിന്‍റെ പാലു പോലെ തൊമ്മിക്കുഞ്ഞിന്റെ മനസ്സു നിറയെ സ്നേഹം തിളച്ചുകിടന്നു. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ആരെങ്കിലും പ്രണയമാകുന്ന റബര്‍കത്തി കൊണ്ട് ഒരു മാര്‍ക്കിട്ടാല്‍ അതുവഴി കുതിച്ചൊഴുകാന്‍ പാകത്തിനു സ്നേഹം തൊമ്മിക്കുഞ്ഞിന്‍റെ മനസ്സിലുണ്ടായിരുന്നു. റബര്‍ കത്തികൊണ്ടു വേണ്ട ആരെങ്കിലുമൊന്നു കല്ലെടുത്ത് എറിഞ്ഞാല്‍ക്കൂടിയും മതിയെന്നു പോലും തൊമ്മിക്കുഞ്ഞ് ആശിക്കാതിരുന്നില്ല. എന്തു ചെയ്യാന്‍? ദൈവവും തൊമ്മിക്കുഞ്ഞും തമ്മിലുള്ള ബന്ധം വെട്ടുകാരനും റബര്‍ തോട്ടം മുതലാളിയും തമ്മിലുള്ളതിനെക്കാള്‍ വഷളായിരുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;തൊമ്മിക്കുഞ്ഞിന്‍റെ ജീവിതം മാറ്റിമറിച്ചത് ഒരു കംപ്യൂട്ടറായിരുന്നു. പണ്ട് എകെജി സെന്‍ററിന്‍റെ ജാതകം തിരുത്തിയെഴുതിയ അതേ ഇനത്തില്‍പ്പെട്ട കംപ്യൂട്ടറുകളിലൊന്ന്. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;തറപ്പേല്‍ തൊമ്മച്ചന്‍ ചേട്ടന്‍റെ പലചരക്കുകടയില്‍, പൊടിയടിക്കാതിരിക്കാന്‍ പഞ്ചസാര ചാക്കിട്ടു മൂടിക്കെട്ടി വച്ചിരുന്ന നിലയിലാണ് തൊമ്മിക്കുഞ്ഞ് ആദ്യമായി കംപ്യൂട്ടര്‍ കാണുന്നത്. കണ്ടുകണ്ടങ്ങിരിക്കെ, അതുപോലൊരു കംപ്യൂട്ടര്‍ തനിക്കും വേണമെന്നു തൊമ്മിക്കുഞ്ഞിനും തോന്നി. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ മാസത്തെ ഒട്ടുപാലു വിറ്റ കാശും റബര്‍ക്കടയിലെ അഡ്വാന്‍സുമെല്ലാം ചേര്‍ത്തുകൂട്ടിക്കെട്ടി തൊമ്മിക്കുഞ്ഞ് അടുത്ത ദിവസം തന്നെ വീട്ടിലൊരു കംപ്യൂട്ടര്‍ എത്തിച്ചു. കംപ്യൂട്ടര്‍ വാങ്ങിയാല്‍ മാത്രം പോലെ ഇന്‍റര്‍ നെറ്റ് കണക്ഷനും എടുക്കണമെന്നാരോ ഉപദേശിച്ചു. എടുക്കുമ്പോള്‍ നല്ലതു തന്നെയാവട്ടെ എന്നു തീരുമാനിച്ച തൊമ്മിക്കുഞ്ഞ് ബ്രോഡ് ബാന്‍ഡ് കണക്ഷനും അപ്ളൈ ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;റിലയന്‍സും എയര്‍ടെല്ലും കേറി മേളാങ്കിക്കുന്നതോടെ ഇരിക്കപ്പൊറുതി ഇല്ലാതായിട്ടാവാണം പിറ്റേന്നു തന്നെ ബിഎസ്എന്‍എല്ലുകാരു വീട്ടില്‍ കണക്ഷന്‍ കൊണ്ടെത്തന്നു തൊഴുതിട്ടു പോയി. തൊമ്മിക്കുഞ്ഞ് ഞെട്ടിപ്പോയി. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പിന്നെല്ലാം പെട്ടെന്നായിരുന്നു. തൊമ്മിക്കുഞ്ഞ് കംപ്യൂട്ടര്‍ ഓഫാക്കാനും ഓണാക്കാനും പഠിച്ചു. പാസ് വേഡ് മറക്കാതിരിക്കാന്‍ വീട്ടിലെ കലണ്ടറിന്‍റെ സൈഡില്‍ എഴുതിയിട്ടു- അതിങ്ങനെയായിരുന്നു- (ആരോടും പറയരുതേ..) &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ചാണ്ടിച്ചേട്ടന്‍റെ തോട്ടത്തിലെ മൂന്നാമത്ത തൊട്ടിയില്‍ നില്‍ക്കുന്ന പട്ടമരച്ച നൂറ്റഞ്ച്. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തൊമ്മിക്കുഞ്ഞ് വളരെ വേഗം കംപ്യൂട്ടറുമായി അടുപ്പത്തിലായി. ഇന്‍റര്‍നെറ്റ് തൊമ്മിക്കുഞ്ഞിന്‍റെ ചങ്കിലും വലകെട്ടി. ആയിടയ്ക്കാണ് തൊമ്മിക്കുഞ്ഞ് ഓര്‍കുട്ട് എന്നു കേട്ടത്. വെട്ടുകാരന്‍ ചാത്തന്‍റെ മൂത്തമകന്‍ പോത്തന്‍ ഓര്‍കുട്ടില്‍ വല്യ പുള്ളിയാണത്രേ. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;നാട്ടിലൂെട സൈക്കിളില്‍ റബര്‍ ഷീറ്റുമായി ചൂളംകുത്തിപ്പോകുന്ന ചെറുക്കനെ ഓര്‍കുട്ടില്‍ കണ്ട് തൊമ്മിക്കുഞ്ഞ് ഞെട്ടിപ്പോയി. പോത്തന്‍- ഫോര്‍ എവരിതിങ് എന്ന പേരില്‍ കോട്ടും സ്യൂട്ടും തൊപ്പിയും ബുള്‍ഗാനും വച്ച ഒരു മിടുക്കന്‍ രൂപം. ഇഷ്ടഭക്ഷണത്തിനു നേര്‍ക്ക് പോത്തന്‍ എഴുതിയിരിക്കുന്നു- ചൈനീസ്, കോണ്ടിനെന്റല്‍. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;അറിയാവുന്ന ഭാഷകള്‍- ഇംഗ്ളീഷ് (യുഎസ്), ഹിന്ദി, തമിഴ്, തെലുങ്ക്. തുളു. മലയാളം മാത്രമില്ല. ടെസ്റ്റിമോണിയല്‍ എന്ന പേരിലും പത്തിരുപത് എണ്ണം പോത്തനു ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. അതിലൊക്കെ പോത്തന്‍ ഭയങ്കര സംഭവമാണെന്നാണ് എഴുതിയിരിക്കുന്നത്. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ഇതൊക്കെ വായിച്ചപ്പോള്‍ തൊമ്മിക്കുഞ്ഞിനും ഓര്‍കുട്ടില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കണമെന്ന് അതിയായ ആഗ്രഹം. ഒട്ടും മോശമാക്കിയില്ല. തുടങ്ങിയൊന്ന്. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തൊമ്മിക്കുഞ്ഞ് എന്ന പേരു തല്‍ക്കാലം മാറ്റി. പകരം ടോം എന്നാക്കി. കൂട്ടത്തില്‍ വാലുപോലെ ഇത്രയും കൂടി എഴുതി. തണ്ടര്‍ നെവര്‍ എന്‍ഡ്സ്.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;അതിന്‍റെ അര്‍ഥം എന്താണെന്നു തൊമ്മിക്കുഞ്ഞിന് അറിയത്തില്ലായിരുന്നു. പത്താംക്ളാസു കഴിഞ്ഞ് സെമിനാരിയില്‍ പോയി നാലുവര്‍ഷം ഇംഗ്ളീഷ് പഠിച്ചു മതിലുചാടിപ്പോന്ന പീയുസായിരുന്നു തൊമ്മിക്കുഞ്ഞിന്‍രെ ഇംഗ്ളീഷ് ദ്വിഭാഷി.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;റിലേഷന്‍ ഷിപ് സ്റ്റാറ്റസ് എന്നു കണ്ടിടത്ത് എന്തെഴുതണം ??? സംശയം മൂത്തപ്പോള്‍ തൊമ്മിക്കുഞ്ഞ് നേരെ പോത്തന്‍റെ പ്രൊഫൈലില്‍ കേറി നോക്കി. കമ്മിറ്റഡ്. കക്ഷി ആരുമായോ പ്രണത്തിലാവാം, വിവാഹം ഉറപ്പിച്ചിരിക്കാം. തൊമ്മിക്കുഞ്ഞ് എന്തു ചെയ്യാന്‍? &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കമ്മിറ്റഡ് ആവാന്‍ താല്‍പര്യമുണ്ടെന്ന് എഴുതാന്‍ പാകത്തിന് ഒാപ്ഷന്‍ ഒന്നും കാണുന്നുമില്ല. ആ നിലയ്ക്ക് സുഹൃത്തിന്‍റെ അഭിപ്രായത്തിനു വിലകൊടുത്തു. സിംഗിള്‍ എന്നാക്കി .&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നാലാം ക്ളാസില്‍ കൂടെപ്പഠിച്ച അനിതാമേരി, എട്ടാം ക്ളാസില്‍ വച്ചു ലവ് ലെറ്റര് കൊടുത്തതിനു കരണത്തടിച്ച ശാന്തകുമാരി, ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഐ ലവ് യു എന്നു പറഞ്ഞതിന് ആങ്ങളയെ വിട്ട് തല്ലിച്ച ആന്‍മേരി, പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ റോസാപ്പൂവ് കൊടുത്തതിന്‍റെ പിറ്റേന്ന് സ്കൂളുമാറിപ്പോയ മേഴ്സിക്കുട്ടി, പ്രീഡിഗ്രി ക്ളാസില്‍ വച്ച് പരസ്യമായി കരണത്തടിച്ച ലവ്സി തുടങ്ങി എല്ലാ പെണ്ണുങ്ങളും ഓര്‍കുട്ടിലുണ്ടെന്നു കണ്ട് തൊമ്മിക്കുഞ്ഞ് വണ്ടറടിച്ചു. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്ലോ ആന്‍ഡ് സ്റ്റെഡി ഓരോരുത്തരുടെയും പ്രൊഫൈലില്‍ കേറി ഇറങ്ങുക തന്നെ. ആദ്യം അനിതാ മേരി. പടമില്ല. പകരം പരിശുദ്ധ കന്യകാമറിയത്തിന്‍റെ പടമൊന്ന്. ആല്‍ബത്തില്‍ നാലുപടമുണ്ട്. പ്രതീക്ഷ അതായി. അങ്ങോട്ടു ചെന്നു. പൂച്ചട്ടി, പൂച്ച, പൂച്ചസന്ന്യാസി തുടങ്ങി മനുഷ്യനെ വടിയാക്കുന്ന പടം. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;തിരിച്ചിറങ്ങി, ഒരു റിക്വസ്റ്റ് അയക്കും മുന്‍പ് റിലേഷന്‍ ഷിപ് സ്റ്റാറ്റസ് നോക്കിയ തൊമ്മിക്കുഞ്ഞ് കിടുങ്ങി- കമ്മിറ്റഡ്. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;റിക്വസ്റ്റ് അയക്കാതെ പുറത്തിറങ്ങി നേരെ ആന്‍മേരിയുടെ പ്രൊഫൈലിലേക്ക്. അവിടെ ആദ്യം നോക്കിയതു സ്റ്റാറ്റസ്. അതും കമ്മിറ്റഡ്. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;നിരാശയോടെ ആന്‍മേരിയുടെ ഫ്രന്‍ഡ്സ് ലിസ്റ്റിലേക്കു നോക്കിയ തൊമ്മിക്കുഞ്ഞ് അവിടെ മേഴ്സിക്കുട്ടിയെയും ശാന്തകുമാരിയെയും കണ്ടു. ശാന്തകുമാരിയുടെ പ്രൊഫൈല്‍ പടത്തിന്‍റെ സ്ഥാനത്ത് ഒരു കൊച്ചു കൊച്ചിന്‍റെ പടം. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ലവളുടെ ചെറുപ്പത്തിലേ പടമായിരിക്കുമെന്നു കരുതി ചെന്ന തൊമ്മിക്കുഞ്ഞിനു വീണ്ടും പിഴച്ചു. ശാന്താകുമാരി മാര്യേഡ്. കണ്ട കുട്ടി, സ്വന്തം കുട്ടി. വയസ് ആറ്. ഇനി ആശ്രയം മേഴ്സിക്കുട്ടി മാത്രമായിരുന്നു. തൊമ്മിക്കുഞ്ഞ് സകലദൈവങ്ങളെയും വിളിച്ച് മേഴ്സിക്കുട്ടിയുെട പ്രൊഫൈലിലേക്ക് ഊളിയിട്ടു. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇത്തവണ രക്ഷപ്പെട്ടു. മേഴ്സിക്കുട്ടി ഇപ്പോളും സിംഗിളാണ്. സ്കൂളുമാറിപ്പോയതിന്‍രെ വിഷമവും വിഷാദവുമൊക്കെ തീര്‍ക്കും വിധമൊരു നെടുനീളന്‍ സ്ക്രാപ്പോടെ തൊമ്മിക്കുഞ്ഞ് അതിനു തുടക്കമിട്ടു. നേരിട്ടു സംസാരിക്കുമ്പോള്‍ സന്ധിബന്ധങ്ങളെ ബാധിക്കുന്ന വിറയല്‍ സ്ക്രാപ്പ് അടിക്കുമ്പോളില്ലെന്നും തൊമ്മിക്കുഞ്ഞ് സ്ന്തോഷത്തോടെ തിരിച്ചറിഞ്ഞു. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;മേഴ്സിക്കുട്ടി മേഴ്സിപൂര്‍വം റിക്വസ്റ്റ് അപ്രൂവ ് ചെയ്തതോടെ തൊമ്മിക്കുഞ്ഞിന്‍രെ മനസ്സിലെ റബര്‍മരങ്ങള്‍ പൂത്തു. അന്നു തന്നെ, തൊമ്മിക്കുഞ്ഞ് എന്ന ടോം തണ്ടര്‍ നെവര്‍ എന്‍‍ഡ്സ് വെട്ടുകാര്‍ക്കു പത്തൂരൂപ വീതം ശമ്പളവും കൂട്ടി. വെട്ടുകാരും ഹാപ്പി. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മേഴ്സിക്കുട്ടിയുടെ സ്ക്രാപ്പില്ലാതെ തൊമ്മിക്കുഞ്ഞിനു ജീവിക്കാന്‍ പറ്റാത്ത സ്ഥിതി. മേഴ്സിക്കുട്ടിക്കു കാണാന്‍ മാത്രമായി തൊമ്മിക്കുഞ്ഞ് പല സൈസിലുള്ള പടങ്ങള്‍, പലവിധത്തില്‍ ആല്‍ബത്തില്‍ കുത്തിക്കയറ്റി.&lt;br /&gt;ഡ്രിങ്കിങ് ഹൈവിലി, സ്മോക്കിങ് ഹെവിലി എന്നുണ്ടായിരുന്നതു മാറ്റി നോ, നോ എന്നാക്കി. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;അതുംപോരാഞ്ഞ്, കര്‍ത്താവീശോമീശിഹായുടെ ഒരു വല്യപടം സ്കാന്‍ ചെയ്ത് ആല്‍ബത്തില്‍ ഒന്നാം സ്ഥാനത്തും പിടിപ്പിച്ചു. ക്ളീന്‍ ഇന്‍ ഹാബിറ്റ്സ് എന്നതു മേഴ്സിക്കുട്ടിക്കു നിര്‍ബന്ധമാണെന്ന് ഓര്‍ക്കുട്ടിന്‍റെ ചുവരില്‍ എഴുതിവച്ചിരിക്കുന്നതു തൊമ്മിക്കുഞ്ഞും കണ്ടിരുന്നു. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തൊമ്മിക്കുഞ്ഞിലെ വെട്ടുകാരന്‍ ഉണര്‍ന്നു തുടങ്ങിയിരുന്നു. വെട്ടിവെട്ടി ഒരു സൈഡ് തീരാറായ മരം പോലെയായിരുന്നു അവരുടെ ഓര്‍കുട് ബന്ധം. ഒരു സൈഡ് തീര്‍ന്നാല്‍ അപ്പുറത്തെ സൈഡില്‍ വെട്ടു തുടങ്ങണം. അതിനു ചിലപ്പോള്‍ പട്ടമരപ്പുണ്ടാവാം. അങ്ങനെ പട്ടമരയ്ക്കും മുന്‍പു കടുംവെട്ടിനു മരം മറിയക്കുന്നതാണുചിതം. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ആ സാഹചര്യത്തില്‍ ആ കടുംവെട്ട് തീരുമാനം മേഴ്സിക്കുട്ടിയെ നൈസായി അറിയിക്കാന്‍ തൊമ്മിക്കുഞ്ഞ് തീരുമാനിച്ചു. പീയൂസ് ഹാജരായി. തൊമ്മിക്കുഞ്ഞ് മലയാളത്തില്‍ പറഞ്ഞുകൊടുത്തത് പീയുസ് ഇംഗ്ളീഷിലാക്കി. അത് തൊമ്മിക്കുഞ്ഞ് ജിമെയിലിന്‍റെ ഡ്രാഫ്റ്റിലാക്കി. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സംഗതി െമയിലാക്കി പറത്തിവിടും മുന്‍പ് ഒരിക്കല്‍ക്കൂടി മേഴ്സിക്കുട്ടിയെ ഓര്‍കുട്ടില്‍ കാണണമെന്നൊരാഗ്രഹം. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മേഴ്സിക്കുട്ടിയുടെ പ്രൊഫൈലില്‍ അതുവരെയുണ്ടായിരുന്ന ജൂഹിചൗളയുടെ പടം കാണ്‍മാനില്ല. പകരം, വെട്ടാന്‍ വരുന്ന പോത്തിനെപ്പോലെ നില്‍ക്കുന്ന മേഴ്സിക്കുട്ടിയുടെ ചിത്രം. തൊമ്മിക്കുഞ്ഞ് ഞെട്ടി. എന്തു പറ്റി, മേഴ്സിക്കുട്ടിക്ക്. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;സ്വന്തം ചിത്രം ഓര്‍കുട്ടിലിടാന്‍ മാത്രം ഇവള്‍ക്കിത്ര ധൈര്യമോ??? ഒരുപക്ഷേ, താന്‍ കൂടി കണ്ടോട്ടെയെന്നു കരുതി അവളൊപ്പിച്ച പണിയായിരിക്കും- കൊച്ചുകള്ളി. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കള്ളിപ്പെണ്ണേ.. നിന്നേ കാണാഞ്ഞിട്ടു വണ്‍ഡേയും ടെസ്റ്റുമുണ്ടേ എന്നു പാട്ടും പാടി പ്രൊഫൈലിലേക്കു വലതുകാലും വച്ചു കയറിയ തൊമ്മിക്കുഞ്ഞിന്‍റെ കണ്ണുതള്ളി- മേഴ്സിക്കുട്ടി കമ്മിറ്റിഡ്. ഇന്നലെ വരെ സിംഗിളായിരുന്ന പെണ്ണിതാ സുപ്രഭാതത്തില്‍ കമ്മിറ്റഡ്. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കംപ്യൂട്ടര്‍ എറിഞ്ഞുടയ്ക്കാന്‍ തൊമ്മിക്കുഞ്ഞിനു തോന്നി. ഏതോ ഒരുത്തനുമായി മേഴ്സിക്കുട്ടിയുടെയും കല്യാണമുറപ്പിച്ചിരിക്കുന്നു. ഇത്രയും കാലം താനയച്ച സ്ക്രാപ്പുകള്‍ തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തൊമ്മിക്കു‍‍ഞ്ഞിനു തോന്നി.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;മനസ്സിന്‍രെ അടിത്തട്ടില്‍നിന്നുയര്‍ന്നു വന്ന നിരാശ തൊമ്മിക്കുഞ്ഞിനെ വല്ലാതാക്കി. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കംപ്യൂട്ടര്‍ സ്ക്രീന്‍ പോലും ഓഫാക്കാതെ തൊമ്മിക്കുഞ്ഞ് മീനച്ചിലാറ്റിലെ വട്ടോളിക്കയം ഉന്നംവച്ചു നടന്നു. മുങ്ങിച്ചാവുക തന്നെ. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല. പിന്നില്‍ നിന്നു വിളിക്കാന്‍ തൊമ്മിക്കുഞ്ഞിന് ആരുമുണ്ടായിരുന്നില്ല. തൊമ്മിക്കുഞ്ഞ് അനാഥനായിരുന്നു. ആള്‍ക്കൂട്ടത്തിലും ഒറ്റയാനായിരുന്നു. ഒറ്റയാന്മാര്‍ക്കിടയിലും തൊമ്മിക്കുഞ്ഞ് ഒറ്റയാനായിരുന്നു. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ഭരണങ്ങാനം ടൗണിന്‍റെ തിരക്കുകളെ അവഗണിച്ചു തൊമ്മിക്കുഞ്ഞ് നടപ്പു തുടര്‍ന്നു . ആനേരത്താണു രാധാകൃഷ്ണ ഹോട്ടലില്‍നിന്നു വന്ന വല്ലാത്തൊരു ഗന്ധം തൊമ്മിക്കുഞ്ഞിനെ പിടിച്ചുലച്ചത്. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നല്ല ബീഫ് ഫ്രൈയുടെ മണം. മരിക്കും മുന്‍പ് അല്‍പം ബീഫ് കഴിച്ചേക്കാം.&lt;br /&gt;പൊറോട്ടയും സവോളയിട്ടു വരട്ടിയ ബീഫ്് ഫ്രൈയും കഴിച്ചു തുടങ്ങിയപ്പോള്‍ തൊമ്മിക്കുഞ്ഞില്‍ കാലം തിരിച്ചൊഴുകിത്തുടങ്ങി. മീനച്ചിലാര്‍ തിരിച്ചൊഴുകി. തൊമ്മിക്കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. കംപ്യൂട്ടറിനു മുന്നിലിരുന്നു. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തൊമ്മിക്കുഞ്ഞ് സ്വന്തം പ്രൊഫൈലില്‍ കയറി. ടോം തണ്ടര്‍ നെവര്‍ എന്‍‍ഡ്സ് എന്ന പേര് എഡിറ്റു ചെയ്തു. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതിങ്ങനെയായിരുന്നു&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തൊമ്മിക്കുഞ്ഞ്- കമ്മിറ്റഡ് സൂയിസൈഡ്. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-6399223398386552568?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/6399223398386552568/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=6399223398386552568' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/6399223398386552568'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/6399223398386552568'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/01/blog-post_26.html' title='തൊമ്മിക്കുഞ്ഞ് കമ്മിറ്റഡ്'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-5369445681528625349</id><published>2008-01-11T15:30:00.000+05:30</published><updated>2008-01-11T15:29:23.627+05:30</updated><category scheme='http://www.blogger.com/atom/ns#' term='പാരയ്ക്കു മറുപാര'/><category scheme='http://www.blogger.com/atom/ns#' term='നര്‍മം'/><title type='text'>ബെര്‍ളിയുടെ വിമാനയാത്ര</title><content type='html'>&lt;span style="font-size:130%;"&gt;അതീവസുന്ദരവും സുരഭിലവുമായ ഒരു പ്രഭാതത്തിലേക്കായിരുന്നു ഇടമറുക് മിഴി തുറന്നത്. നാട്ടിലെ അടുക്കിട്ടുടുത്ത ചേട്ടത്തിമാരും അവരുടെ സാരിയുടുത്ത മരുമക്കളും ചുരിദാറിട്ട കൊച്ചുമക്കളും രാവിലെ നേരത്തെ പള്ളിയില്‍ പോകാനിറങ്ങി. രാവിലെ എട്ടരയ്ക്കാണു പതിവു ഞായറാഴ്ച കുര്‍ബാന. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷേ ഇന്നു നേരത്തെ പള്ളിയില്‍ ചെല്ലണം. രാവിലെ ഏഴരയ്ക്കു പാരീഷ് ഹാളില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളുടെ പ്രിയങ്കരനും വാല്‍സല്യഭാജനവും ചിലരുടെയൊക്കെ കണ്ണിലുണ്ണിയും കാമുകനുമായ ബെര്‍ളി തോമസിനെ യാത്രയാക്കണം. ഇടമറുക് എന്ന അതിവികസിത ഗ്രാമത്തില്‍നിന്ന് ആദ്യമായി വിമാനത്തില്‍ യാത്ര പോകാനൊരുങ്ങുന്ന ബെര്‍ളിക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും വികാരിയച്ചന്‍റെയും നേതൃത്വത്തിലാണു യാത്രയയപ്പ്.&lt;br /&gt;രാവിലെ കൃത്യം ഏഴരയ്ക്കു സമ്മേളനം തുടങ്ങി. ജനലക്ഷങ്ങളുടെ ആരാധനാ പുരുഷന്‍ സ്റ്റേജിന്‍റെ മധ്യഭാഗത്ത് അഭിമാനവിജൃംഭിതനായി ഇരിപ്പുണ്ട്. വലത്തുസൈഡില്‍ വികാരിയച്ചന്‍, ഇടത്തുസൈഡില്‍ പഞ്ചായത്ത് പ്രസിഡന്റ്, പിന്നിലായി സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഡോമിനിക് സാര്‍ എന്നിവരുമുണ്ട്. യോഗം തുടങങി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;വികാരിയച്ചന്‍ പ്രസംഗിച്ചു തുടങ്ങി.&lt;br /&gt;&lt;br /&gt;പ്രിയപ്പെട്ടവരെ, നമുക്കേറ്റവും പ്രിയപ്പെട്ടവനായ ബെര്‍ളി വഴി ഇടമറുക് ഗ്രാമത്തിന് അത്യുന്നതങ്ങളില്‍ അംഗീകാരം ലഭിക്കുന്ന ദിവസമാണിന്ന്. ഈ ഗ്രാമത്തില്‍നിന്ന് ആദ്യമായി വിമാനത്തേല്‍ കയറുന്ന അച്ചായന്‍ കുഞ്ഞാവുകയാണു ബെര്‍ളി. തന്‍റെ കൂടെ നടക്കുന്ന ഏതോ ഒരു പീറ ഒന്നോരണ്ടോ തവണ ഏതോ ചടാക്ക് വിമാനത്തേല്‍ കയറി എന്നും പറഞ്ഞു കയറു പൊട്ടിച്ചപ്പോള്‍ നമ്മുടെ ബെര്‍ളിക്കുഞ്ഞിന്‍റെ അഭിമാനമാണ് താഴെപ്പോയത്. അതുവഴി ഇടമറുക് പഞ്ചായത്തിന്റെ മാനവും കപ്പലുകയറി. ഈ സാഹചര്യത്തില്‍ നമ്മുടെ ബെര്‍ളിക്കുഞഞും വിമാന യാത്ര നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നു വൈകിട്ട് നെടുമ്പാശേരിയില്‍നിന്നു പുറപ്പെടുന്ന ഇന്ത്യന്‍ ഫ്ളൈറ്റില്‍ ബെര്‍ളി കുഞ്ഞ് കയറി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്നതും അവിടെനിന്നു ബസ് മാര്‍ഗം കോഴിക്കോട്ടെ ഓഫിസിലേക്കു പോകുന്നതുമായിരിക്കും. ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഇനിയും പറഞ്ഞാല്‍ ഫ്ളൈറ്റ് മിസ്സാവുമെന്നു കുഞ്ഞു പറഞ്ഞതിനാല്‍ പിതാവിന്റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഞാനെന്‍റെ പ്രസംഗം ഉപസംഹരിക്കട്ടെ.&lt;br /&gt;&lt;br /&gt;അനന്തരം ബെര്‍ളിക്കുഞ്ഞ് എഴുന്നേറ്റ് എല്ലാവരെയും അഭിവാദ്യം ചെയ്തു. ആ അഭിവാദ്യം സ്വീകരിച്ച ആബാലവൃദ്ധം ജനങ്ങള്‍ ആരവം മുഴുക്കി. ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിനെ കണ്ടു പൊട്ടിക്കരഞ്ഞു. ചിലര്‍ നെഞ്ചത്തടിച്ചു. ചിലര്‍ കണ്ണീര്‍ വാര്‍ത്തു. ചീലര്‍ ഏങ്ങലടക്കി പുഞ്ചിരിച്ചു. പുരുഷാരത്തിനു നടുവിലൂടെ കയ്യില്‍ ബാഗുംതൂക്കി ബെര്‍ളി ഇറങ്ങിനടന്നു.&lt;br /&gt;&lt;br /&gt;ബെര്‍ളിയെ ഒന്നു തൊടാനായി ജനങ്ങള്‍ തിക്കും തിരക്കുംകൂട്ടി. തിരക്കില്‍ ചിലര്‍ വീണു. ചിലര്‍ക്കു ചവിട്ടുകിട്ടി. അതുകൊണ്ടൊന്നും അടങ്ങാത്ത ഇടവക സമൂഹത്തെ കൈവീശിക്കാട്ടി തിരക്കിനെ പ്രതിരോധിച്ച് ബെര്‍ളി തന്‍റെ പ്രിയപ്പെട്ട വില്ലീസ് ജിപ്പില്‍ കയറി.&lt;br /&gt;&lt;br /&gt;തുറന്ന ജീപ്പില്‍ കയറി നാട്ടുകാരെ അഭിവാദ്യം ചെയ്തായിരുന്നു യാത്ര. ഇടമറുക്, കളത്തൂക്കടവ്, പനയ്ക്കപ്പാലം, മേലമ്പാറ.... മേലമ്പാറ വളവില്‍ വണ്ടി നിര്‍ത്തിയ ബെര്‍ളി ജീപ്പിന്‍റെ ടാര്‍പോളിന്‍ പഴയ പടി സ്ഥാപിച്ചു. ഇനി ഭരണങ്ങാനം. മഠത്തിലെ കന്യാസ്ത്രീമാരുടെ ജീപ്പുപോലെ പതിയെ ജീപ്പ് ഭരണങ്ങാനം വഴി പാലായിലെത്തി. അവിടെനിന്നു നെടുമ്പാശേരി.&lt;br /&gt;&lt;br /&gt;ആദ്യമായി വിമാനത്തില്‍ കയറുന്നതിന്‍റെ പേടി ബെര്‍ളിക്കുഞ്ഞിനില്ലായിരുന്നു. വിമാനം പൊങ്ങുമ്പോള്‍ സൈഡിലെ ചിറകില്‍ തികിടുകള്‍ എഴുന്നേറ്റു നില്‍ക്കുമെന്നും വിമാനത്തില്‍ മൂത്രമൊഴിക്കുമ്പോള്‍ പുക വരുമെന്നും ലാന്‍ഡ് ചെയ്യാന്‍ നേരം ഭയങ്കര ബഹളമായിരിക്കുമെന്നുമെല്ലാം കുഞ്ഞ് അടുത്തയിടെ എവിടെനിന്നോ വായിച്ചിരുന്നു.&lt;br /&gt;&lt;br /&gt;വിമാനത്താവളത്തിനു പുറത്ത് ബെര്‍ളിയുടെ ജീപ്പ് നിര്‍ത്തി. ബെര്‍ളി ഏകനായി ബാഗ് സഹിതം വിമാനത്താവളത്തിനകത്തേക്ക്. വാതില്‍ക്കല്‍ തോക്കുംപിടിച്ചുനിന്ന സിഐഎസ്എഫ് സുരക്ഷാഭടന് തന്‍റെ നേര്‍ക്കു നടന്നടക്കുന്ന ചെറുപ്പക്കാരനെ ഒറ്റനോട്ടത്തില്‍ പിടികിട്ടി. -സാക്ഷാല്‍ ബെര്‍ളി തോമസ്!!!&lt;br /&gt;&lt;br /&gt;തോക്ക് പിന്നിലേക്കു മാറ്റി അടുത്തനിമിഷം അയാള്‍ ബെര്‍ളിയെ കെട്ടിപ്പിടിച്ചു. &lt;/span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സാര്‍, ഞാന്‍ സാറിന്‍റെ ഒരു ആരാധകനാണ്. സാറിന്‍റെ സുഗന്ധി 17വയസ്സും എസ്ഐ ജോര്‍ജിന്‍റെ ഭാര്യയും വിശുദ്ധ ശാന്തമ്മയുടെ അക്കൗണ്ട് ബുക്കും ഞാന്‍ പത്തുവട്ടം വായിച്ചിട്ടുണ്ട് സാര്‍. എന്നാലും കപ്യാര്‍ ഷാജുവിനെ വല്ലാത്തൊരു കുടുക്കിലാണല്ലോ സാര്‍ കൊണ്ടുപോയി നിര്‍ത്തിയത്. എങ്ങനെ തോന്നി സാര്‍ ആ പാവത്തോട് അങ്ങനെ ചെയ്യാന്‍????&lt;br /&gt;സുരക്ഷാഭടന്‍ പൊട്ടിക്കരഞ്ഞുതുടങ്ങി. എന്തു പറയണമെന്നറിയാതെ തുടര്‍ന്ന ബെര്‍ളിയോടായി ഏങ്ങലടിയോടെ അയാള്‍ തുടര്‍ന്നു. എന്തുതന്നെയായാലും സാര്‍, ആ തെമ്മാടി മാത്രം വിമാനത്തേല്‍ കേറിയങ്ങനെ സുഖിക്കേണ്ട. സാറും പോണം. എന്നിട്ടു സാറും എഴുതണം ഒരു യാത്രാനുഭവം. എഴുത്ത് ഉഷാറാക്കാന്‍ വേണേല്‍ രണ്ടെണ്ണം വീശിക്കോ. ഇവിടെ അതിനും സെറ്റപ്പുണ്ട്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ബെര്‍ളി പ്രയാസത്തിലായി. കാര്യം അച്ചായനാണേലും ജീവിതത്തില്‍ ഇന്നുവരെ പശുവിന്‍ പാലുമാത്രം കുടിച്ചു ശീലമുള്ള താന്‍ രണ്ടെണ്ണം വീശാനുള്ള തന്‍റെ ആരാധകന്‍റെ അഭ്യര്‍ഥന നിരസിക്കുന്നതെങ്ങനെ. എന്തായാലും ഒരെണ്ണം കഴിക്കുക തന്നെ.&lt;br /&gt;&lt;br /&gt;ഒന്നും പറയുന്നതിനു മുന്‍പു തന്നെ ഭടന്‍ ബെര്‍ളിയെ പിടിച്ചുവലിച്ച് എങ്ങോട്ടോ നടന്നു. ഒരു ഇടനാഴിയില്‍ വെയ്റ്റ് ബിന്നിന് അടിയില്‍നിന്നു കട്ടന്‍കാപ്പിയുടെ നിറമുള്ള ഒരു ലായനിയുടെ കുപ്പി വലിച്ചെടുത്തു. വലിയൊരു വെട്ടുഗ്ളാസിലേക്ക് പകുതിയൊഴിച്ചു.&lt;br /&gt;&lt;br /&gt;വിമാനം മിസ്സാവുമോ എന്നുള്ള തിടുക്കം കാരണം, വെള്ളമൊഴിക്കും മുന്‍പേ ബെര്‍ളി അതുവാങ്ങി വീശി.എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിഞ്ഞു നടന്നു. ലഗേജ് നല്‍കിയ ശേഷം സുരക്ഷാ പരിശോധനയ്ക്കായി ചെന്ന ബെര്‍ളിയുടെ പോക്കറ്റിനു സമീപത്തുവച്ച് മെറ്റല്‍ ഡിറ്റക്ടര്‍ വല്ലാതെ ബീപ്പടിച്ചു തുടങ്ങി. ബെര്‍ളിയുടെ ചങ്ങിലും ബീപ്പടിച്ചു. സുരക്ഷാ ഭടന്‍ അടുത്ത നിമിഷം പോക്കറ്റില്‍ കയ്യിട്ടു.&lt;br /&gt;&lt;br /&gt;മുഴുത്ത ഒരു പഴ്സ്- അരുവിത്തുറ പള്ളിയില്‍ ഉദ്ദിഷ്ടകാര്യത്തിനു കുര്‍ബാന പണം അടച്ചതു മുതല്‍ ജോര്‍ജിയന്‍ കോളജിന്‍റെ മുന്നിലെ എസ്ടിഡി ബൂത്തില്‍ പണമടച്ചതു വരെയുള്ള പലവിധ ബില്ലുകള്‍.&lt;br /&gt;ഇതുകൂടി ലഗേജ് ആയി വിടാം സാര്‍. പോക്കറ്റില്‍ കൊണ്ടുപോകാന്‍ പറ്റില്ല.&lt;br /&gt;ഒകെപറഞ്ഞ് ചെറുതായി ആടിത്തുടങ്ങിയ കാലുകളെയും നയിച്ച് ബെര്‍ളി നേരെ ഏപ്രണിലേക്കു നടന്നു.&lt;br /&gt;&lt;br /&gt;വിമാനം അവിടെ പോകാന്‍ പാകത്തിനു റെഡിയായി കിടക്കുകായിരുന്നു. ബെര്‍ളിയെ കണ്ടതും എയര്‍ഹോസ്റ്ററുമാര്‍ ഓടിവന്നു കെട്ടിപ്പിടിച്ചു. വിമാനത്താവളത്തിന് അകത്തായതിനാല്‍, അധികമാരും കാണത്തില്ലെന്നുറപ്പായിരുന്നതിനാല്‍ അദ്ദേഹം അത് എതിര്‍ത്തില്ല.&lt;br /&gt;&lt;br /&gt;വിമാനം പൊങ്ങി. താഴെ, കൊച്ചിക്കടല്‍. പിന്നെ മറ്റെന്തെക്കൊയോ... പതിനഞ്ച് മിനിട്ട് കഴിയും മുന്‍പ് അനൗണ്‍സ്മെന്റ് വന്നു. വിമാനം ലാ‍ന്‍ഡിങ്ങിന് ഒരുങ്ങുകയാണ്. എല്ലാവരും സീറ്റ് ബെല്‍റ്റ് മുറുക്കുക. ബെര്‍ളിയും മുറുക്കി.&lt;br /&gt;&lt;br /&gt;ബെര്‍ളി താഴേയ്ക്കു നോക്കി. ഒന്നും കാണാന്‍ പറ്റുന്നില്ല. മൂടല്‍ മഞ്ഞ്.&lt;br /&gt;&lt;br /&gt;അടുത്ത സെക്കന്‍ഡില്‍ അനൗണ്‍സ്മെന്‍റ് വന്നു. മൂടല്‍ മഞ്ഞ് കാരണം ലാന്‍ഡിങ് നടക്കില്ല. വിമാനം തിരിച്ചു പറക്കുകയാണ്. കൊച്ചിയില്‍ തിരികെ ലാന്‍ഡ് ചെയ്യും. അതിനു ശേഷം കോഴിക്കോട് യാത്രികരെ ബസില്‍ അയക്കാം.&lt;br /&gt;&lt;br /&gt;മാനം വീണ്ടും കപ്പലുകയറുമെന്ന് ബെര്‍ളിക്ക് ഉറപ്പായി.&lt;br /&gt;&lt;br /&gt;ഇനി എന്തു ചെയ്യാന്‍. ആവേശത്തിനു വിമാനത്തില്‍ കയറിയതാണ്. മൂടല്‍ മഞ്ഞ് പാരയാവുമെന്ന് ആരറിഞ്ഞു.&lt;br /&gt;പതിനഞ്ച് മിനിട്ട്. അടുത്ത അനൗണ്‍സ്മെന്‍റ് നെടുമ്പാശേരിയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നു. താഴെ എയര്‍പോര്‍ട്ട് കാണാം. മൂടല്‍ മഞ്ഞില്ല. എങ്ങനെയെങ്കിലും ഇതില്‍നിന്നു താഴെയിറങ്ങിയാല്‍ മതിയെന്നു ബെര്‍ളിക്കു തോന്നിത്തുടങ്ങിയിരുന്നു.&lt;br /&gt;അടുത്ത നിമിഷം മറ്റൊരു അനൗണ്‍സ്മെന്‍റ് വന്നു. മുന്‍പ് ലാന്‍ഡ് ചെയ്ത വിമാനത്തിന്‍റെ ലാന്‍ഡിങ് പ്രശ്നം മൂലം റണ്‍വേയില്‍ ചില തകരാറുകളുണ്ട്. ഇവിടെ ലാന്‍ഡിങ് ഉടന്‍ സാധിക്കില്ല.&lt;br /&gt;&lt;br /&gt;ബെര്‍ളിയുടെ ഇടനെഞ്ചില്‍ ആയിരം വിമാനങ്ങള്‍ ചിറകടിച്ചു.&lt;br /&gt;&lt;br /&gt;എന്തുചെയ്യും.&lt;br /&gt;&lt;br /&gt;തിരുവനന്തപുരത്തേക്ക് തിരിച്ചു പറക്കുകയാണ്. അവിടെ ലാന്‍ഡിങ് സാധിക്കുമോയെന്നു നോക്കാം. കോഴിക്കോട് യാത്രികരെ അവിടെനിന്നു ബസില്‍ അയക്കാം. അല്ലെങ്കില്‍ പിറ്റേന്നത്തെ ഡൊമസ്റ്റിക് ഫ്ളൈറ്റില്‍...&lt;br /&gt;&lt;br /&gt;ബെര്‍ളിക്കു ദേഷ്യം വന്നു. ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ ഒരു പോസ്റ്റിട്ട് പ്രശ്നം തീര്‍ക്കാറുള്ളതാണ്. ഇവിടെ, വിമാനത്തിലിപ്പോള്‍ അതിനും സംവിധാനമില്ല. തന്‍റെയൊരു ഗതികേട്...!!!&lt;br /&gt;&lt;br /&gt;തിരുവനന്തപുരം എയര്‍പോര്‍ട്ട്. കനത്ത മഴ. ലാന്‍ഡിങ് റിസ്ക് ആണ്. - ബെര്‍ളിയുടെ മാത്രമല്ല, സകല യാത്രികരുടെയും ചങ്കില്‍ കുത്തുന്ന അനൗണ്‍സ്മെന്‍റ്.&lt;br /&gt;&lt;br /&gt;ഇനി എവിടെ ലാന്‍ഡു ചെയ്യും? ആകാശത്തില്‍ വച്ചു തന്നെ തന്‍റെ കാറ്റുപോകുമെന്ന് ബെര്‍ളി ഉറപ്പിച്ചു. തന്‍റെ കാര്യം തീര്‍ന്നാല്‍ അനാഥമായിപ്പോകുന്ന തന്‍റെ ബ്ളോഗിനെക്കുറിച്ചോര്‍ത്തപ്പോളും അതിന്‍റെ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ പ്രസിദ്ധീകരണം കാത്തുകിടക്കുന്ന പോസ്റ്റുകളെക്കുറിച്ചും പിന്നെ ജോര്‍ജിയന്‍ കോളജിനെക്കുറിച്ചുമോര്‍ത്തപ്പോള്‍ ബെര്‍ളി പൊട്ടിക്കരഞ്ഞു.&lt;br /&gt;&lt;br /&gt;അതുകണ്ട് വിമാനത്തിലെ മറ്റു യാത്രക്കാരും പൊട്ടിക്കരഞ്ഞു.&lt;br /&gt;&lt;br /&gt;അപ്പോല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മറ്റൊരു അനൗണ്‍സ്മെന്‍റ് വന്നു.പൈലറ്റ് രാജേന്ദര്‍ സിങ് വിമാനം കോയമ്പത്തൂരിനു പറപ്പിക്കുകയാണ്. അവിടെയും ലാന്‍ഡ് ചെയ്യാന‍് കഴിയുന്നില്ലെങ്കില്‍ വിമാനത്തിന്‍റെ ഇന്ധനം തീരും. ആകാശത്തുവച്ചു തന്നെ സംഗതി വെടിതീരും.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ഒറ്റ അരിശത്തിനു കിണറ്റില്‍ ചാടാം, പക്ഷേ ആയിരം തവണ അരിശപ്പെട്ടാലും തിരികെ കയറാന്‍ പറ്റില്ലെന്നാരോ ബെര്‍ളിയുടെ മനസ്സിലിരുന്നു പിറുപിറുത്തു. വിമാനം പറക്കുകയാണ്. ബെക്കിന്‍റെ പെട്രോള്‍ തീരാന്‍ നേരമുണ്ടാകാറുള്ളതുപോലെ ചെറിയൊരു വലിമടുപ്പ് വിമാനത്തിനുമുണ്ടോയെന്നു ബെര്‍ളിക്കു സംശയം തോന്നാതിരുന്നില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;അടുത്ത നിമിഷം അതു സംഭവിച്ചു.&lt;br /&gt;&lt;br /&gt;മാന്യമായി പറന്നുകൊണ്ടിരുന്ന വിമാനം നിമിഷാര്‍ധത്തില്‍ നേരെ താഴോട്ടു പതിച്ചു.&lt;br /&gt;&lt;br /&gt;ബസ് ഗട്ടറില്‍ വീണാലെന്ന പോലെ കുലുക്കം. താഴേയ്ക്കു പോയ വിമാനം ഗട്ടറില്‍ കുലുങ്ങിക്കൊണ്ടിരുന്നു. ഏതുനിമിഷവും സാധനം ഓഫായി താഴെവീഴുമെന്നു തോന്നിയ ഘട്ടത്തില്‍ ബെര്‍ളി ഉറക്കെ നിലവിളിച്ചു.&lt;br /&gt;&lt;br /&gt;അയ്യോ, ഒരുപാരച്യൂട്ട് തന്ന് ആരെങ്കിലും സഹായിക്കണേ..ഞാനൊരു ബ്ളോഗറാണേ....&lt;br /&gt;&lt;br /&gt;ഒപ്പമുണ്ടായിരുന്നവര്‍ ആ നിലവിളി കേട്ടു. ഒപ്പം ബ്ളോഗറാണെന്ന പ്രഖ്യാപനവും. സീറ്റ് ബെല്‍റ്റ് മുറുക്കി കണ്ണടച്ചിരുന്ന ഒന്നു രണ്ടു തരുണീമണികള്‍ അടുത്ത നിമിഷം ഓടി ബെര്‍ളിയുടെ സീറ്റിനരികെയെത്തി.&lt;br /&gt;&lt;br /&gt;സാര്‍ പേടിക്കേണ്ട വിമാനം എയര്‍ പോക്കറ്റില്‍ വീണതാണ്.&lt;br /&gt;&lt;br /&gt;എയര്‍ പോക്കറ്റോ? അതെന്നാ സാധനമാ? അതേക്കുറിച്ച് ആ കാലമാടന്‍ ഒരു സൂചന പോലും ബ്ളോഗില്‍ എഴുതി വച്ചിട്ടില്ലായിരുന്നല്ലോ???&lt;br /&gt;&lt;br /&gt;സാര്‍ അതെപ്പോഴുമുണ്ടാകില്ല. ഇതിപ്പോള്‍ കാലാവസ്ഥ പ്രശ്നം കൊണ്ടൊക്കെ സംഭവിച്ചതാ...&lt;br /&gt;ആട്ടെ, സാര്‍ എങ്ങോട്ടു പോകുന്നു???&lt;br /&gt;&lt;br /&gt;അഭിമാനപ്രശ്നമായി വിമാനത്തേല്‍ കേറിയതാണെന്നു പറയാന്‍ വയ്യാത്ത സ്ഥിതിക്ക് ആയുസ്സിന് ഉറപ്പില്ലാത്ത സാഹചര്യത്തിലും അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു.&lt;br /&gt;&lt;br /&gt;കൊളംബോയില്‍ ഒരു കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. തിരിച്ചു കോഴിക്കോടിനാണ്.&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം അനൗണ്‍സ്മെന്‍റ് വന്നു. സംഗതി കോയമ്പത്തൂരെത്തിയിരിക്കുന്നു. റണ്‍വേ വ്യക്തമായികാണാന്‍ കഴിയുന്നില്ല. എങ്കിലും ഇന്ധനപ്രശ്നമുള്ളതിനാല്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുകയാണ്. എല്ലാവരും സീറ്റ് ബെല്‍റ്റ് മുറുക്കുക, പ്രാര്‍ഥിക്കുക.&lt;br /&gt;&lt;br /&gt;വിമാനത്തില്‍നിന്നു കൂട്ടനിലവിളി ഉയര്‍ന്നു. കൂട്ടപ്രാര്‍ഥനയും. ബെര്‍ളി സീറ്റ് ബെല്‍റ്റ് മുറുക്കി കണ്ണടച്ചു.&lt;br /&gt;&lt;br /&gt;വിശാലമായ ചോളപ്പാടങങള്‍. അതിനപ്പുറത്ത് ചേരികള്‍, കോവൈ നഗരം.&lt;br /&gt;&lt;br /&gt;പല്ലനവളവില്‍ ബോട്ടുമുങ്ങി മരിച്ച കുമാരനാശാനെപ്പോലെ, പേനാ പിടിച്ചു മരിക്കണമെന്നാശിച്ച് നായുടെ പേ പിടിച്ചു മരിച്ച കുഞ്ചന്‍ നമ്പ്യാരെപ്പോലെ തന്‍റെ ജീവിതമിതാ ആകാശത്തിനും ഭൂമിക്കുമിടയില്‍, ബ്ളോഗിനും ഗ്ളോബിനുമിടയില്‍ അസ്തമിക്കാന്‍ പോകുന്നു.&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം വിമാനം താഴേയ്ക്കു താണു. റണ്‍വേ കാണാനില്ല. ബെര്‍ളി കണ്ണടച്ചു. വല്ലാത്ത കുലുക്കം. എന്തൊക്കെയോ തകരുന്ന പോലുളള ശബ്ദം. കുറച്ചു കഴിഞ്ഞപ്പോല്‍ കുലുക്കം നിന്നു.&lt;br /&gt;&lt;br /&gt;സേഫ്റ്റി ലാന്‍ഡിങ്. വിമാനം റണ്‍വേയില്‍ത്തന്നെ നിര്‍ത്തിയിരിക്കുകയാണ്. എല്ലാവരും ചാടിയിറങ്ങി. പിന്നാലെ അനൗണ്‍സ്മെന്‍റ് എത്തി. വിമാനം ഇന്ധനം നിറച്ചുകഴിഞ്ഞാലുടന്‍ തിരിച്ചു പറക്കും. കോഴിക്കോട്ടെ മൂടല്‍ മഞ്ഞ് മാറിയിട്ടുണ്ട്. കോഴിക്കോട് യാത്രക്കാര്‍ക്ക് അവിടെയിറങ്ങാം.&lt;br /&gt;&lt;br /&gt;അനൗണ്‍സ്മെന്‍റ് കേള്‍ക്കാത്ത ഭാവത്തില്‍ ബെര്‍ളി തിരിച്ചുനടന്നു. അപ്പോള്‍ മനസ്സില്‍ ഈരാറ്റുപേട്ടയില്‍നിന്നു കോഴിക്കോടിനു സര്‍വീസ് നടത്തുന്ന ആര്‍ടി 807 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഹോണടിച്ചുതുടങ്ങിയിരുന്നു. &lt;/span&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2777801715101722115-5369445681528625349?l=bharananganam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bharananganam.blogspot.com/feeds/5369445681528625349/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2777801715101722115&amp;postID=5369445681528625349' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/5369445681528625349'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2777801715101722115/posts/default/5369445681528625349'/><link rel='alternate' type='text/html' href='http://bharananganam.blogspot.com/2008/01/blog-post.html' title='ബെര്‍ളിയുടെ വിമാനയാത്ര'/><author><name>SUNISH THOMAS</name><uri>http://www.blogger.com/profile/04940346811998521652</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-2777801715101722115.post-8910273352982681895</id><published>2008-01-01T13:15:00.000+05:30</published><updated>2008-01-11T15:35:15.808+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മം'/><title type='text'>പൈലറ്റ് ആവാതിരുന്നത് എത്ര നന്നായി?</title><content type='html'>&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ ഡ്രൈവറാവുകയായിരുന്നു ചെറുപ്പത്തില്‍ എന്റെ ഏറ്റവും വലിയ ലക്ഷ്യം. ഭരണങ്ങാനത്തുനിന്നു വണ്ടിയെടുത്താല്‍ പിന്നെ പാലാ, അവിടെനിന്നു വിട്ടാല്‍ മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, തലയോലപ്പറന്പ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ, വൈറ്റില പിന്നെ എറണാകുളം - ഇതുമാത്രമായിരിക്കണം സ്റ്റോപ്പുകള്‍. അതാവുന്പോള്‍ വണ്ടി നമുക്ക് നമ്മുടെ ഇഷ്ടം പോലെ പായിക്കാം. ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ കയറാന്‍ ഭാഗ്യമില്ലാതെ നില്‍ക്കുന്ന ഭാഗ്യദോഷികളുടെയും ബസിന്റെ മുന്‍സീററുകളില്‍ ഇരിക്കാന്‍ വരുന്ന സുന്ദരികളുടെയും ആരാധനാ പുരുഷനാവാം. കിളികളോട് ഒന്നും സംസാരിക്കരുത്, കണ്ടക്ടറോടു മാത്രം വളരെക്കുറച്ചു സംഭാഷണം. സൈഡ് സീറ്റിലിരിക്കുന്ന പെണ്‍കൊടികളെ നോക്കുക പോലുമരുത്, പകരം അവരെ ഒളികണ്ണിട്ടു നോക്കുക മാത്രം. കാക്കി ഷര്‍ട്ടിനു പകരം, കാക്കി ടീഷര്‍ട്ടോ മറ്റോ ഇട്ട്, ഷൂവും കൂളിങ് ക്ളാസും വച്ച് അങ്ങനെ വണ്ടി പായിക്കുക മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. അതാവുന്പോള്‍ നാട്ടിലെ എല്‍പി സ്കൂളുകളിലെ പിള്ളേര്‍ പറയും- ദേ സുനീഷ് ചേട്ടനോടിക്കുന്ന ബസു വരുന്നുണ്ട്, മുടിഞ്ഞ സ്പീഡാ... പൊലീസൊക്കെ പുള്ളിക്കു പുല്ലാ. ഇതുവരെ നാല്‍പതുപേരെ വണ്ടിയിടിപ്പിച്ചു കൊന്നു, എന്നിട്ടും കണ്ടില്ലേ എന്നാ പോക്കാ.........&lt;br /&gt;ഇങ്ങനെയിങ്ങനെയുള്ള ആഗ്രഹവുമായാണു ഞാന്‍ ഏഴാം ക്ലാസ് വരെ പഠിച്ചത്. ഏഴില് പഠിക്കുന്പോള്‍ കണ്ഗ്രാജുലേഷന്‍ എന്ന ഇംഗ്ളീഷ് വാക്കിന്റെ സ്പെല്ലിങ് തെറ്റിച്ചതിനുസാറ് നാല് അടി തന്നതിന്റെ ആഫ്ടര്‍ എഫക്ട് എന്നോണം എന്റെ അംബീഷന്‍ ഞാന്‍ തന്നെ അങ്ങു റിവൈസ് ചെയ്തു. സംഗതി വണ്ടിയോടിക്കുക തന്നെ ആഗ്രഹം, ബസ് ഓടീരു പരിപാടി ചീപ്പാണ്, പകരം, വിമാനം ഓടിക്കണം!!! എന്നുവച്ചാല്‍ പൈലറ്റാവണം!!!&lt;br /&gt;നല്ല ആഗ്രഹം, വീട്ടില്‍ പറഞ്ഞപ്പോളേ മറുപടി കിട്ടി. ആദ്യം പത്താം ക്ളാസ് ജയിക്കാന്‍ നോക്ക്!!!&lt;br /&gt;ഞാന്‍ തോറ്റില്ല. തോറ്റാലും തോല്‍വി സമ്മതിക്കുന്നതു വേദനാജനകമായതിനാല്‍ തോല്‍ക്കില്ലെന്നു ഞാന്‍ പ്രഖ്യാപിക്കുകയും പിറ്റേന്നു മുതല്‍ മനോരാജ്യങ്ങളില്‍ നല്ല ഒന്നാന്തരമൊരു എയര്‍ബസ് കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു.&lt;br /&gt;വിമാനം മുകളില്‍ക്കൂടി പറക്കുന്നതു മാത്രമേ കണ്ടിട്ടുള്ളൂ. വിമാനത്തിന്റെ അകം കണ്ടിട്ടില്ല. വിമാനത്തിന്റെ പുറം കണ്ടിട്ടില്ല. വിമാനത്തിന്റെ സ്റ്റിയറിങ്, ഗിയര്‍, ക്ളച്ച് , ആക്സിലേറേറ്റര്‍, ഹോണ്‍, ലൈറ്റ്, വൈപ്പര്‍, എയര്‍ ബ്രേക്ക് തുടങ്ങിയവയൊക്കെ എങ്ങനെയിരിക്കുമെന്നു ഞാന്‍ സങ്കല്‍പിച്ചു നോക്കി.&lt;br /&gt;പടത്തിലൊക്കെ വിമാനത്തിനു മൂന്നു ചക്രമേ കാണാനുള്ളൂ. മുന്‍പില്‍ ഒന്ന്, പിന്നില്‍ രണ്ട്. ആനിലയ്ക്ക് ഇമ്മിണി ബല്യ ഒരു ഓട്ടോറിക്ഷയാണു വിമാനം എന്ന് എനിക്കു പുല്ലുപോലെ പിടികിട്ടി. അപ്പോള്‍ പൈലറ്റ് ഇരിക്കുന്നതിനു മുന്‍പില്‍ ഒരു ഹാന്‍ഡില്‍ ഉണ്ടാവും. അതാണു സ്റ്റിയറിങ്. ഹാന്‍ഡിലിന്റെ ഇടത്തു ഭാഗത്ത് ഗിയര്‍ ക്ളച്ച് സഹിതം കാണും. ഹാന്‍ഡിലിന്റെ നടുക്ക് സ്പീഡോ മീറ്റര്‍, ഓയില്‍ മീറ്റര്‍, ആംപിയര്‍ കോപ്പ് കുടചക്രങ്ങളും കാണുമെന്നു ഞാനങ്ങ് ഊഹിച്ചു!!&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ ഉൗഹങ്ങളെല്ലാം തെറ്റാണെന്നു തെളിയിക്കപ്പെടാന്‍ പിന്നെയുമെത്രയോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു?!! കൃത്യമായി പറഞ്ഞാല്‍ 2006 ക്രിസ്മസ് ദിനം വരെ!! &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അന്നായിരുന്നു എന്഼റെ ആദ്യത്തെ വിമാനയാത്ര. ക്രിസ്മസിനു തലേന്നു വീട്ടില്഼നില്഼ക്കുക എന്നതിനെക്കാള്഼ വലുതായിരുന്നില്ല എനിക്കു മരിച്ചു സ്വര്഼ഗത്തില്഼ പോവുക എന്നതു പോലും. അത്രയ്ക്കു വലിയ ആഗ്രഹം സാധിച്ചിട്ടു വര്഼ഷം മൂന്നായതിന്റെ സ്മരണ പുതുക്കാനെന്നോണം ആഴ്ചകള്഼ക്കും മുന്഼പേ ലീവു പറഞ്ഞതാണ്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം&lt;br /&gt;ഡിസംബര്഼ 22ന് അറിയിപ്പു കിട്ടുന്നു. നാഷനല്഼ സ്കൂള്഼ അത് ലറ്റിക്സ് നടക്കുന്നു. നേരെ സ്ഥലം വിട്ടോളൂക. സ്ഥലം മുംബൈ അഥവാ ബോംബെ.&lt;br /&gt;നാട്ടില്഼ രണ്ടു ദിവസം മുന്഼പേ ക്രിസ്മസ് നടക്കുന്നതായിരിക്കുമെന്നു ഞാന്഼ പ്രഖ്യാപിച്ചു. സതീര്഼ഥ്യരെ വിവരമറിയിച്ചു. അവര്഼ക്കും സമ്മതം. അങ്ങനെ ഡിസംബര്഼ 23, 24 തീയതികളില്഼ ക്രിസ്മസ് ആഘോഷിച്ചശേഷം 24നു വൈകിട്ടു ഞാന്഼ നെടുന്പാശേരിയില്഼ നങ്കൂരമടിച്ചു.&lt;br /&gt;സംഗതി വിമാനമായിരുന്നെങ്കിലും ആദ്യമായി കയറുകയാണെങ്കിലും എനിക്കു പേടി എന്നു പറയുന്ന സാധനമേയുണ്ടായിരുന്നില്ല. ആകാശത്തില്഼ക്കൂടി പറക്കുന്ന സാധനത്തിന്റെ ഡ്രൈവറാവുകായിരുന്നല്ലോ എന്റെ പൂര്഼വകാല ലക്ഷ്യം തന്നെ. പിന്നെ,വ ിമാനക്കന്പനിക്കാരുടെ ആയുരാരോഗ്യ സൌഖ്യം മുന്഼നിര്഼ത്തി സാക്ഷാല്഼ ദൈവം തമ്പുരാന്഼ തന്നെയാണ് എന്നെ വഴിതിരിച്ച് ഒരു വഴിയാക്കിയത് !!!&lt;br /&gt;ഓഫിസില്഼നിന്നു ജെറ്റ് എയര്഼വേയ്സിന്റെ ടിക്കറ്റ് കിട്ടി. കൂടെ സതീര്഼ഥ്യനായി ഫട്ടോഗ്രാഫര്഼ പ്രിയന്. ലവന്഼ നേരത്തെ പറന്നവന്഼. ഫലത്തില്഼ ഼ഞാന്഼ മാത്രം പ്രഥമന്.&lt;br /&gt;പക്ഷേ എനിക്കു പേടിയില്ലായിരുന്നു. ഡിസംബര്഼ 25. രാവിലെ എട്ടരയ്ക്കാണു ഫ്ളൈറ്റ്. എന്നേക്കാള്഼ നന്നായി കൂര്഼ക്കം വലിക്കുന്ന സതീര്഼ഥ്യനെ കുന്പസാരത്തിനുള്ള ജപം കേള്഼പ്പിച്ചുണര്഼ത്തി ഞങ്ങള് എയര്഼പോര്഼ട്ട് പിടിച്ചു.&lt;br /&gt;ജറ്റ് എയര്഼വേയ്സിന്റെ കൌണ്ടറില്഼ ചെന്നു ചിരിച്ചു കാണിച്ചു. ലവരു തിരിച്ചു ചിരിച്ചു കാണിച്ചു. സന്തോഷമായി.&lt;br /&gt;കണ്ണാടിക്കൂടിന് അപ്പുറത്ത് വിമാനങ്ങള്഼ ഇറങ്ങിയും കയറിയുമിരുന്നു. ഇതിന്നിടയില്഼ ഼഼ഞങ്ങളുടെ ഫ്ളൈറ്റിനും സമയമായെന്ന് അറിയിപ്പു വന്നു. നേരെ ഏപ്രണിലേക്ക്.&lt;br /&gt;അവിടെ ദേണ്ടെ കിടക്കുന്നു, വിമാനം എന്നു പറയുന്ന സാധനം. മുന്഼വശം കണ്ടിട്ട് ശരിക്കും ഓട്ടോറിക്ഷയുടെ വലിപ്പമേയുള്ളൂ. നീളം ബസിനെക്കാളുണ്ട്. എന്നു പറ഼ഞ്ഞിടടു കാര്യമില്ലല്ലോ..... മുന്഼വശത്തിരിക്കുന്ന പൈലറ്റിനെ പട്ടിപോലും കാണത്തില്ല- പൈലറ്റാകാതിരുന്നതു നന്നായി എന്ന് എനിക്കപ്പം ബോധ്യമായി.&lt;br /&gt;കോക്പിറ്റ്, ബ്ളാക്ക് ബോക്സ് തുടങ്ങിയവയെക്കുറിച്ച് പത്രത്തില഼് വായിച്ചു നല്ല പരിചയമായിരുന്നു- അതായത് പരിപ്പുവട, ബോണ്ട എന്നു പറയുംപോലത്തെ പരിചയം. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിമാനത്തിലോട്ടുള്ള ഏണി കയറി ചെന്നപ്പോള്഼ എയര്഼ ഹോസ്റ്റസുമാരുടെ വക സുന്ദരന്഼ ഗുഡ്മോണിങ്. ഞാന്഼ തിരിച്ചു പറയും മുന്഼പേ കൂടെയുള്ളവന്഼ എന്റേതുകൂടി കൂട്ടി തിരിച്ചു കാച്ചിക്കഴി഼ഞ്ഞിരുന്നു. ദൈവമേ വിന്ഡോ സീറ്റ് കിട്ടണേ എന്ന എന്റെ പ്രാര്഼ഥന ദൈവം നേരത്തെ കേട്ടിരുന്നു. സംഗതി വിന്഼ഡോ സീറ്റ്. ഇപ്പുറത്ത് ലവന്഼. അതിന്നിപ്പുറത്ത് പത്തറുപത് വയസായ ഒരുചേട്ടത്തിയും. വിമാനത്തേലോട്ടു കയറിയപ്പം മുതല്഼ ചേട്ടത്തി നൂറ്റമ്പത്തിമൂന്നുമണി ജപം എത്തിച്ചു തുടങ്ങിയിരുന്നു. ഇപ്പുറത്തെ സൈഡില്഼ വിമാനത്തിന്റെ പുറം. വിമാനത്തിന്റെ ചിറകിനോടുള്ള ചേര്഼ന്നുള്ള ഭാഗത്താണിരിപ്പെന്നു മനസ്സിലായി. സീറ്റ് ബെല്഼റ്റ് മുറുക്കാനുള്ള വിദ്യയുമായി എയര്഼ ഹോസ്റ്റസ് അതിലെയും ഇതിലെയും അടുത്തുകൂടിയും വന്നു പോയി. സീറ്റ് ബെല്഼റ്റ് മുറുക്കി. വിമാനം ഏപ്രണില്഼നിന്നു റണ്഼വേയിലേക്കു നിരങ്ങിനീങ്ങി. ശരിക്കും ഓട്ടോറിക്ഷ പോകുന്ന പോലെ നിരങ്ങിനിരങ്ങി... ഇടയ്ക്കു ചെറിയ കുലുക്കവും. എനിക്കു സംഗതി ഇഷ്ടപ്പെട്ടു. ഇഷ്ടം അധികം തുടര്഼ന്നില്ല. സംഗതി റണ്഼വേയിലോട്ടു കയറിയപ്പം മുതല്഼ ഒരു കുതിപ്പായിരുന്നു. അതില്഼ മനുഷ്യന്റെ ഉള്ളജീവന്഼ പോയി. എന്നെ വിറയ്ക്കാന഼് തുടങ്ങി. വിറ കൂടി വരുന്നതിനിടെ പണ്ടാരം മേലോട്ടുയര്഼ന്നു. ഞാന്഼ കണ്ണിറുക്കെ അടച്ചു. വിമാനം പറന്നുതുടങ്ങി. ഇടയ്ക്ക് പതിയെ ചെരിഞ്ഞു. ഞാന്഼ പതിയെ പുറത്തേക്കു നോക്കി. താഴെ വിമാനത്താവളമായിരുന്നു. അടുത്തു കടല്഼. സംഗതി തകര്഼ന്നാലും നീന്തി രക്ഷപ്പെടാമെന്നോര്഼ത്തിരിക്കുന്പോളാണു വെറുതെ ഼ഞാന്഼ വിമാനത്തിന്റെ ചിറകിലോട്ടു നോക്കിയത്.&lt;br /&gt;ദൈവമേ... അതാ. വിമാനത്തിന്റെ ചിറകില്഼ ഒന്നു രണ്ടു തകിടുകള്഼ എഴുന്നേറ്റുനില്഼ക്കുന്നു. ഇളകി നില്഼ക്കുകയാണെന്നു തോന്നുന്നു. ചെറിയ തകിടാണേലും ഏതുനിമിഷവും സംഗതി പറിഞ്ഞു തെറിച്ചു ദൂരെപ്പോകാം.&lt;br /&gt;കൊളംബിയ തകര്഼ന്നു കല്഼പ്പനാ ചൌള വടിയായ കാര്യം അറിയാതെ ഓര്഼ത്തുപോയി. അതും ചിറകിലെ ഒന്നോ രണ്ടോ തകിടുകള്഼ പറിഞ്ഞുപോയതിനെത്തുടര്഼ന്നായിരുന്നത്രേ.... ലെവന്മാര്ക്ക് ഇതു നന്നാക്കിയിട്ട് ആളെ കയറ്റിയാല്഼ പോരാരുന്നോ എന്നും പേടിച്ചുവിറച്ചു ഞാനോര്഼ത്തു. പതിയെ വിറയ്ക്കുന്ന കൈയാല്഼ അടുത്തിരിക്കുന്നവനെ തോ ണ്ടി സംഗതിയുണര്഼ത്തിച്ചു.&lt;br /&gt;അവന്഼ ചിരിച്ചു. എടാ പതുക്കെ പറഞ്ഞാല്഼ മതി. പിന്നില്഼ നിറയെ പെണ്഼പിള്ളേരാ... അവരു കേള്഼ക്കേണ്ട...&lt;br /&gt;പിന്നിലിരിക്കുന്നതു പെണ്഼പിള്ളേരാണെന്നറിഞ്ഞതോടെ ഞാന്഼ സ്വല്഼പം ബോള്഼ഡാകാന്഼ തീരുമാനിച്ചു. അതായതു പേടി മനസ്സില്഼ വച്ചു. പുറത്തു ഭയങ്കര ധൈര്യം. തെളിവിന് മീശ പിരിച്ചും വച്ചു. അല്ല പിന്നെ...&lt;br /&gt;പേടിയാലാണോ എന്നറിയില്ല, അരമണിക്കൂര്഼ കഴിഞ്ഞപ്പോള്഼ നല്ല മൂത്രശങ്ക. പിടിച്ചിട്ടു നില്഼ക്കുമെന്നു തോന്നുന്നില്ല. ഇടയ്ക്കു വിമാനം നിര്഼ത്തിച്ച് സംഗതി സാധിക്കാനും സംവിധാനമില്ല. അപ്പോള്഼ എന്തു ചെയ്യും.&lt;br /&gt;നീയെഴുന്നേറ്റ് പിന്നോട്ടു ചെല്ല്. കാര്യം നടത്താന്഼ അവിടെ സംഗതിയുണ്ട്.&lt;br /&gt;പിന്നേ, പറക്കുന്ന വിമാനത്തേല്഼ ഞാന്഼ ഒറ്റയ്ക്ക് നടന്ന്.... എന്റെ പട്ടിപോകും... നീയും കൂടെ വാടാ....&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഗത്യന്തരമില്ലാതെ അവനും കൂടെ വന്നു. സംഗതി കാട്ടിത്തന്നു. ഞാനകത്തുകയറി. സംഗതി സാധിച്ചു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതു കഴിഞ്ഞപ്പോള്‍ എവിടെനിന്നാണെന്നറിയില്ല, അവിടെമാകെ പുക. പുകയെന്നു പറയാന്‍ മാത്രമില്ലായിരുന്നെങ്കിലും ചെറിയൊരു പുക.ഞാന്‍ ചാടിയിറങ്ങി. വിമാനത്തിനു തീപിടിച്ചിരിക്കുകയാണെന്ന് എനിക്കു മനസ്സിലായി. എത്രയും വേഗം എമര്‍ജന്‍സി എക്സിറ്റ് കണ്ടുപിടിക്കണം. ആദ്യം പുറത്തോട്ടുചാടണം. പണ്ടാരം, പാരച്യൂട്ട് ഒക്കെ ആവശ്യത്തിനുണ്ടായിരുന്നാല്‍ മതിയായിരുന്നു എന്നു പ്രാര്‍ഥിച്ചുകൊണ്ടു ഞാന്‍ ചാടി പുറത്തോട്ടിറങ്ങിയപ്പോള്‍ പുറത്തു ചിരിച്ചുകൊണ്ടു സതീര്‍ഥ്യന്‍...&lt;br /&gt;എന്തു പറ്റി???&lt;br /&gt;എടാ തീപിടിച്ചു. അകത്തു മുഴുവന്‍ പുക.&lt;br /&gt;അവന്‍ ചിരിച്ചു. കാലന്‍റെ ചിരി.&lt;br /&gt;എനിക്കു ചിരി വന്നില്ല. വേഗം, വാടാ...രക്ഷപ്പെടാന്‍ വഴിയുണ്ടോയെന്നു നോക്കാം...&lt;br /&gt;അവന്‍ വന്നില്ല. പകരം എന്നെ പിടിച്ചു നിര്‍ത്തി. എന്നിട്ടു പറഞ്ഞു- എടാ കഴിഞ്ഞതവണ ഞാനും ഇറങ്ങിയോടിയതാ. അതു പുകയല്ല, ഇവിടെ മൂത്രമൊഴിക്കുന്നിടത്ത് ഇങ്ങനെയുള്ള സംവിധാനമാ... വിമാനമല്ലേ...&lt;br /&gt;എനിക്കു ശ്വാസം നേരെ വീണു.&lt;br /&gt;സീറ്റില്‍ പോയിരുന്നു. ബ്രേയ്ക്ക് ഫാസ്റ്റുമായി എയര്‍ഹോസ്റ്റസ് വന്നു. വെജ് ഓര്‍ നോണ്‍ വെജ്...???ക്രിസ്മസൊക്കെയല്ലേ, രാവിലെ മിസ്സായ കള്ളപ്പവും ഇറച്ചിക്കറിയുമോര്‍ത്തപ്പോള്‍ അറിയാതെ പറഞ്ഞുപോയി. നോണ്‍വെജ്.&lt;br /&gt;കൊണ്ടുവന്നു തന്നു എന്തൊക്കെയോ സംഗതികള്‍. അതിലൊരെണ്ണം തട്ടുകടയില്‍ കിട്ടുന്ന മുട്ട ഓംലറ്റാണെന്നു മനസ്സിലായി. കൂട്ടത്തില്‍ ബ്രഡ്, ബട്ടര്‍, പിന്നെ, കാടമുട്ടയുടെ വലിപ്പമുള്ള എന്തോ സംഗതികള്‍ വേറെയും. എല്ലാം കഴിച്ചപ്പോളേയ്ക്കും ഛര്‍ദിക്കാന്‍ തോന്നി. പുറത്തേക്കു ഛര്‍ദിക്കാന്‍ വകുപ്പില്ലാത്തതിനാല്‍ പിടിച്ചു വച്ചു. വിമാനത്തേന്ന് ഇറങ്ങിയിട്ടുവേണം, ആഘോഷമായിട്ട് ഒന്നു ഛര്‍ദിക്കാന്‍.....&lt;br /&gt;ആലോചിച്ച് ഞാനുറങ്ങിപ്പോയി. ഞാന്‍ പൊയ്ക്കൊണ്ടിരുന്ന വിമാനം വേറൊരു വിമാനവുമായി കൂട്ടിയിടിക്കുന്ന നേരത്താണു ഞാനുണര്‍ന്നത്. അയ്യോ എന്നുറക്കെ കാറിയില്ലെന്നു മാത്രം. അതിനു മുന്‍പേ ഒരു അനൗണ്‍സ്മെന്‍റ് വന്നു. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുകയാണ്. സീറ്റ് ബെല്‍റ്റ് മുറുക്കിക്കോളുക.&lt;br /&gt;മ
